താൾ:CiXIV258.pdf/361

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫൩

ആന്തരമായഅസൂയാദുഃഖങ്ങളാൽവായിക്കുന്നവരെരസിപ്പിക്കു
ന്നവൻതന്നെ–രാജ്യക്രമവുംദെശാചാരവുംഎതാനുംചിലദുഷ്ട
ന്മാർവെച്ചുണ്ടാക്കുകകൊണ്ടുസകലവുംഉപെക്ഷിച്ചുമനുഷ്യൻയാ
വരുംപ്രകൃതിപൊലെനടക്കെണംവിവാഹംവെണ്ടാഉണ്ടായിട്ടുള്ള
മക്കളെഇന്നിന്നമാൎഗ്ഗത്തെക്കുംഅഭ്യാസത്തിന്നുംആക്കരുത്ബു
ദ്ധിയുള്ളപ്രജകൾഎല്ലാവരുംകൂടിട്ടുസംസ്ഥാനക്രമത്തെനടത്തെ
ണംരാജാക്കന്മാർമുതലായമഹാജനങ്ങളുംദൈവത്താലല്ലപല
മാനുഷ്യവെപ്പുകളാൽഉണ്ടായിവൎദ്ധിച്ചുവല്ലൊഇങ്ങിനെയുള്ളഉപ
ദെശങ്ങൾപലരാജ്യങ്ങളിലുംപരത്തുകകൊണ്ടുദൈവവിശ്വാസ
വുംരാജശങ്കയുംനന്നകുറഞ്ഞുപൊയിവൊല്തെർരൊമക്കാരി
ലുംരുസ്സൊകല്പിന്യരിലുംകൂടിചെൎന്നവരെങ്കിലുംദിവ്യസത്യത്തെ
യുംഅതിൽസ്ഥാപിച്ചക്രീസ്തുസഭയെയുംനീക്കുവാൻഅവരൊ
രുപൊലെഅദ്ധ്വാനിച്ചുആക്രമിക്കയുംചെയ്തു–ഇവരെതടുത്തു
നില്പാൻസഭയിൽഅസാരംശക്തിശെഷിച്ചുഫ്രാഞ്ചിക്കാർസു
വിശെഷത്തെയുംയൻസെന്യരെയുംപുറത്താക്കിയനാൾമുതൽ
പാതിരികളിൽഅജ്ഞാനവുംദുൎന്നടപ്പുംഎറിവന്നുഒൎലയാനും൧൫ാം
ലുദ്വിഗുംനഗരത്തിന്നുംരാജ്യത്തിന്നുംവ്യഭിചാരമാതിരികളായിനി
ന്നു–സുവിശെഷമുള്ളരാജ്യങ്ങളിലുംഅതുബഹുമാനിക്കുന്നവർ
ചുരുക്കംഇങ്ക്ലന്തിലെമഹാലൊകർ൨ാംകരലിന്റെകാലംതുടങ്ങി
രക്ഷെക്കുള്ളവഴിയെനിരസിച്ചുആത്മജ്ഞാനംഎന്നുള്ളപുതിയ
മാൎഗ്ഗത്തെആശ്രയിച്ചുഅദ്ധ്യക്ഷസഭക്കാർസത്യവാക്കപിടിച്ചുകൊ
ണ്ടെങ്കിലുംപരിശുദ്ധാത്മാവുംജീവനുംഉണ്ടായില്ല ആയതുകൊണ്ടു
മെത്ഥൊദിസ്തർഅനുതാപത്തിന്നായിവിളിക്കുമ്പൊൾഇതുഎ
വിടെനിന്നുണ്ടായപുതുവഴിഎന്നുപുറത്തുള്ളവൎക്കമിക്കവാറും
തൊന്നിഗൎമ്മാന്യസഭയിൽമൊരാവ്യരുംപിയതിസ്തരുംക്രീസ്തു
വെ പ്രസംഗിച്ചുവന്നെങ്കിലുംമൊരാവ്യരുടെഭക്തിയിൽപലകളിഭാ
വവുംപിയതിസ്തർതപസ്സിന്റെഛായയുംജ്ഞാനാഭ്യാസക്കുറവും
കാണ്കകൊണ്ടുശത്രുക്കളവരെനിരസിച്ചുഅത്യുത്സാഹത്തൊടുകൂട


45.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/361&oldid=196808" എന്ന താളിൽനിന്ന് ശേഖരിച്ചത്