താൾ:CiXIV138.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൭

ല്പ ഉപദ്രവം ഭയന്ന, ദൈവത്തെ ഏറ്റപറയാതെ
ഇരുന്ന നിങ്ങൾ ആപത്തകാലത്ത അവനോട അ
പേക്ഷിച്ചാൽ അവൻ നിങ്ങളെ കേൾക്കുമെന്നു
ണ്ടോ? എന്ന ചോദിച്ചവാക്ക എന്റെ മനസ്സിൽ
നന്നാ പറ്റി. അതിനെ മുമ്പെതന്നെ യത്നമാക്ക
പ്പെട്ടും, മയംവരുത്തപ്പെട്ടുമിരിക്കുന്ന എന്റെ ഹൃദ
യത്തിൽ പരിശുദ്ധാത്മാവ ഉപയോഗമാക്കി ഫലി
പ്പിച്ചതിനാൽ അപ്പോൾ അവിടെ കൂടെയുൺറ്റായി
രുന്ന അജ്ഞാനികളായ ആയയും പല്ലക്കുകാരനും
കേൾക്കെ, ദൈവമെ, ഞാൻ ഒരു ക്രിസ്ത്യാനി ആ
കുന്നു; പൈതങ്ങളുടെ അപേക്ഷയും കൂടെ കേൾക്കാ
മെന്ന നീ വാഗ്ദത്തം ചെയ്തിരിക്കകൊണ്ട, എന്റെ
അപേക്ഷക്ക ശ്രദ്ധകൊടുപ്പാൻ തിരുമനസ്സാകെ
ണമെന്ന ഞാൻ അപേക്ഷിച്ചു. എന്റെ യോഹന്നാ
ൻ കുഞ്ഞിനെ സൌഖ്യമാകയും, ഒരു മാസത്തിനകം
അവന മുമ്പിലത്തെപോലെ ആരോഗ്യം വരികയും
ചെയ്തു. ഇത്രയും പറഞ്ഞപ്പോൾ അവളുടെ കണ്ണു
കളിൽ കണ്ണുനീർ നിറഞ്ഞുകൊണ്ട, ഞാൻ ക്രിസ്ത്യാ
നി ആകുന്നു എന്ന അനുസരിച്ച പറഞ്ഞ നാൾമു
തൽ ഇതുവരെയും അമ്പത സംവത്സരമായിട്ട ക്രി
സ്തുവിനെ സേവിച്ചവരുന്നു. അവന്റെ നിമിത്ത
മായിട്ട എന്റെ അപ്പനെയും, അമ്മയെയും, മൂന്ന
വിലയേറിയ മക്കളെയും ഞാൻ ഉപേക്ഷിച്ചു എന്ന
വരികിലും, ഇനിക്ക പശ്ചാത്താപം തോന്നീട്ടില്ല. അ
വൎക്കെല്ലാവൎക്കും പകരം യേശു എന്റെ സ്നേഹിത
നായിരിക്കുന്നതിനാൽ അത ഇനിക്ക മതി. യോഹ
ന്നാങ്കുഞ്ഞിന സൌഖ്യമായശേഷവും ഞാൻ
ജ്ഞാനസ്നാനം ഏല്ക്കുന്നതിന്ന വ്യവസ്ഥയായി നി
ശ്ചയിച്ചിരിക്കുന്നു എന്ന എന്റെ മദാമ്മ അറിഞ്ഞ
പ്പോൾ, എന്റെ ഭൎത്താവിനെ ആളയച്ച വരുത്തി,
ൟ വൎത്തമാനം അവനോട അറിയിച്ചു. ഞാൻത

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/73&oldid=180063" എന്ന താളിൽനിന്ന് ശേഖരിച്ചത്