താൾ:CiXIV266.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൨

ന്മാൎക്കവരുംമഹിതഭാഗ്യങ്ങൾ്ക്കുമാകാതൊൎക്കകപ്പെടുംനരകയാതനെ
ക്കുതീൎപ്പുണ്ടൊവല്ലപ്പൊഴുമല്ലയെന്നെക്കുമെന്നൊകെൾക്കെണമെന്നു
കെട്ടുക്രിസ്തിയനുരചെയ്തു—ഇല്ലതിനവസാനമെന്നെക്കുമുള്ളതത്രെനി
ൎമ്മലന്മാൎക്കുവരുംഭാഗ്യാദികൊണ്ടുവിഭുചൊല്ലുന്നുനിത്യജീവനെന്നതു
പൊലെതന്നെദുൎന്നയന്മാൎക്കുവരുവാനിരിക്കുന്നശിക്ഷനിത്യവെദന
യെന്നുമരുളിചെയ്തുവിഭുനീക്കമില്ലതിനെന്നതൊൎക്കമീമനതാരിൽ—
മനുഷ്യൻഒരുവട്ടംജനിച്ചാൽമൊക്ഷസിദ്ധിലഭിച്ചീല്ലെന്നാകിലൊ
മരിച്ചുപൊയാലവൻപിറക്കുമതിൽപിന്നെമരിക്കുമിതുപൊ
ലെപലപ്പൊളുമുണ്ടായ്വരുമൊരിക്കൽയഥാഗതിലഭിപ്പാനവകാശമു
മുണ്ടാകുമപവൎഗ്ഗമുരച്ചാരെവംപണ്ടെഞങ്ങൾ്ക്കുമുമ്പുള്ളവർനിന്ന
ഭിമതമതിലെങ്ങിനെപറഞ്ഞാലുമെന്നുകെട്ടനന്തരമുത്തരം
ചൊല്ലീടിനാൻ—മൌഢ്യവാചകമതുമനുഷ്യനൊരുവട്ടംചത്തുപൊ
കെണമെന്നുനിശ്ചയിച്ചിരിക്കുന്നുഅതിന്റെശെഷംഅവൻസ്വ
ൎഗ്ഗാനുഭവത്തിന്നാമഥവാനരകാനുഭൊഗത്തിനെന്നാകിലാംവിധി
ക്കപ്പെടുമതുകാരണംപണ്ടുള്ളൊരുംപ്രഭുക്കന്മാരുംപലരുണ്ടെ
ന്നുനിരൂപിച്ചുനിരസ്തമവർവാക്കു‌വെറുതെയൊൎത്തുകാലംകഴിച്ചു
കളയാതെമാനസാന്തരത്തിനായിലഭിച്ചകാലംനിങ്ങൾപഴുതെ
ആക്കീടായ്വിൻപലൎക്കുംപാപത്തിങ്കൽമരിപ്പാനതഹെതുമുമ്പെ
ഞാനൊരുവട്ടംപിറന്നാനിന്നെടത്തുഅന്നുഞാന്മരിച്ചതുമിന്ന
പ്പൊളിന്നഹെതുഎന്നതിൽപിന്നെഇപ്പൊളിവിടെപിറന്നുഞാ
നെന്നുചൊല്ലീടുന്നൊരെയിന്നുണ്ടൊഭുവികാണുനൂറുകൊടിയിലൊ
രുവൻപൊലുമില്ലപിന്നെകെൾ്പാനുമില്ലവണ്ണമുള്ളമവനുണ്ടെന്നെങ്ങും
മുന്നൊരുവട്ടംപിറന്നെന്നതുവിചാരത്തിലെന്നുമെതൊന്നുന്നില്ലനമ്മു
ടെമനസ്സിന്നുംആകയാലിതുപൊലെയുള്ളപൊയ്വാക്കുനമ്പിആരാനും
വൃഥാനശിച്ചീടുവാൻതുടങ്ങൊല്ലാസ്വൎഗ്ഗഭാഗ്യത്തിൽചെൎന്നശെഷം
വിശ്വാസിവൃന്ദമാക്കമൊടനുഭവിച്ചീടുന്നഭാഗ്യമെന്തു—മനുഷ്യനാ
വുകൊണ്ടുഗണിച്ചുതീരാഅവധരിത്രീയിങ്കൽനമ്മുക്കുണ്ടായപാപംദുഃ
ഖംഎന്നിവലെശമാത്രമവിടെയവൎക്കില്ലനിൎമ്മലദെശത്തവർദൈ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/114&oldid=194959" എന്ന താളിൽനിന്ന് ശേഖരിച്ചത്