താൾ:CiXIV266.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൧

ല്ലാംപുരൊഗതദീൎഘദൎശനവാക്യംചൊല്ലിയപ്പൊലെയെശുക്രിസ്തന്റെ
മരണവുംഉണ്ടായിതതന്നുസാക്ഷികളായ്യഹൂദരുംപുറജാതികളുമുണ്ടാ
വൊളംഅറിഞ്ഞാലും—രക്ഷകനിത്ഥംതീവ്രവെദനാദികളെല്ലാംത
ന്നുടെനിമിത്തമല്ലന്യമാനുഷന്മാരിൽതിങ്ങിവിങ്ങിയപാപമുന്മൂലനാ
ശംചെയ്വാൻപിന്നെയുംജ്ഞാനശക്തിയെവൎക്കുലഭിപ്പാനുംപിണയാളി
യായനുഭവിക്കുമെന്നുമുമ്പെഅറിയിച്ചരുളിനകണക്കെയെശുക്രി
സ്തൻകിമപികുറ്റമില്ലാതവനെന്നിരിക്കിലുംനമ്മുക്കുവെണ്ടിപ്പാടുപെട്ടവ
ൻനമ്മെവീണ്ടുമെടുത്തുഭാഗ്യത്തിങ്കലെന്നവൻചൊന്നതെന്നിദൈവവുമ
വന്തന്നെമഹത്വീകരിക്കയാൽദൊഷലെശവുമില്ലാതൊനിവനെന്നു
കാട്ടിഇനിയുമുണ്ടുപരിത്രാണകൻപാപികൾ്ക്കായിമരിച്ചശെഷംദൈ
വമവനെഉയിൎപ്പിച്ചുസമസ്തമഹത്വമവനുനൽകുമെന്നുമുന്നമെചൊ
ന്നവണ്ണംമരിച്ചുയെശുക്രിസ്തൻനിൎമ്മലൻമൂന്നാംദിനമവനെഉയൎപ്പിച്ചു
കൊടുത്തുസൎവ്വമധികാരവുംമഹത്വവുംഎടുത്തുസ്വൎഗ്ഗത്തിങ്കലിരുത്തിനി
ജപാൎശ്ചെമനുഷ്യജാതിക്കുരാജാവാക്കിനല്ലവൎക്കുംനിരസ്തന്മാൎക്കുംതക്ക
ഫലങ്ങൾനൽകീടുവാൻവെണ്ടുന്നതല്ലാമവന്തനിക്കെല്പിച്ചുദൈവംഇനി
യുമുണ്ടുപറഞ്ഞീടുവൻകെട്ടുകൊൾക—രക്ഷകൻവന്നുമനുജാതിരക്ഷ
ണക്രിയാതൽക്ഷണംനിവൃത്തിക്കുമളവിൽജനങ്ങളിൽകൊടികൊടി
കളവന്തന്നിലാശ്രയിച്ചവൻകാലടിയിങ്കൽപാപക്ഷമയുംവിശുദ്ധിയും
ഭാഗ്യവുംതെടുമെന്നുമുന്നമെഅറിയിച്ചിതവണ്ണമവന്മരിച്ചുയൎത്തൊര
നന്തരം സ്വൎഗ്ഗാരൊഹണംചെയ്താനതിന്റെശെഷമവന്തന്തിരുവടിയു
ടെശിഷ്യന്മാർപുറപ്പെട്ടുലൊകത്തിലെങ്ങുംചെന്നുവളരെമനുഷ്യരെ
യെശുക്രിസ്തന്റെശിഷ്യന്മാരാക്കിച്ചമച്ചിതുക്രിസ്തന്റെരാജ്യംരാജ
ബലംകൊണ്ടെന്നാകിലുമെന്നിയെമവാൻവെള്ളികൾകൊടുക്കുന്ന
തിനാലുംആയുധംപ്രയൊഗിച്ചായൊധനംകൊണ്ടാകിലുംസാധിച്ചത
ല്ലശക്തിദ്രവ്യംലൊകാധികാരംഇത്തരമില്ലാതവരെത്രയുംബലഹീനർ
സത്യവെദൊപദെശത്തെപ്രസംഗിക്കമൂലംഉണ്ടാകുമെന്നുദൈവംമു
ന്നറിയിച്ചവണ്ണമങ്ങിനെക്രിസ്തുശിഷ്യന്മാരാകുമപ്പസ്തൊലർപണ
വുമായുധവുംകൂടാതെലൊകമെങ്ങുംമഹിതമുപദെശപൂരണംസുസം


16.

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/123&oldid=194944" എന്ന താളിൽനിന്ന് ശേഖരിച്ചത്