താൾ:CiXIV266.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൧

മിവനത്രെഎന്തെന്നാലവൻനമ്മെരക്ഷിപ്പാൻവെണ്ടിത്തന്നെഎ
ന്നെചിത്രമെഎത്രഅധികംതാഴ്ത്തിക്കൊണ്ടുനമ്മുടെന്യായത്തീൎപ്പിനായവൻ
വരുന്നെരമാകവെമനുഷ്യരെവിലെക്കുവാങ്ങിയൊരുരാജാധിരാജാ
വായിമെഘങ്ങൾതന്നിൽനിന്നുതാനിങ്ങുവന്നുന്യായാസനത്തിലിരു
ന്നിടുംസാക്ഷികളായിസൎവ്വദൈവദൂതരുമപ്പൊളതിയൊടുകൂടപ്രത്യ
ക്ഷമായിക്കാണുംതാനുണ്ടാക്കിയരക്ഷാകൎമ്മമൊരൊരൊജനമെ
തൊരുവിധമനുഭവിച്ചതെന്നിങ്ങിനെകണക്കുചൊദിച്ചീടുമന്നെ
രമവന്താനെനിനച്ചിടുവാനുള്ളൊരവസ്ഥയിതുസദാ—അതിന്റെശെ
ഷമെന്തുണ്ടാകുമെന്നതുകെട്ടുപറയാമെങ്കിൽകെട്ടുകൊള്ളുകെന്നു
രചെയ്തു—നീതിയുള്ളവരെയുംആകാത്തവരെയുംയെശുവെറാക്കിനി
ജപാൎശ്ചെദക്ഷിണെനിന്നീടുന്താൻനീതിമാന്മാരെമറ്റെദുഷ്ടമാനുഷ
ന്മാരെത്തന്നിടത്തുചെൎത്തുനിൎത്തുമിങ്ങിനെയവൻ—നീതിമാന്മാൎക്കുപി
ന്നെയെന്തൊന്നുചെയ്യുമവകെളവനവർതന്നെച്ചെൎന്നവിശ്വാസത്ത
യുംതന്നെസ്നെഹിച്ചമൂലമവർസൽക്രിയകളുമെന്നരമെല്ലാവൎക്കുംമുമ്പാ
കതെളിയിച്ചുമൽപിതാവിനാലനുഗ്രഹിക്കപ്പെട്ടൊരെന്നുനിശ്ചലം
ചൊല്ലിനിത്യജീവാവകാശത്തിനുഅംശകാരാക്കിത്തീൎക്കുമിതിനെഉ
ദ്ദെശിച്ചുനിഗമവാക്യംസത്യമരുളിചെയ്യുന്നിതു—അപ്പൊൾരാജാവുത
ന്റെവലതുഭാഗത്തിങ്കൽനിൽപ്പവർതമ്മെനൊക്കിഅരുളിച്ചെയ്യു
ന്നിതുവരുവിനെന്റെപിതാവാലനുഗ്രഹീതരെഭുവനസൃഷ്ടിമുതൽ
നിങ്ങൾ്ക്കായൊരുക്കിയരാജ്യാവകാശമനുഭവിച്ചുകൊൾ്വീനെന്നുകീൎത്തി
നീയെന്റെമൊഴിക്കെൾ്ക്കായിവരുമവർ—എങ്കിലക്രമക്കാൎക്കെന്തൊന്ന
വനന്നുചെയ്യുമെങ്കിലായവർചെയ്തപാപങ്ങളഖിലവുംരൂഡമായി
പ്രവൃത്തിച്ചദൊഷങ്ങൾമുഴുവനുംഎല്ലാമനുഷ്യന്മാൎക്കുംദൈവീകദൂതന്മാ
ൎക്കുംമുമ്പാകപ്രകാശിപ്പിച്ചവരാൽകൃതപാപമെപ്പരുംതീൎത്തിടുവാൻപ്രാ
പ്തിയുള്ളവന്തന്നെപിന്തുടാരാതൊരഹംകാരവുംപൊങ്ങച്ചവുമെല്ലാൎക്കു
മറിയിച്ചുചൊല്ലുമിത്തരമവൻശപിക്കപ്പെട്ടവരെഎന്നെവിട്ടകന്നു
പൊയിനിരസ്തപിശാചിനുമവന്റെദൂതന്മാൎക്കുംഒരുക്കിവെച്ചനിത്യനരകാ
ഗ്നിയിൽതന്നെവസിച്ചുകൊൾ്വീനെന്നുകനത്തകൊപത്തൊടെ—നീതിമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/113&oldid=194961" എന്ന താളിൽനിന്ന് ശേഖരിച്ചത്