താൾ:CiXIV266.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൮

ഇങ്ങിനെയുള്ള കപട പ്രബൊധകന്മാരെവിട്ടൊഴിയണം—

൧൪. അദ്ധ്യായം

പാപത്തിൽനിന്നു കരെറീടുവാന്മനുഷ്യൻചെയ്തീടുവാനുള്ളതിന്ന
തെന്നുമത്രയുമല്ലാ പ്രാൎത്ഥനാപൂൎവ്വംപരിത്രാണകന്നൊടെത്തി
പാ^ൎത്തസ്ഥലെപരിശുദ്ധമായിനടക്കെണ്ടുംമാൎഗ്ഗംഇന്നതെന്നതുമി
ത്രൊളംഭവാനനുക്രമമെന്നൊടുവിസ്തരിച്ചുചൊല്ലിനാനതല്ലാതെ
നമുക്കീവഴിചെന്നുനടപ്പാനെതുവഴിലഭിക്കുംബലംഎന്നുമുന്നതമ
ഹാദൈവംഇന്നിന്നസഹായങ്ങൾകാണിച്ചാനിവകൊണ്ടുതന്മാ
ൎഗ്ഗെനടപ്പവൎക്കുണ്ടാകുംഭാഗധെയനന്മകളെന്തെന്നെല്ലാമിനിയും
ചൊല്ലീടെണമെന്നുകെട്ടുരചെയ്തുപിന്നെയും പ്രബൊധകൻ— ചൊ
ല്ലിയാലൊടുങ്ങാതനന്മകളിഹപരമെന്നിരുലൊകങ്ങളിലവൎക്കുല
ഭിച്ചീടും— എന്തുനന്മകളിഹലൊകത്തിലവൎക്കുണ്ടാമെങ്കിലൊയെ
ശുക്രിസ്തന്നിമിൎച്ചപരിഹാരംവിശ്വസിച്ചതുമൂലമവൎക്കുഫലിക്കയാൽ
വിശ്വസ്രഷ്ടാവുകനിഞ്ഞവർകൾചെയ്തപാപംഒക്കത്താൻക്ഷമിച്ച
വർതമ്മെനീതിമാന്മാരുമിഷ്ടരുമാക്കീടുന്നിതതുകാരണമിവർദൈ
വകൊപവുംപിശാചിൻദാസ്യമെന്നീവകകെടുകൾനിൎഭാഗ്യമായുള്ളൊ
രുമരണവുംനരകമെന്നീവകയൊഴിഞ്ഞുപൊകാമിതുപൊലവൎക്കുസാ
ധിച്ചീടുംനന്മഒന്നുപാപത്താൽ വിളഞ്ഞകെടുകളെമഹാദൈവംയെ
ശുവിൻമൂലംതീൎത്തുവിടുവിച്ചവർകളെവീണ്ടെടുത്തതുമഹാനന്മതാ
നെന്നുനൂനമിന്നിയുമുണ്ടൊവല്ലനന്മകൾചൊല്ലീടുവാൻ— നിശ്ചയമ
തിനെക്കാളുന്നതഭാഗ്യരാശീകല്പിച്ചുമഹാദൈവമിന്നവൎക്കെങ്ങിനെ
എന്നാൽപുത്രന്മാരിവർതനിക്കെന്നുചിന്തിച്ചുതാനുമപ്പനെപ്പൊലെ
സ്നെഹംകാട്ടിത്താനിവരുടെആത്മാക്കൾശരീരങ്ങൾഎന്നിവരണ്ടും
കാത്തുപ്രാൎത്ഥനാപ്രിയത്തൊടുകെട്ടുവെണ്ടുന്നവരംഅവൎക്കുകൊടു
ത്തിത്ഥമപ്പനെക്കണക്കനെനടത്തീടുന്നുവിചാരിച്ചവർതമ്മെദൈവം—
ഇങ്ങിനെവിശ്വസിച്ചീടുന്നതുകഠിനമാമെന്തെന്നാകിലൊനല്ലസ
ദ്വിശ്വാസികൾകൂടപീഡകൾബഹുവിധംപെട്ടനുഭവിക്കുന്നുവ്യാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/110&oldid=194966" എന്ന താളിൽനിന്ന് ശേഖരിച്ചത്