താൾ:CiXIV266.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൭

യൊൎത്തീടാതമൎത്യന്മാൎക്കെന്തുവരുമെന്നതുംചൊല്ലീടുക— മുന്നം ചൊ
ല്ലിയൊരനുഗ്രഹങ്ങളെതുമിവൎക്കിങ്ങനുഭവിയാതെ തങ്ങളിക്രി
സ്തന്തന്റെകഷ്ടാനുഭവമരണങ്ങളുമവകൊണ്ടുസിദ്ധിച്ചരക്ഷ
യെയുംനിന്ദിച്ചനിമിത്തമായിദൈവകൊപത്താലുണ്ടായ്വരുന്ന
ഘൊരശിക്ഷാസാകുലമനുഭവിച്ചീടുവാനിടവരും— ദൈവവാക്യവും
ജ്ഞാനസ്നാനവും കൎത്താവിന്റെരാത്രിഭൊജനമിവമനുഷ്യസം
ഘാന്തരെനടപ്പായുപകരിച്ചീടുവാൻദൈവംചെയ്തപ്രവൃത്തിഎ
ന്തെന്നതുതിരിച്ചുചൊല്ലീടുക— അതിനുവെണ്ടിദൈവംഗുരുക്കൾ
ബൊധകന്മാർതുടങ്ങിയുള്ളവരെആക്കിവെച്ചിരിക്കുന്നു— ആത്മാ
ൎത്ഥമനുകൂലമാംവണ്ണംസഹായിപ്പാൻനൃക്കൾ്ക്കുദൈവശുശ്രൂഷക്കാ
രെന്നിവൎകൾക്കുചൊല്ലുന്നുനാംദൈവത്തിൻ കലവറക്കാരെന്നി
ങ്ങിനെരണ്ടുവിധമെന്നറിഞ്ഞാലുംഭവാൻ— ഇവർചെയ്യെണ്ടും
മുറയെന്തെന്നുചൊദിച്ചപ്പൊൾപറയാമെങ്കിലെന്നുപറഞ്ഞുചൊ
ല്ലീടിനാൻ— അറിയാതവൎകൾ്ക്കുദൈവൊപദെശംചൊല്ലിപ്പരിചി
ൽവിസ്തരിച്ചീടുന്നതുംപാപമാൎഗ്ഗെനടക്കുന്നൊരെഅനുതാപത്തി
ൻവഴിയിലുൾ്പെടുത്തീടുവാൻനൊക്കീടുന്നതുമതുപൊലെപാപത്തിന്മൂ
ലമനുതപിക്കുന്നൊൎക്കുയെശുക്രിസ്തനിൽവന്നരക്ഷബൊധിപ്പിച്ചീ
ടുന്നതുംവിശ്വാസികൾ്ക്കുപരിശുദ്ധമാൎഗ്ഗത്തെനിത്യമുൾബൊധംവരു
ത്തീടുകെന്നതുമിവർകടം ആകയാൽമനുഷ്യന്മാർപാപവുംപിശാ
ചിന്റെസെവയുംവിട്ടുമനംതിരിപ്പാൻദൈവത്തിങ്കൽദൈവൊ
പദെശംപറയുന്നതിനാലുംപരിശുദ്ധദൃഷ്ടാന്തംകാണിക്കുന്നതുകൊ
ണ്ടുതന്നെനന്നായിവിചാരിച്ചുകൊള്ളെണമെന്നെവരൂനിൎണ്ണയ
മെന്നുകെട്ടുപിന്നെയുംചൊദ്യംചെയ്തു— ഇങ്ങിനെയുള്ളകടംബൊ
ധകന്മാരിൽവീണതെന്നാകിലപ്രകാരമുള്ളസൽപ്രബൊധകർ
സാധിക്കപ്പെടുന്നതുദുൎല്ലഭമെന്നെവരൂകെവലമെന്നുകെട്ടുനെ
രതെന്നുരചെയ്തുപലരുംപലകെട്ടുകഥകൾപറഞ്ഞുകൊണ്ടധിക
ഹാനികരമാമുപദെശംചൊല്ലിദുൎന്നടപ്പുകൾകാണിക്കുന്നതുകൊ
ണ്ടുജനമധികമൊശമകപ്പെട്ടുനാരകമാൎഗ്ഗെനടന്നുപൊകുമതുമൂലം

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/109&oldid=194968" എന്ന താളിൽനിന്ന് ശേഖരിച്ചത്