താൾ:CiXIV266.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൩

വത്തെനൊക്കിക്കണ്ടു—രക്ഷിതാവായക്രിസ്തന്തന്നെയുംകണ്ണുകൊ
ണ്ടുതൽക്ഷണംകണ്ടുതന്നൊടൊപ്പമായിരുന്നവർതത്രവാഴുന്നപ
രിശുദ്ധ്നമാർദൂതന്മാരെന്നിത്ഥമുള്ളവരൊടുമൊത്തുചെൎന്നനന്ത
രംകുറവില്ലാതെജ്ഞാനമൌവണ്ണമുള്ളശുദ്ധിക്കുറവുതീൎന്നുസന്തൊ
ഷംപുനരിവയെല്ലാംകാലാവസാനംവിനാഭുജിച്ചുകൊള്ളുമിവരീ
വണ്ണമെന്നുകെട്ടുബിംബസെവകൻചൊന്നാൻ—ക്രിസ്തുമാൎഗ്ഗൊപ
ദെശംഞനിതുവരെകെട്ടെത്ഥയാലതുദൈവമഹത്വംവെളി
വാക്കിമനുഷ്യർജീവിക്കുന്നവഴിയുംനെരെകാട്ടിയവൎക്കുവരുംഭാ
ഗ്യമാകവെബൊധിപ്പിച്ചുഞാനിവവെവ്വെറായിചൊദിച്ചുഗ്രഹിച്ചി
പ്പൊൾദൈവൊപദെശമിവയെന്നുഞാനെണ്ണീടുന്നു—അന്നെ
രംപ്രബൊധകൻചൊല്ലിനാനെതുമൎത്യൻമുറ്റുംഈമാൎഗ്ഗംനന്നാ
യറിഞ്ഞുബൊധിക്കുന്നുആയവൻതന്റെപൂൎണ്ണമനസ്സൊടിതുമഹാ
ദൈവൊപദെശമെന്നുകൈക്കൊള്ളുംകില്ലിലെതുംപാപത്തിൽവീ
ണുപൊയനാമതിൽനിന്നുപുനരെങ്ങിനെകരെറ്റിജീവിച്ചുപൊ
മെന്നിതെല്ലാംതെളിവായതുകാട്ടിതരുന്നു—പുനരത്രമരുവുന്നവ
ർദൈവകാൎയ്യത്തെഅറിയാതെപഴുതെചതിപെട്ടുപൊകുന്നി
തയ്യൊകൎത്താവിവരിൽകനിഞ്ഞിവർദൈവീകസമാധാനംലഭി
ച്ചുകൊൾ്വാൻവെണ്ടുന്നവറ്റെചിന്തിച്ചവഗ്രഹിച്ചുകൊൾവാനായെ
ബുദ്ധിശക്തികളനുഗ്രഹിച്ചീടുമാറാകെന്നൎത്ഥിച്ചുവിശ്രമിച്ചു
വൈദികനനന്തരം—

൧൫. ആദ്ധ്യായം

ഇത്രൊളംഭവാനെറ്റംവിസ്തരിച്ചുരചെയ്തതൊക്കെദൈവൊപദെശ
മവന്റെഹിതംപൊലെഅവനിൽനിന്നുതന്നെഇറങ്ങിവന്നതെന്നു
പറഞ്ഞുഭവാൻഞാനുമങ്ങിനെകെട്ടെനല്ലൊനിശ്ചയമുപദെശ
മെത്രയുംനല്ലതിതുമെറ്റുംസംശയംവിനാസമ്മതിക്കുന്നുഞാനുംഎ
ങ്കിലുമിതുദൈവത്തിങ്കൽനിന്നിറങ്ങിയൊബുദ്ധിയുള്ളവരാരാനിങ്ങി
നെഎഴുതിയൊഎങ്ങിനെഎന്നുകുറഞ്ഞൊരുസംശയമെന്റെഉള്ളി


15.

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/115&oldid=194957" എന്ന താളിൽനിന്ന് ശേഖരിച്ചത്