താൾ:CiXIV258.pdf/333

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൫

അപ്രകാരംകെട്ടഉടനെലൂക്ഷമ്പുൎക്ക് സ്ത്രാസ്പുൎക്ക്–കസ്സാലെമുതലാ
യകൊട്ടകെളയുംപട്ടണങ്ങളെയുംദെശങ്ങളെയുംആരുംയുദ്ധം
ഭാവിക്കാത്തസമയത്തിൽപട്ടാളംഅയച്ചുവശത്താക്കിഇപ്രകാ
രംഉണ്ടായതിനെഗൎമ്മാന്യൎക്കുംസ്പാന്യൎക്കുംവിരൊധിപ്പാൻബലക്ഷ
യംകൊണ്ടുപാടുണ്ടായതുമില്ല–ഒസ്മാനർലുദ്വിഗിന്റെഅപെക്ഷ
അനുസരിച്ചുലെയൊപൊല്തകൈസർഅതിക്രമംചെയ്തുകൊ
പിപ്പിച്ചഉംഗ്രരൊടുകൂടികൈസരെനന്നഞെരുക്കികറംമുസ്ത
ഫാഒശീർ൧൬൬൩ാംക്രീ–അ–വിയന്നയൊളംചെല്ലുകയുംചെയ്തു–
സ്താരമ്പൎഗ്ഗനായകനുംപട്ടണക്കാരുംഉറെച്ചുനിന്നുതടുക്കകൊ
ണ്ടുസൊബിയസ്ക്കിരാജാവ് പൊല–ഗൎമ്മാന്യപ്പടകളൊടുംകൂടിവന്ന
തുകൊണ്ടുതുൎക്കരെജയിക്കെണ്ടതിന്നുഇടയുണ്ടായ്‌വന്നുഇപ്രകാ
രംലുദ്വിഗ്‌രാജാവ്‌മുസല്മാനരെകൊണ്ടുക്രീസ്തീയരാജ്യങ്ങളെ
ഹിംസിച്ചതുംസാധുവായപാപ്പാവെനിന്ദിച്ചുസഭാകാൎയ്യത്തിലും
ആക്രമിച്ചുനടന്നതുമല്ലാതെകലിന്യസഭയെഇല്ലാതെആ
ക്കെണമെന്നുനിശ്ചയിച്ചുവളരെകാലംവെശ്യകളൊടുകൂടരമി
ച്ചുപൊന്നശെഷംമൈന്തനൊൻമാദാമ്മഅവനെവശത്താക്കി
മുറുക്കപിടിക്കെണ്ടതിന്നുപണ്ടെത്തദൊഷങ്ങളെഒൎപ്പിച്ചുനര
കഭയംഉണ്ടാക്കിയപ്പൊൾരാജാവ്‌വിചാരിച്ചുഇപ്പൊൾവലുതായി
ട്ടുള്ളപുണ്യംഅനുഷ്ഠിക്കെണംഎന്നുവെച്ചുനയഭയംകൊണ്ടുംപലഹു
ഗനൊത്തരെരൊമമാൎഗ്ഗം പൂകിച്ചുപാതിരിമാരെഅയച്ചുബൊ
ധംവരുത്തുവാൻകല്പിച്ചുആവതില്ലെന്നുകണ്ടപ്പൊൾകല്പിന്യർ
പാൎക്കുന്നകുടികൾതൊറുംപട്ടാളക്കാരെയുംപാൎപ്പിച്ചുപാതിരിമാ
രുടെഉത്സാഹത്തിന്നുതുണയാക്കിവെക്കയുംചെയ്തു–യെശുകൂ
റ്റുകാർരാജാവെയുംമഹാലൊകരെയുംകുടുക്കുന്നതുകണ്ടുപ
സ്ക്കാൾ മുതലായ യാംസെന്യർപാപ്പാവിന്റെനുകത്തെഉപെ
ക്ഷിയാതെസുവിശെഷസത്യത്തെപ്രസംഗിച്ചുതുടങ്ങിയെശുകൂ
റ്റുകാരുടെകപടഭക്തിയെതെളിയിച്ചുപരസ്യമാക്കിഎങ്കി
ലുംവിദ്വാനായബൊസ്വെദ്അദ്ധ്യക്ഷൻമുതലായവർരാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/333&oldid=196859" എന്ന താളിൽനിന്ന് ശേഖരിച്ചത്