എട്ടാം പാദം. lv
52. ഉത്തമന്മാൎക്കെ എ-ലെ എ അവ്യയത്തിന്നു (ഇ:) മാത്രപ്രയോ
ഗം ഉണ്ടു. [304. iii.]
64-66. ഇവഒക്കെയും രാക്ഷസന്നു തല്ക്കാലമുണ്ടായ നിൎഭാ
ഗ്യത്തെ കുറിച്ചും മറ്റും പറയുന്നതു തന്നെ
82. അൎത്ഥമഹാത്മ്യം=അൎത്ഥത്തിൻ വലിപ്പം.
84. ഉത്തമാംബുധി=ഉത്തമഗുണത്തിന്റെ സമുദ്രം.
88. ഇത്രനാളും മലയാളകൎമ്മധാരയമാസം.
92. തുടങ്ങുന്നു എ-ന്റെ S. അന്തൎഭവം
95. S. വിരിഞ്ചൻ ആ: ചൊല്ലാമൊ.
100. ശ്രേഷ്ഠീന്ദ്രൻ ചന്ദനദാസൻ.
104. ഭവാൻ (ഇ:) കൂടെ ഇല്ലാത്തവൻ കൂടെ ഉള്ളതുപോലെ പ്ര
സംഗിക്കുന്നു.
107. മരിക്കേണ്ട എ-ന്റെ S. നീ (ചന്ദനദാസൻ അന്തൎഭവം)
113. കൊന്നു എ-ന്നു വദ്ധ്യനെ (ചന്ദനദാസനെ) എന്നതു കൎമ്മം.
127. ഭവതി എ-തു ഭവാൻ ഏ-ന്റെ സ്ത്രീലിംഗം തന്നെ.
144. വായിച്ചീടുവൻ എന്ന ക്രിയ ബഹുവചനമായിരിക്കേണ്ടതു.
150. കന്നൽനേർ മിഴിയാളെ മലയാളതദ്ധിതം [വ്യാ: 133.] നേർ [വ്യാ:
199. ii. c. 170.]
151. ചുവത്തി എ-തു ക്രിയാന്യൂനം പിടിപെട്ടാർ എ-നാൽ പൂൎണ്ണം.
153. നെഞ്ചകം മലയാളതൽപുരുഷസമാസം.
154. ഉപേക്ഷിച്ചീടായ്ക. [വ്യാ: 282.]
164. കൊല്ലുവിൻ വിധിയുടെ നിയോഗപ്രയോഗം [വ്യാ 279. i.]
167. ദൈവപദം=സ്വൎഗ്ഗം.
169. ഏകദേശം=(ഇ:) അല്പമാത്രം എങ്കിലും
176. കാക്കൽ [വ്യാ: 268. iii.]
180. അവകാശം=(ഇ:) അവസരം.
181. ദണ്ഡാധികാരി=അകമ്പടിക്കാരിൽ ദണ്ഡിക്കുന്നവരുടെ തല
വൻ
183. അറിഞ്ഞതില്ലെ എ-ലെ എ അവ്യയത്തിന്നു (ഇ:) ചോദ്യപ്ര
യോഗമുണ്ടു [വ്യാ: 304. iv.]