താൾ:CiXIV258.pdf/325

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൭

൭൯.,൧൦ാംകരലും മസരീനും.

ശ്വെദരുംഫ്രാഞ്ചിക്കാരുംഗൎമ്മാന്യയിൽജയിച്ചശെഷംഇരുവ
രുംലൌകികത്തിങ്കൽമെൽപെടുവാൻതക്കവണ്ണംയുരൊപഖ
ണ്ഡത്തിന്റെ൨അറ്റങ്ങളിൽവെച്ചുഇടവിടാതെപൊരാടികൊ
ണ്ടിരുന്നു–ആ ശ്രെഷ്ഠശ്വൊദരാജാവിന്റെപുത്രിവളൎന്നുരാജ്യ
കാൎയ്യങ്ങളെഅല്ലശാസ്ത്രസൂക്ഷ്മങ്ങളെമാത്രംവിചാരിക്കകൊണ്ടുമനഃ
പൂൎവ്വമായിരാജത്വംഉപെക്ഷിച്ചുപാപ്പാക്ഷക്കാരത്തിയായിരൊ
മയിൽചെന്നുപാൎത്തപ്പൊൾഅനന്തരവൻആയകരൽഗുസ്താവ്‌വാ
ണുതുടങ്ങി–അവൻയുദ്ധപ്രീയൻആകയാൽപൊലരൊടുഉണ്ടായ
പുരാണവൈരത്തെഎടുത്തുബ്രന്തമ്പുൎഗ്യനൊടുനിണക്കപൊലനി
ഴലിൽ പ്രുസ്യവാഴ്ചഉണ്ടല്ലൊഎന്നൊടുകൂടിപൊലരെജയിച്ചാൽ
നിന്റെവാഴ്ചെക്കഅന്യകൊയ്മവെണ്ടാതെപൊകുംഎന്നിങ്ങി
നെസമ്മതംവരുത്തിനിസ്സാരൻആയപൊലരാജാവിനെജയി
ച്ചുരാജ്യംമിക്കവാറുംഅടക്കുകയുംചെയ്തു–അപ്പൊൾദെന്മാൎക്ക
പൊലരുടെതുണആയ്നിന്നു ബ്രന്തമ്പുൎഗ്യന്നുഅപെക്ഷപ്രകാരം
സാധിക്കകൊണ്ടുഅവനുംപൊലൎക്കസഹായിച്ചുശ്വെദരെചതിച്ചു
കരൽഗുസ്താവ്ഒട്ടുംമടിക്കാതെദെനരെപലപ്പൊഴുംജയിച്ചുഅ
ടുത്തനാടുകളെയുംകൈക്കൽആക്കിശെഷംനാടുകളെയുംഅധീ
നംആക്കുവാൻഭാവിച്ചപ്പൊൾതാണനാട്ടുകാർവിചാരിച്ചുബല്ത്യ
സമുദ്രത്തിലെകച്ചൊടവുംആധിക്യവുമെല്ലാംഒരുരാജ്യത്തിന്നു
തന്നെവരരുത്എന്നുവെച്ചുകപ്പലുകളെഅയച്ചുതടുക്കയും ചെ
യ്തു—കരൽ൧൬൬൦ാംക്രീ–അ–മരിച്ചാറെവടക്കെരാജ്യക്കാർ
എല്ലാവരുംസന്ധിച്ചുപൊലരിലെമഹാലൊകർ രാജാവെനിര
സിച്ചുതമ്മിൽ തമ്മിൽ കലമ്പിപൊലനാമത്തിന്നുനന്നതാഴ്ചവരു
ത്തുകയുംചെയ്തു—ദെന്മാൎക്കിലെരാജാവ്‌മഹാലൊകരെതാഴ്ത്തി
കൊയ്മെക്ക്‌പ്രഭാവംവൎദ്ധിപ്പിച്ചുആ രണ്ടിനെക്കാളുംവമ്പുംഅ
ധികാരവുംഏറിയത്ശ്വെദരാജ്യത്തിങ്കൽതന്നെ–

പടിഞ്ഞാറെഅറ്റത്തിൽഫ്രാഞ്ചിരാജ്യത്തിന്നുനെരെആരുംനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/325&oldid=196875" എന്ന താളിൽനിന്ന് ശേഖരിച്ചത്