താൾ:CiXIV266.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൮

കഷ്ടമരണങ്ങളെക്കൊണ്ടുമട്ടറ്റദൈവകൃപാവിസ്താരംവിള
ങ്ങിയതത്രയുമല്ലദൈവമത്യന്തശുദ്ധനെന്നുംപാപത്തിന്നൊ
ത്തശിക്ഷകഴിക്കുന്നവനെന്നുദൈവനീതിയുമെറ്റംതെളിഞ്ഞു
വിളങ്ങുന്നുആകയാലിതുനമ്മെആശ്വസിപ്പിച്ചുമനൊവ്യാകുലം
പൊക്കിയുറപ്പിക്കമാത്രമെയല്ലനമ്മുടെദുരാശകളടക്കിപ്പാപദ്വെ
ഷമിങ്ങുളവാക്കിപ്പരിശുദ്ധമായിനടപ്പാനുംഉത്സാഹിപ്പിക്കുമുപ
ദെശമായിരിക്കുന്നതിത്തരമുപദെശസംശയംന്യായമല്ലാ—ക്രി
സ്തമാൎഗ്ഗൊപദെശംദൈവൊപദെശമെന്നുതന്നാലെതാനെപ്ര
കാശംകൊടുത്തീടുന്നതായിഇനിയുമുണ്ടൊസാക്ഷിവല്ലതുമെങ്കില
തുപറഞ്ഞുകെൾ്പാനുണ്ടുമനസിമമവാഞ്ഛകെട്ടാലുമനെകമുണ്ട
വറ്റിൽവെച്ചുപുനരിന്നിയുമൊന്നുചൊൽവൻകെട്ടുകൊള്ളുക
ഭവാൻദൈവശുശ്രൂഷക്കുംവന്ദനക്കുമുള്ളവിധംദൈവപക്ഷവും
ദയാവെർപിരിഞ്ഞീടായ്വാനായെപ്പൊഴുമവഅനുഭവിച്ചുനടക്കെ
ണ്ടുംനടപ്പതെന്നുംനന്നായിബൊധിക്കവെണ്ടുന്നതുഅതിന്നു
വെണ്ടിയുള്ളന്യായങ്ങൾനിങ്ങൾ്ക്കിങ്ങുനിറഞ്ഞശാസ്ത്രങ്ങളിൽനെ
രായിചൊല്ലുന്നില്ലനമ്മുടെദെഹമത്രെകഴുകിയെന്നാകിലെമെ
ന്നിയെജിതെന്ദ്രീയത്ഥംകലൎന്നിരുന്നാലുംവിഗ്രഹങ്ങളെവെച്ചു
വണങ്ങിസ്സെവിച്ചാലുംനിശ്ചയമതുദൈവസമ്മതമല്ലയെഅനി
ങ്ങളുംസമ്മതിച്ചീടെങ്ങുന്നമാൎഗ്ഗത്തിങ്കലെങ്ങുമെകാണുമുപദെശങ്ങൾ
നൊക്കിപ്പാൎത്താൽചൊല്ലുന്നിതതുനമുക്കാത്മാവുംശരീരവുംതന്നി
ഹസദാവിചാരിച്ചുകാത്തരുളുന്നദൈവത്തെആത്മാവിലുംനെ
രിലുംസെവിക്കെണംചെതസിപരിശുദ്ധചിന്തയൊടനാരതംദൈ
വസമ്മതമനുഷ്യൎക്കുപകാാരമായുമീവണ്ണമുള്ളവാക്കുമാത്രംചൊല്ലി
യുംകൊണ്ടുദൈവചിത്തത്തിന്നൊത്തവണ്ണമെനടക്കാവുതന്നെ
സ്നെഹിക്കുംവണ്ണംകപടമുപെക്ഷിച്ചുനിൎമ്മായമയൽക്കാരെസ്നെഹി
ച്ചീടെണമുള്ളിൽനിന്നുളവാകുമതിദുൎഗ്ഗുണംദുരാശാദിപെരുത്തു
വെറുപ്പായൊരഹന്താദ്രവ്യാഗ്രഹംസമസ്തമടെക്കെണമത്രയുമ
ല്ലപിന്നെനമുക്കുനന്മചെയ്യുന്നവരെമാത്രമല്ലശത്രുക്കളെയുംസ്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/120&oldid=194949" എന്ന താളിൽനിന്ന് ശേഖരിച്ചത്