താൾ:CiXIV258.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൦

ത്തിൽവസിച്ചതുംഅല്ലാതെകൈസർവംശക്കാരുംതമ്മിൽപിരി
ഞ്ഞുപലഗൃഹഛിദ്രങ്ങളെകൊണ്ടുഒരുമയുംരാജ്യസ്ഥിരതയും
കെടുത്തുകളഞ്ഞുംപ്രജകളെപടിഞ്ഞാറെസഭയൊടുചെൎപ്പാൻഉ
ത്സാഹിച്ചിട്ടുംഎല്ലാവരിലുംനീരസംജനിപ്പിക്കയുംചെയ്തു—ആ
യത്കൊണ്ടുഒൎഖാന്റെഅനന്തരവനായമുറാദിനുധ്രാക്യദെ
ശത്തെഒരുപ്രയാസംകൂടാതെപിടിച്ചടക്കുവാൻഇടവന്നു—അവ
ന്റെപുത്രനായബയസീദ്‌യവനകൈസരൊടുകപ്പംവാങ്ങിനീക
പൊലിപട്ടണത്തിൻഅരികിൽവെച്ചുഉംഗ്രരാജാവായസിഗ്മു
ത്തിനെതകൎത്തപടയിൽജയിക്കയുംചെയ്തു—അനന്തരംതിമു
ർസായ്ബഎന്നമുകിളരാജാവ്‌മഹാചീനംതുടങ്ങിചിറ്റാസ്യയൊ
ളംഅതിക്രൂരതയൊടെസകലനാടുകളെയുംവശത്താക്കിഅടുത്ത
പ്പൊൾ൧൪൦൨ാംക്രി—അ—അംഗൊരപൊൎക്കളത്തിൽബയസീദ്
ആമ്ലെഛ്ശരുമായിപടകൂടിതൊറ്റുശത്രുകരസ്ഥനായിതടവിൽനി
ന്നുകഴിഞ്ഞാറെഅവന്റെപുത്രന്മാർവാഴ്ചചൊല്ലിഅന്യൊന്യം
കലഹിച്ചശെഷംമുഹമ്മത്ത്‌ധൈൎയ്യംമുഴുത്തുരാജ്യംയഥാസ്ഥാന
മാക്കുന്തൊറുംതിമുരിന്റെവാഴ്ചക്ഷയിച്ചുപൊകയുംചെയ്തു—മുഹ
മ്മത്തിന്റെപുത്രനായ൨ാംമുറാദ്‌വാഴുംകാലംയവനരൊമസഭക
ളുടെചെൎച്ചസാധിച്ചത്കൊണ്ടുപാപ്പാഒസ്മാനരുടെനെരെക്രൂശ
പടവെണംഎന്നുകല്പിച്ചു—അതിന്നായിഒരൊദിക്കിൽനിന്നുകൂ
ടിവരുന്നക്രിസ്തീയസൈന്യങ്ങൾ്ക്കഉംഗ്രരാജാവായലദിസ്ലാവ്‌പട
നായകനായിഒസ്മാനരൊടുംപടവെട്ടിജയിച്ചുസന്ധിച്ചുമടങ്ങിവന്നാറെ
പരാക്രമിയായമുറാദ്സ്ഥാനത്തിൽനിന്നുഒഴിഞ്ഞുഎന്നുകെട്ടുശത്രു
ക്കളെഅശെഷംനിഗ്രഹിപ്പാൻഇതുനല്ലതക്കംഎന്നുഇവിചാരിച്ചു
ലദിസ്ലാവ്‌സന്ധിനിൎണ്ണയംലംഘിച്ചുപടകൂടിവരുന്നതവൃദ്ധനായ
മുറാദ്കെട്ടുഅത്യന്തംക്രുദ്ധിച്ചുആയുധംഎടുത്തു൧൪൪൪ാംക്രി—അ—
വൎന്നാപൊൎക്കളത്തിൽക്രൂശപടകളെതൊല്പിച്ചുലദിസ്ലാവുംപട്ടു


32.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/258&oldid=196993" എന്ന താളിൽനിന്ന് ശേഖരിച്ചത്