താൾ:CiXIV258.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൫

ഉദ്ധാരണത്തിന്നുരണ്ടാമതുംക്രൂശപ്പടെക്കപൊകെണമെന്നുപാപ്പാ
കല്പനയെകൂട്ടാക്കാതെലംഗബൎദ്ദയുദ്ധംതുടങ്ങിയതുമല്ലാതെതന്റെ
പുത്രനായഎഞ്ച്യൊവെസൎദ്ദിന്യദ്വിപിൽരാജാവാക്കിവാഴിച്ചത്
കൊണ്ടുഗ്രെഗൊർഅവനെപിന്നെയുംശപിച്ചുഇവൻസുവിശെ
ഷസത്യംനിരസിച്ചുതള്ളുന്നവനെന്നുംഅവിശ്വാസികളുടെചങ്ങാതി
എന്നുംതിരുസഭയുടെമാറ്റാണെന്നുംദുഷിച്ചുപറഞ്ഞപ്പൊൾഫ്രീ
ദരീക്പാപ്പാവിന്റെമെലുംഒരൊകുറ്റങ്ങളെആരൊപിച്ചറിയി
ച്ചെങ്കിലുംമുസല്മാൻമൎയ്യാദകളെമുഴുവനുംവെറുക്കായ്കകൊണ്ടു
പ്രജകൾമിക്കവാറുംപാപ്പാവിന്റെവാക്കുകളെഅധികംപ്രമാണി
ച്ചു—യുദ്ധത്തിലൊകൈസർജയിച്ചുരൊമപട്ടണവുംവളഞ്ഞുപാ
പ്പാവൊടുവിടാതെപൊരാടുകയുംചെയ്തു—അന്നുമുകിളർഎന്നപുതി
യശത്രുക്കൾപണ്ടുഹൂണരെന്നപൊലെയുരൊപയിൽപ്രവാഹരൂ
പെണഅതിക്രമിച്ചുവന്നു—ചിംഹിസ്സഖാൻആമ്ലെഛ്ശരെചെൎത്തുൎചീ
നത്തെആക്രമിച്ചുപാൎസിരുസ്യയൊളവുംഅടക്കികൊണ്ടശെഷം
അവന്റെപുത്രൻഖലീപ്പവാഴ്ചയെയുംഒരൊകിഴക്കെസഭാശെ
ഷിപ്പുകളെയുംഒടുക്കിപൌത്രന്റെബലങ്ങൾദുസ്സരെപരിഭവിച്ചു
ഉംഗ്ര—പൊലനാടുകളെപാഴാക്കിഗൎമ്മാന്യയുടെനെരെചെന്നുശ്ലെസ്യ
യിലെത്തിദുഃഖെനജയിച്ചുഎങ്ങുംതീയുംവാളുംപ്രയൊഗിച്ചുനിറ
കയുംചെയ്തു—സകലരാജാക്കന്മാരുംപാപ്പാവൊടുംകൈസരൊ
ടുംസങ്കടപ്പെട്ടുസഹായമപെക്ഷിച്ചാറെഅവരുടെയുദ്ധംനി
റുത്തുവാൻകഴിവുവന്നില്ല—എങ്കിലുംകൈസരുടെപുത്രനായകൊ
ന്രാദ്‌പാപ്പാവിന്റെശാപംവിചാരിയാതെഗൎമ്മാന്യരെചെൎത്തുആ
മ്ലെഛ്ശരെജയിക്കയാൽമുകിളബാധപടിഞ്ഞാറെസഭയിൽനി
ന്നുനീങ്ങിപൊയി—

൩൯., നാലാംഇന്നൊചെന്ത്

ഗ്രെഗൊർപാപ്പാ൨ാംഫ്രീദരീകിൽകല്പിച്ചശാപംഉറപ്പിക്കെണ്ടതി
ന്നുസഭാസംഘംയൊഗംകൂടിവരുവാൻകല്പിച്ചാറെഫ്രീദരീക്
കൈസർആകല്പനഅനുസരിക്കുന്നഅദ്ധ്യക്ഷന്മാരെവഴിയിൽതടു


29.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/233&oldid=192814" എന്ന താളിൽനിന്ന് ശേഖരിച്ചത്