താൾ:CiXIV266.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൯

ധികൾദാരിദ്ര്യകഷ്ടങ്ങളെന്നിത്യാദിയുംലൊകക്കാർതുഛ്ശീകരിച്ചപമാനിക്കുന്ന
തുമിത്യാദിഅനുഭവിച്ചീടുന്നവിശ്വാസികൾദൈവപക്ഷത്തെഅനുഭവിച്ചീടു
വൊരെന്നതെതൊരുവിധംചൊല്ലിവിശ്വസിച്ചീടുന്നതു— കെട്ടാലുമപ്രകാരമുള്ളപീ
ഡകൾദൈവംപ്രത്യെകംനിജപക്ഷത്തൊടെസമ്മതിക്കയാൽഉത്തമക്രിസ്ത്യാനികൾ്ക്കുണ്ടായീ
ടുന്നതെന്നിമറ്റൊരുവിധമല്ലെന്നറിഞ്ഞുവിശ്വാസികൾഭൂമിയിലെ
ത്ര കാലമിരിക്കുമത്രൊളവുംതങ്ങളിൽദുരിഛ്ശാദിബഹുദുൎഗ്ഗുണഗണം
ഉണ്ടവപരീക്ഷിച്ചുകൊള്ളുന്നതവഎല്ലാംനിൎണ്ണയമടക്കുവാൻ
വെണ്ടുന്നതുപദ്രവംഅത്രയുമല്ലതങ്ങൾപീഡിക്കപ്പെടുംവിധൌ
തൽക്ഷണമവൻവഹിച്ചീടുവാൻതക്കബലംകെല്പൊടുകൎത്താവനു
ഗ്രഹിച്ചുകൊടുക്കുന്നു— ആകയാലുപദ്രവകഷ്ടങ്ങളിവറ്റിങ്കൽചാ
വൊളംനെരായിനിലനില്ക്കുന്നമനുഷ്യൎക്കുവരുവാനുള്ളദിവ്യമഹി
മനൊക്കിപ്പാൎത്താൽകരവാനവസരമില്ലകഷ്ടങ്ങൾമൂലം— ക്രിസ്തന്ത
ന്മരണത്താൽതന്നിൽവിശ്വസിപ്പൊൎക്കു പെൎത്തുംചാകായ്മഎന്ന
വരമുണ്ടാക്കിഎന്നുചൊല്ലുന്നുനിങ്ങളെല്ലാമെങ്കിലുംയെശുക്രിസ്ത
ൻതന്നനുചരന്മാരുംമറ്റുള്ളൊരെന്നപൊലെചാകുന്നിതെന്നാകി
ലൊമരണംയെശുക്രിസ്തന്താൻനീക്കിഎന്നുപറഞ്ഞീടുന്നതെന്തു
പിന്നെ— പാപകാരണംമരണംദൈവകൊപശിക്ഷയായെല്ലാമ
നുഷ്യൎക്കുമവകാശമായ്വന്നു എങ്ങിനെയുള്ളമരണം പ്രാപിക്കു
ന്ന ജനം തൽക്ഷണംനരകത്തിൽവീഴുന്നുനിരന്തരംക്രിസ്തന്റെ
പെരിൽസത്യവിശ്വാസമുള്ളജനമിത്ഥംദുൎമ്മരണത്തിലെന്നുമെ
അകപ്പെടാ മരണമവൎക്കുവന്നാലതുമുപകാരമറികമരണത്തിൽകൂട
വെതങ്ങൾ്ക്കുള്ളകഷ്ടങ്ങൾവ്യാധികളുംചഞ്ചലംപാപമിവതൽക്ഷണം
നീങ്ങിടുന്നതത്രയുമല്ലപാൎത്താൽദെഹത്തെവിട്ടുപിരിഞ്ഞീടുമാത്മാ
വിനപ്പൊൾവെഗെനപരമസന്തൊഷംസമ്പ്രവെശിക്കുമൊടുക്കംമണ്ണാ
യ്ചമഞ്ഞൊരുദെഹങ്ങൾപൊലും മറക്കയില്ല കൎത്താവായവന്തങ്ങ
ളുടെ— കൎത്താവായവരുടെദെഹത്തെമറക്കയില്ലെന്നുചൊന്നതി
നെന്തുപൊരുളെന്നറിയെണം— മണ്ണായീടുന്നുഎല്ലാദെഹങ്ങളവരു
ടെപിന്നെയെന്തതിൻപൊരുളെന്നതുപറഞ്ഞാലും— മണ്ണായ്പൊകുന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/111&oldid=194964" എന്ന താളിൽനിന്ന് ശേഖരിച്ചത്