താൾ:CiXIV266.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൫

തെദൈവത്താൽതന്നെവന്നതെനാതിനിതുനല്ലപ്രാബല്യമായ
സാക്ഷിയല്ലയൊവിചാരിക്ക—സത്യവെദൊപദെശംമാനുഷവിധം
കൂടവിസ്തരിച്ചറിയിക്കുമെന്നെല്ലൊചൊല്ലിഭവാൻഎന്നാലെങ്ങിനെ
അതുചൊല്ലെണമെന്നുകെട്ടുമങതവിട്ടുപറഞ്ഞീടിനാൻപ്രബൊധക
ൻ—മനുഷ്യസ്വഭാവത്തിൻഗുണദൊഷങ്ങൾവകതിരിച്ചുസത്യവെദം
മാത്രമെകാട്ടുന്നുള്ളുനമുക്കുനെരായതുനിനക്കുബൊധിപ്പീക്കാമഖി
ലമാകാശഭൂമികളിലുള്ളതെല്ലാംആദിമനുഷനാദാമെന്നവനൊ
ടുകൂടഎതൊരുവിധെനനിൎമ്മിച്ചതുദൈവമെന്നുവെദശാസ്ത്രങ്ങൾനി
ങ്ങൾ്ക്കുള്ളവചൊല്ലീല്ലല്ലൊആകയാലാകാശഭൂമികളുമതിലുള്ളതാകയു
ണ്ടായിവന്നവൃത്താന്തമാദിയായിസ്സത്യവെദൊപദശമെത്രയുംവി
സ്താരമായിനിശ്ചയംപറയുന്നതല്ലാതെആദാമിനെസൃഷ്ടിച്ചനാളിൽ
അവൻദൈവജ്ഞാനവുംശുദ്ധിനീതിയുമുള്ളവനായിരുന്നാനെന്നുമ
തിൽപറഞ്ഞിട്ടുണ്ടുദൈവമാദിയിലാദാമിനെപ്പരിചിലിപ്രകാരമുണ്ടാ
ക്കിച്ചമച്ചതുതന്നുടെഅളവറ്റപക്ഷവുംവിശുദ്ധിയുംനന്നായിക്കാ
ട്ടിത്തെളിയിക്കുന്നുവിശെഷിച്ചുംഇപ്പൊഴുമൊരുമനുഷ്യനുമുണ്ടാ
കുമ്മുമ്പെഅക്കാലംനടന്നവനമ്മുക്കുബൊധിപ്പിച്ചുസന്ദെഹമാകനീ
ക്കിടുന്നതുവിചാരിച്ചാലിമ്മതംദൈവാത്ഭുതമെന്നതിൻസാക്ഷിയ
ല്ലൊ—ആദിമാനുഷന്തന്നെനിൎമ്മിച്ചവിധംഭവാനാദിയിൽപറഞ്ഞുഞാ
ൻകെട്ടിതെന്നാലുമിപ്പൊൾഇരിക്കുംമനുഷ്യസ്വഭാവികഗുണംഗുണം
കുറിച്ചുസത്യവെദമെന്തുപൊൽപറയുന്നു—എല്ലാവരുംവഴിതെറ്റിയൊഗ്യമില്ലാതെയായിത്തീൎന്നു
നന്മചെയ്വതിനൊരുത്തൻപൊലുമില്ലാതായിതുറന്നശവക്കുഴിപൊല
വർവക്ക്രംപിന്നെക്കപടംമാത്രംചൊല്ലീടുന്നവർനാവുകൊണ്ടുഅധര
ങ്ങൾക്കകീഴെയിരിക്കിന്നിതുവിഷമഥവശാപംകയ്പുംനിറഞ്ഞവചന
ങ്ങൾവഴിഞ്ഞവായുള്ളവരെല്ലാരുമ്മനുഷ്യരെയൊഴിക്കീടുവാൻരക്തം
ഗമിക്കുംകാൽകൾവെഗംനാശവുംനിർഭാഗ്യവുമുണ്ടവർവഴികളിൽസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/117&oldid=194954" എന്ന താളിൽനിന്ന് ശേഖരിച്ചത്