താൾ:CiXIV266.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൦

മുമ്പിലെങ്കിലുമവപിന്നെത്തന്നുടെബലാൽക്രിസ്തൻമഹിമയൊടു
കൂടമണ്ണിൽനിന്നുയിൎത്തെഴുനീല്പിക്കുമിതുകൊണ്ടുചൊല്ലുന്നുസത്യവെ
ദമെന്തെന്നാകിലൊകെൾ്ക്ക— നമ്മുടെകൎത്താവുടൻപുഷ്കരമാൎഗ്ഗത്തിങ്കൽ
നിന്നതിതെജസ്സൊടുംമുഖ്യദൂതന്മാരൊടുംഇറങ്ങിവന്നുജീവിച്ചി
രിക്കുന്നവരയുമ്മരിച്ചൊരയുംമുമ്പിൽവരുത്തിന്യായവിധിനടത്തും
വിധൌനിജവിശ്വാസിജനമഖിലമുയിൎത്തെഴുനീല്പിച്ചുതങ്ങളു
ടെഹീനമുള്ളദെഹംക്രിസ്തൻതന്നുടെദെഹത്തൊടുതുല്യമായിമറുരൂ
പമായ്ചമെക്കുന്നു—മരിച്ചുപൊയദെഹംപിന്നെയുമുയിൎക്കുമൊവിചി
ത്രമതുമണ്ണുംപൊടിയുമായശെഷംഅങ്ങൊടിങ്ങൊടുപാറിച്ചിതറി
യതിൽപിന്നെഅങ്ങിനെവീണ്ടുമുരുവായെഴുനീറ്റിടുമൊ—സൎവ്വവ
ല്ലഭമഹൊന്നതനാൽവരാകാൎയ്യമെതാനുമുണ്ടൊമുന്നംമനുഷ്യദെഹ
മവൻമണ്ണുകൊണ്ടല്ലൊതീൎത്തതങ്ങിനെഎങ്കിൽപിന്നെമണ്ണായദെ
ഹമെഴുനീൽപ്പിപ്പാൻ പ്രയാസമൊ—സത്യമായവനെഴുനീല്പിക്കുമെന്ന
തിന്നുക്രിസ്തീയൎക്കുറപ്പുണ്ടുസംശയംചെറ്റുമില്ലഎന്തെന്നാകിലൊപാപം
ഹെതുവായിവന്നനാശംമിഞ്ചാതെസൎവ്വംതീൎത്തുവിട്ടതിൻദൃഷ്ടാന്ത
മായിതന്തിരുവടിമൂന്നാനാളുയിൎത്തെഴുനീറ്റുസംശയംവിനാ—വിശ്വാ
സികൾ്ക്കുമവരുടെദെഹങ്ങളുയിൎത്തെഴുനീൽക്കാതെപൊമെന്നാകിൽമ
രണംപൊക്കിയെശുഎന്നുരചെയ്തുകൂടാ—ആകയാൽക്രിസ്തൻജീ
വിച്ചെഴുനീറ്റതിലെവൻകൂശാതെവിശ്വസിച്ചുകൊള്ളുന്നുനിജഹൃദി
മരിച്ചൊരുടെപുനരുത്ഥാനത്തിങ്കലവൻ കരുത്തായിവിശ്വസിച്ച
കണക്കെആയിത്തീൎന്നു—എങ്കിലിക്രിസ്താനുസാരികൾമാത്രമൊരൂപത്തൊടു
യിർത്തെഴുനീല്ക്കുംമറ്റവരില്ലയെന്നൊ—എല്ലാരുമെഴുനീല്ക്കുമെങ്കിലുംസന്മാൎഗ്ഗക്കാ
ർനിൎണ്ണയഭാഗ്യത്തിന്നുമന്യന്മാർനിത്യാഗ്നിക്കും ഉൾപ്രവെശിക്കത്തക്കവിധമായി
ന്യായത്തീൎപ്പുനിശ്ചയമതിന്നുകില്ലല്പവുമില്ലചൊൽവാൻ—എല്ലാർക്കുംന്യായം
വിധിച്ചീടുവാൻവരുന്നതാരെന്നതുപറയെണമെന്നുകെട്ടുരചെയ്തു—
എല്ലാവൎക്കയുംകഷ്ടംസഹിച്ചുമരിച്ചവൻകന്മഷപരിഹാരമെവൎക്കുമുണ്ടാക്കി
യൊൻഎല്ലാമാനുഷന്മാരെരക്ഷിച്ചയെശുക്രിസ്തൻ നിൎണ്ണയമെല്ലാവൎക്കുംന്യാ
യതീൎപ്പിന്നുംവരുംനമ്മെവീണ്ടൊരുവിഭുതന്തിരുവടിനൂനമെന്നതുമൂലമധികാരവു

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/112&oldid=194962" എന്ന താളിൽനിന്ന് ശേഖരിച്ചത്