താൾ:CiXIV258.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൭

പുത്രനായകൊന്രാദിനെകൊണ്ടുമാത്രംകാൎയ്യാദികളെനടത്തുന്നു
എന്നുംവിചാരിച്ചുനീരസംകാണിക്കയുംചെയ്തു—മൂത്തമകനെ
കൈസർമത്സരംനിമിത്തംതടവിലാക്കെണ്ടിവന്നു—ഇഷ്ടപുത്രനായ
എഞ്ച്യൊബൊലൊജ്ഞപട്ടണക്കാരൊടുപൊരാടിയപ്പൊൾ
ശത്രുകൈക്കലായശെഷംഅവർഅഛ്ശന്നുദുഃഖംവൎദ്ധിപ്പിക്കെണ്ടതി
ന്നുഎത്രവിലപറഞ്ഞിട്ടുംഅവനെവിട്ടയച്ചതുമില്ല—എല്ലാവ
രിലുംവിശ്വസ്തമന്ത്രിയായവനുംരാജദ്രൊഹംഭാവിച്ചപ്രകാരംശ്രു
തിയുണ്ടായി—വിസ്തരിക്കുമുമ്പെഅവൻമരിച്ചുകളഞ്ഞു—ഇപ്രകാര
മെല്ലാംഅനുഭവിച്ചശെഷംഫ്രീദരീക്൧൨൫൦ക്രി—അ—ഈപ്രപ
ഞ്ചഛിദ്രത്തിൽനിന്നുഅന്തരിച്ചു—അനന്തരവനായ൪ാംകൊന്രാ
ദ്.൪സംവത്സരത്തൊളംപഴുതെപൊരുതുതനിക്കൊരുപുത്രനു
ണ്ടായവാറെമരിക്കയുംചെയ്തു—ഇന്നൊചെന്ത്ആകുട്ടിയെയുംസൎപ്പ
സന്തതിയെപൊലെദ്വെഷിച്ചുസികില്യരാജ്യംദെവസ്വമെന്നു
കല്പിച്ചുഅന്യന്മാൎക്കകാണത്തിന്നുവെച്ചുകളവാൻനൊക്കുമ്പൊൾ
കൊന്രാദിന്റെസൊഹദരനായമംഫ്രെദ്അഛ്ശന്മാരുടെപരാക്ര
മംകാട്ടിപാപ്പാവിന്റെസെവകജനത്തെഒക്കെയുംജയിച്ചുനാട്ടി
ൽനിന്നുആട്ടികളകയുംചെയ്തു—ഈദുഃഖത്തെഇന്നൊചെന്ത്
സഹിയാഞ്ഞു൧൨൫൪ാം ക്രി—അ—മരിക്കയുംചെയ്തു—അവൻഅഹ
മ്മതിക്കാരനായിക്രിസ്തുനാമത്തെസ്വെഛ്ശെക്കമറയാക്കിയൊഗ്യ
ന്മാരെവിചാരിയാതെപള്ളിയിലെകരുണകളെയുംശിക്ഷക
ളെയുംഅപാത്രത്തിൽഎല്പിച്ചവൻഎന്നുംകൈസരെജയിച്ചു
എങ്കിലുംപാപ്പാസ്ഥാനത്തിന്നുമാറാത്തഅപമാനംവരുത്തിയ
വനെന്നുംക്രിസ്ത്യാനരെല്ലാരുംവിചാരിച്ചുമരണവൎത്തമാനംകെ
ട്ടപ്പൊൾസന്തൊഷിക്കയുംചെയ്തു—

൪൦, പടിഞ്ഞാറെസഭയുടെവൎദ്ധനെക്കുംഐക്യത്തി
ന്നുംകുറവുവന്നപ്രകാരം—

അക്കാലത്തൊളംപടിഞ്ഞാറെരാജ്യങ്ങളിലെക്രിസ്തുസഭയെഅ
ന്യൊന്യംചെൎത്തകെട്ടുകൾപാപ്പാക്കളുടെദുശ്ശാസനനിമിത്തംഅ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/235&oldid=192818" എന്ന താളിൽനിന്ന് ശേഖരിച്ചത്