താൾ:CiXIV258.pdf/284

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൬

൬൦., സുവിശെഷസത്യത്തിന്നുവന്ന വിഘ്ന
ങ്ങളും ജയവും—


അപ്രകാരംകൈസർപാപ്പാവൊടിണങ്ങിയതിന്റെശെഷം
ഗൎമ്മാന്യരെതന്റെവശത്തിൽആക്കിതിരിക്കെണംഎന്നുക
ല്പിച്ചുവെദംനിമിത്തംഉണ്ടായതൎക്കങ്ങളെതീൎപ്പാൻവട്ടംകൂട്ടിഅ
വിടെസുവിശെഷസത്യത്തിന്നുഗൎജ്ജിക്കുന്നസത്രുക്കളാലുംദിവ്യ
മാറ്റുകുറെക്കുന്നകള്ളസ്നെഹിതന്മാരാലുംവളരെവിഘ്നങ്ങൾ
സംഭവിച്ചുഎങ്കിലുംജയംഉണ്ടായപ്രകാരംകണ്ടുരൈൻനദീ
തീരത്തുവൎദ്ധിച്ചുണ്ടായനായകന്മാർനാടുവാഴ്ചയിൽഅസൂയഉ
ണ്ടായികൂട്ടംകൂടിചിലപ്രഭുക്കന്മാരെടുപടവെട്ടിതുടങ്ങുമ്പൊൾ
നായകന്മാരുടെതലവൻആയസിക്കിംഗൻലുഥരെവിളിച്ചുഞാ
ൻസുവിശെഷത്തിന്നുആധാരംആയിരിക്കുംഎന്നുവാഗ്ദത്തം
ചെയ്താറെലുഥർജഡത്തിലെആയുധംആധാരംഅല്ലഈതുണ
വെണ്ടാഎന്നുചൊന്നശെഷംസിക്കിംഗൻചങ്ങാതിമാരുംആ
യിപ്രഭുക്കളൊടുപടകൂടിതൊല്ക്കയുംചെയ്തു—അനന്തരംകുടിയാ
ന്മാർവാഴ്ചയുടെഅതിക്രമങ്ങളെസഹിയാഞ്ഞുഞങ്ങൾവിയ
ൎത്തുഉണ്ടാക്കിയധാന്യവുംഅനുഭവവുംഞങ്ങൾ്ക്കഅല്ലമഹാലൊ
കൎക്കത്രെവരുന്നുള്ളുഎന്നുപലദിക്കിലുംമുറയിട്ടുകൊണ്ടുഇരുന്ന
ശെഷംലുഥർപ്രസംഗിച്ചുക്രിസ്തുസ്വാതന്ത്ര്യംകെട്ടഉടനെതെക
ക്കനാട്ടിലുംമദ്ധ്യദെശത്തിലുംകലഹംതുടങ്ങിഇനിമെൽനികി
തിയുംജന്മിന്യായവുംവെണ്ടാഇഷ്ടമുള്ളപാതിരിമാരെഞങ്ങ
ൾതന്നെവെക്കുകയുള്ളുഎന്നുപരസ്യംആക്കിവലിയവരെ
എങ്ങുംകൊന്നുംഅടിയാറെയുംചെൎത്തുംകൊട്ടകളെതകൎത്തും
ചുട്ടുംരാജ്യക്രമങ്ങളെഎല്ലാംമറിച്ചുകളഞ്ഞുതുടങ്ങുമ്പൊൾലു
ഥരിന്റെശത്രുക്കൾചിരിച്ചുഅതാസുവിശെഷപ്രസംഗത്തി
ന്റെഫലംകാണുന്നുവല്ലൊഎന്നുനില്വവിളിച്ചുആകലഹക്കാരു
ടെകാൎയ്യത്തിന്നുഉറപ്പുവരുത്തെണ്ടതിന്നുകള്ളസുവിശെഷ
കരുംകൂടിരാജാക്കന്മാരെമുടിപ്പാനുംക്രിസ്തന്റെഏകവാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/284&oldid=196947" എന്ന താളിൽനിന്ന് ശേഖരിച്ചത്