താൾ:CiXIV266.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൨

ലിതുവരെരൊഗമുള്ളവനൌഷധംതിന്നാഞ്ഞാൽ ഔഷധമെ
ന്തവനിൽഫലംചെയ്യും വിത്തുഭൂമിയിൽ വീഴാഞ്ഞാലങ്കുരമെപ്ര
കാരമുണ്ടാകുമതുപൊലെദൈവവാക്യത്തിനുസ്ഥലം മാനസെനാം
കൊടുക്കാതിരിക്കുംദശാന്തരെഎങ്ങിനെയതിൽശക്തിഫലങ്ങളി
ങ്ങുണ്മയായ്ഭവിച്ചീടുന്നുചിന്തയ— ഭാഗ്യലബ്ധമാൎഗ്ഗംദൈവവാക്യമെ
കാട്ടുമെന്നുഭവാൻചൊന്നവണ്ണമെനീക്കമില്ലാതിരിക്കുമെന്നാകി
ലൊസത്യവെദപ്രവിഷ്ടരാംനിങ്ങളിൽഭിന്നമാൎഗ്ഗങ്ങൾകാണുന്നതെ
ങ്ങിനെവന്നുറൊമസഭയാർചിലരെന്നുംചൊല്ലുന്നുസുവിശെഷക
മാൎഗ്ഗക്കാരെന്നുമിങ്ങിനെയെന്തിതിൻകാരണം— സത്യസ്നെഹംമനു
ഷ്യനുപെക്ഷിച്ചാലെതുതെറ്റിലും വീണുപൊവാൻ മതിസത്യംതെ
ടിക്കരുതിയതിന്നു കീഴ്പെട്ടിരിപ്പതിന്നാഗ്രഹമുള്ളവൻശീഘ്രം
ദൈവവഴികണ്ടുബൊധിച്ചുനാശമാൎഗ്ഗങ്ങൾവിട്ടുപൊയീടുന്നുസത്യത്തി
ന്നുകീഴ്പെട്ടിരിപ്പാനിഷ്ടമെപ്രകാരവുമില്ലാതമൎത്യന്മാർസ്വെഛ്ശക
ൾക്കുമനസ്സിലിടംനൽകീദൈവവാക്യംമറിച്ചുചതിപ്പെടൂ നിശ്ചയ
മിതുതെറ്റാമുപദെശത്തിന്നു കാരണഭൂതമായീടുന്നു— വ്യാജമെ
ന്നിറൊമസഭയാർദൈവസൂപദെശമന്വെഷിച്ചുതദ്വാക്യംവായി
ച്ചെങ്കിൽകരുത്തൊടവർതൊഴിൽ ചെൎന്നമൌഢ്യമുണരുമതിവെ
ഗം— ബിംബമുണ്ടാക്കിവന്ദിക്കരുതെന്നു മുന്നമെമഹാദൈവമരു
ൾചെയ്തുകല്പനാദൃഢമെന്നാകിലുമിവർതക്കമൊടതുനെരെമറി
ച്ചുടൻവിഗ്രഹംവെച്ചുസെവചെയ്തീടിനാൽ കുറ്റമില്ലെന്നുനീളയറി
യിച്ചുമുഖ്യമാംദൈവകല്പനാലംഘനം കുറ്റമല്ലയെന്നൊകാണ
വൎകളിൽ— നിങ്ങൾദൈവവാക്യമറിയിക്കുന്നതെന്നിയെവന്നുചെരു
ന്നവർകൾക്കു ജ്ഞാനസ്നാനംകൊടുക്കുന്നതുസത്യവെദമുണ്ടൊപറ
യുന്നുവൈദിക— ഉണ്ടതുവിവരംപറഞ്ഞീടുവനിണ്ടലെന്നിയെകെ
ട്ടാലുമെങ്കിലൊതന്റെശിഷ്യരെനൊക്കിയെശുക്രിസ്തൻതാനിതു
തൊട്ടുകല്പിച്ചരുളിനാൻ ഭൂതലത്തിങ്കലെങ്ങുംപുറപ്പെട്ടുപൊയിജനങ്ങളെ
ശ്ശിഷ്യരാക്കിച്ചെൎത്തുനിങ്ങൾ താതൻ കുമാരൻവിശുദ്ധാത്മാവിത്രൈ
കനാമത്തിലവർകളെവെള്ളസ്നാനംകഴിച്ചുഞാൻചൊന്നസാദരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/104&oldid=194976" എന്ന താളിൽനിന്ന് ശേഖരിച്ചത്