താൾ:CiXIV266.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൬

ന്ധിമാൎഗ്ഗത്തിൽശീലംചെറ്റുമില്ലവർകൾ്ക്കുദൈവത്തെക്കുറിച്ചുള്ളഭ
യവുംസാക്ഷാലില്ലെന്നീവകസാക്ഷിസത്യവെദാക്തമായിക്കാണ്മു
മനുഷ്യഗുണാഗുണമുദ്ദെശിച്ചുരച്ചതുസമസ്തംസത്യമെന്നുമനുഷ്യ
നൊരൊരുത്തൻതന്നെത്താൻനൊക്കിനിജമൻസാക്ഷിയെ
ക്കെട്ടുസമ്മതിച്ചീടവെണമില്ലസന്ദെഷമെതും—മാനുഷഹൃദയത്തെ
ആരാഞ്ഞുപൊരുംദൈവന്താൻനിജസത്യവെദത്തിങ്കലിങ്ങിനെ
യെല്ലാംവെളിച്ചമാക്കിയതുപൊലെമറ്റെതുവെദെനമുക്കുകാണ്മാ
നെളുതായതത്രയുമല്ലമനുഷ്യന്മാരിലൊരുത്തൻപൊലുമിതുപൊ
ലെവെളിച്ചമാക്കിടുവാൻസമൎത്ഥനാരുമില്ല—ശാസ്ത്രങ്ങൾനിങ്ങൾ്ക്കു
ള്ളതൊരൊന്നെനൊക്കിക്കണ്ടാൽവ്യത്യാസംഗുണദൊഷപാപ
പുണ്യങ്ങളുടെതെളിഞ്ഞുകാണ്മാനില്ലകാരണമതിനെന്തുമനുഷ്യ
നിൎമ്മാണങ്ങളായവകൊണ്ടല്ലയൊദെവന്മാരെന്നുനിങ്ങൾപറയുന്ന
വൎകളുമാകാതവെറുപ്പുള്ളകാൎയ്യങ്ങളനവധിനടത്തിയെന്നുനിങ്ങൾ
ശാസ്ത്രങ്ങൾചൊല്ലിയാലുംവെറുപ്പായുള്ളതവയൊന്നൊരെടത്തുമില്ല—
ദൈവത്താൽവന്നുസത്യവെദമെന്നുള്ളതിന്നുപൊരുന്നസാക്ഷിമ
റ്റുമുണ്ടൊചൊല്ലുവാനിനിസത്യവെദൊപദെശമൊക്കവെയ
തിൻസാക്ഷിനിശ്ചയമതിൽചിലമുഖ്യമായവചൊല്ലാംമനുഷ്യർപാ
പനിൎഭാഗ്യങ്ങളിലകപ്പെട്ടുവികല്പമല്പംപൊലുമില്ലതുനിമിത്തമായി
പ്പാപംതീരുന്നവഴിയെതെന്നുഗ്രഹിക്കയിൽപാരമാവശ്യമതുമ
ഹിമയുള്ളദൈവപ്രീതിക്കുംവിശുദ്ധിക്കുംനീതിക്കുമൊത്തുനമുക്കാ
ദരായനുകൂലപ്രദമായിരിക്കെണംഅങ്ങിനെഅല്ലാഅതുദൈ
വത്തിൻവഴിയെന്നുചൊല്ലരുതിപ്പൊൾനിങ്ങൾശാസ്ത്രങ്ങൾനൊക്കി
ക്കണ്ടാൽഭൂപ്രദക്ഷിണംചെയ്തുതീൎത്ഥങ്ങളാടിയൊരൊക്ഷെത്രങ്ങ
ൾവലയംവെച്ചുംബിംബദൎശനംചെയ്തുംദാനദൎമ്മങ്ങൾധ്യാനസ്തവങ്ങ
ൾപൂജാബലിചെന്നെഴും വ്രതാനുഷ്ഠാനങ്ങളിത്യാദികൊണ്ടു
പാപംതീൎന്നുപൊമെന്നുചൊല്ലീടുന്നവഎല്ലാംചെരുകയില്ലഇത്ര
ചെറിയകാൎയ്യംകൊണ്ടുനമ്മൂടെപാപംതീൎന്നുപൊമെങ്കിൽമഹാദൈ
വംതന്നളവറ്റശുദ്ധിനീതികൾവിളങ്ങാതു—സത്യവെദൊപദെശം

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/118&oldid=194952" എന്ന താളിൽനിന്ന് ശേഖരിച്ചത്