താൾ:CiXIV258.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൦

മതിലികീഴെപാളയമിറങ്ങുകയുംചെയ്തു–യവനകൈസർൟഅന
ന്തസൈന്യംകണ്ടുഭയപ്പെട്ടുസന്തൊഷഭാവംനടിച്ചുഎല്ലാവരെയും
വെഗത്തിൽആസ്യയിൽകടത്തിതുൎക്കരൊടുപടയെടുപ്പിക്കയുംചെ
യ്തു—ക്രൂശഭടന്മാർജയംകൊണ്ടുദാഹവുംവിശപ്പുംഇളച്ചുനടന്നു
അന്ത്യൊക്യയെദുഃഖെനപിടിച്ചുഅവിടെയുംഎദസ്സിലുംഒരൊ
ഇടവാഴ്ചസ്ഥാപിച്ചുയെശുവെകുത്തിയകുന്തത്തെകണ്ടെത്തിഅ
തിന്റെസാന്നിധ്യത്താൽശത്രുസമൂഹങ്ങളെസംഹരിച്ചുഒടുവിൽ
൨൧൦൦൦ജനംശെഷിച്ചവർയരുശലെമിൽകയറിദൈവെഷ്ടം
എന്നപൊർവിളിയൊടെപ്രവെശിച്ചു൪൦൦൦൦മുസല്മാനരെകൊ
ന്നുയഹൂദരെപള്ളിയിൽവെച്ചുതന്നെദഹിപ്പിച്ചുമതഭ്രാന്തരായ്‌വാ
ടികരഞ്ഞുതിരുശ്മശാനത്തിൽ മുട്ടുകുത്തിവന്ദിച്ചുഐകമത്യപ്പെ
ട്ടുഗൊദ്ഫ്രീദെരാജാവാക്കിയപ്പൊൾ‌അവൻകൎത്താവ്‌മുൾ്മുടിഅണി
ഞ്ഞദെശത്തിൽപൊന്മുടിഅരുത്എന്നുചൊല്ലിനായകനായിപു
തിയരാജ്യത്തെക്രമത്തിലാക്കിരക്ഷിച്ചു അവന്റെശെഷംസ
ഹൊദരൻ കനാൻരാജാവായിവാഴുകയുംചെയ്തു–അന്നുമുതൽഅ
നെകംക്രീസ്ത്യാനർപാപമൊചനത്തിനായികനാനിൽചെന്നു
വിശ്വാസപ്പടനടത്തിനായകന്മാർപലരുംഭടസന്യാസികളായി
നെൎച്ചകഴിച്ചുയരുശലെമിലെയാത്രക്കാരെആയുധങ്ങളെകൊണ്ടു
പരിപാലിച്ചുപൊന്നു–അതിൽഒരുകൂട്ടംആലയഭടന്മാർമറ്റെതു
യൊഹാന്യർഎന്നുള്ളവർഇരുവകക്കാൎക്കുംഭക്തരുടെദാനങ്ങളാ
ൽഐശ്വൎയ്യവുംഅഭിമാനവുംക്ഷണത്തിൽവൎദ്ധിച്ചുമുസല്മാനരൊ
ടുള്ളപടെക്കഒരുനാളുംതളൎച്ചഉണ്ടായതുമില്ല–പിന്നെകനാനിൽ
പൊവാൻമനസ്സില്ലാത്തവൎക്ക്സ്പാന്യരാജ്യത്തിൽപണിയു
ണ്ടുഅവിടെഖലീഫമാരുടെവാഴ്ച൧൦൩൭–ക്രീ–അ–ഒടു
ങ്ങിയശെഷംഒരൊചെറുമുസല്മാൻരാജ്യങ്ങളുദിച്ചുഅതാ
തപ്രഭുക്കൾഅത്രക്രീസ്തീയഭടന്മാരെപരിഭവിപ്പാൻആവതി
ല്ലെന്നുകണ്ടുയുസ്സുഫ്‌സുല്താനെഅഫ്രീക്കയിൽനിന്നുതുണെക്കായ്‌വ
രുത്തിഎങ്കിലുംപണ്ടെത്തജയശ്രീത്വംപുതുക്കുവാൻ കഴിയാതെ


27.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/218&oldid=192774" എന്ന താളിൽനിന്ന് ശേഖരിച്ചത്