താൾ:CiXIV258.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൯

മനുഷ്യന്നുസംഭവിപ്പതൊക്കയുംനസീവപൊലെവരികകൊണ്ടുസുഖ
ദുഃഖങ്ങളുംആശാഭീതികളുംനിമിത്തംമനസ്സിൽചഞ്ചലംവെണ്ടാമതപ്ര
സിദ്ധിക്കായിവെണ്ടുന്നയുദ്ധങ്ങളിൽഎല്ലാവരുംധൈൎയ്യത്തൊടെ
അള്ളാവിന്നുംനബിക്കുംവെണ്ടിപൊരുതുമരിക്കെണമെന്നുംമറ്റുംഉപ
ദെശിച്ചുതുടങ്ങി–മക്കത്തുഈപുതിയമാൎഗ്ഗത്തിന്നുഅന്നുവളരെസാ
ദ്ധ്യംവന്നില്ല മുഹമ്മത്ത്൬൬൨ാംക്രീ–അ–(ഹെജ്രാരംഭം)സ്വഗൊ
ത്രക്കാരുടെശത്രുത്വംനിമിത്തംഒടിപൊയപ്പൊൾമദീനപട്ടണക്കാ
ർമക്കത്തുള്ളവരിൽഅസൂയയുണ്ടായിട്ടുഅവനെസന്തൊഷത്തൊ
ടെചെൎത്തുക്രമത്താലെപുതുമാൎഗ്ഗമനുസരിച്ചുകൂട്ടമായികൂടിആയുധം
എടുത്തുചെന്നുമക്കാനഗരംവളഞ്ഞുപിടിച്ചപ്പൊൾഅറവികൾമിക്ക
വാറുംകീഴടങ്ങിമാൎഗ്ഗംഅനുസരിച്ചുകാപത്ത്എന്നമൂലസ്ഥാനത്തിൽ
നിന്നുനക്ഷത്രസെവയെനീക്കി൬൩൨ാംക്രീ–അ–മുഹമ്മത്ത്‌വല്ലവ
രുംവിഷംകൊടുത്തീട്ടൊമരിക്കയുംചെയ്തു–

൨൩., ഖലീഫമാർ–

മുഹമ്മത്ത്മരിച്ചഉടനെഅറവികൾമിക്കവാറുംകലഹിച്ചുമതത്തെത
ള്ളുകകൊണ്ടുമക്കമദീനനഗരക്കാരുടെനിയൊഗത്താൽനബിയുടെ
അനന്തരവനായിഉയൎന്നഅബുബക്രുഅവരെരണ്ടാമതുംബലാല്ക്കാ
രെണസ്വാധീനമാക്കെണ്ടിവന്നു–അവൻനബിയുടെവാക്കുകളെല്ലാംസം
ഗ്രഹിച്ചുഒരുപുസ്തകത്തിൽചെൎത്തുഅതാകുന്നുമുസല്മാനൎക്കഇന്നെയൊ
ളംവെദമായ്‌വിളങ്ങുന്നകുറാൻ–പിന്നെമാൎഗ്ഗത്തിന്നുശ്രീത്വവുംഅറവി
രാജ്യത്തിൽസ്വാസ്ഥ്യവുംആമ്ലെഛ്ശജാതികൾ്ക്കകവൎച്ചയിൽകാംക്ഷയും
ജനിപ്പിക്കെണ്ടതിന്നുഅബുബക്രുപട്ടാളങ്ങളെചെൎത്തുഅമ്രുവെതല
വനാക്കിഅയല്വക്കത്തുള്ളനാടുകളെആക്രമിക്കെണ്ടതിന്നയച്ചശെ
ഷംആയവർമരണഭയംതള്ളിഭ്രാന്തന്മാരെപൊലെപടവെട്ടിഎങ്ങും
ജയിച്ചു–ഒമാർഖലീഫിന്റെകാലത്തുപാൎസിരാജ്യവുംമെസൊപതാ
മ്യ–അൎമ്മീന്യ–സുറിയ–കനാൻ–മിസ്രമുതലായനാടുകളെയുംസ്വാധീന
മാക്കിയരുശലെമിൽമൊറിയപൎവ്വതത്തിൽഒരുവലിയപള്ളിയെ
കെട്ടിഅലക്ഷന്ത്ര്യായിൽപ്തൊലമയിരാജാവ്പണ്ടുഎടുപ്പിച്ചപുസ്തക

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/197&oldid=192729" എന്ന താളിൽനിന്ന് ശേഖരിച്ചത്