താൾ:CiXIV136.pdf/277

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 267

ത്തീട്ട— ൧–ാം പ്രതി എറക്കിയിരിക്കുന്ന വിള അവൻ എടുത്ത
നിലം ഒഴിഞ്ഞ കൊടുത്തതല്ലാതെ— പാട്ടം കൊടുത്തീട്ടില്ലെന്നും
൨൫ലെക്ക കൃഷി നടപ്പാൻ നിലത്ത അന്ന്യായക്കാരൻ കന്ന
പൂട്ടിച്ച വരുന്നു എന്നും— മറ്റും ൪–ം ൫–ം സാക്ഷികളും— അന്ന്യാ
യത്തിൽ പറയുന്ന നിലം ദെവസ്സം ജന്മവും താൻ ആ ദെവ
സ്സം ഊരാളനും— ആണെന്നും ൟ നിലം ൭൫– പണത്തിന്ന ര
ണ്ടാധാരമായി കുറെ കൊല്ലം മുമ്പെ ൪–ാം പ്രതിക്ക ചാൎത്തി കൊ
ടുത്ത നടന്ന വരുമ്പൊൾ ൪–ാം പ്രതിക്ക മുട്ട വരികകൊണ്ട
൪–ാം പ്രതിയുടെ പണം അന്ന്യായക്കാരനൊട വാങ്ങി കാണാ
ധാരവും എണക്കും അന്ന്യായക്കാരന കൊടുക്കയും നിലവും ഒ
ഴിഞ്ഞ കൊടുക്കകൊണ്ട അന്ന്യായക്കാരൻ മെപ്പടി ആധാരം ത
ന്റെ അടുക്കെ കൊണ്ടുവരികയാൽ താൻ നിലം ൨൦൧– പണ
ത്തിന്ന അന്ന്യായക്കാരന ചാൎത്തി കൊടുത്തിരിക്കുന്നു എന്നും
൨൫ലെക്ക കൃഷി നടപ്പാൻ അന്ന്യായക്കാരനാണ നിലത്ത പ്ര
വൃത്തി ചെയ്ത നടന്ന വരുന്നത എന്നും— ആ വക ആധാരങ്ങ
ൾ ഇവിടെ കൊണ്ടുവന്നീട്ടുണ്ടെന്നും മറ്റും ൬–ാം സാക്ഷിയും
അന്ന്യായത്തിൽ പറയുന്ന ധനുമാസം ൨൧൹ ഉച്ചയാകുന്ന വ
രെക്കും അന്ന്യായക്കാരൻ ൧ാം പ്രതിയുടെ കുടിയിൽ വരികയും—
നെല്ല ചൊദിക്കയും— അവിടെ വെച്ച അന്ന്യായത്തിൽ പറയു
ന്ന പ്രകാരം ഒരു അടികലശലും ഉണ്ടായീട്ടില്ലെന്നും മറ്റും— പ്ര
തി വക— സാക്ഷിക്കാരും വിസ്താരത്തിൽ ബൊധിപ്പിച്ചിരിക്കു
ന്നു ൟ കാൎയ്യത്തിന്റെ വിസ്താര കടലാസ്സുകൾ ഒക്കെയും നൊ
ക്കിയ്തിൽ അന്ന്യായക്കാരന്റെ വക്കൽ ഉണ്ടായിരുന്ന പാട്ടശീട്ട
൧– മുതൽ ൩വരെ പ്രതിക്കാര കൂടി പിടിച്ച പറ്റുകയും— ൧–ാം
പ്രതി അന്ന്യായക്കാരനെ അടിക്കയും— ചെയ്തിരിക്കുന്ന പ്രകാ
രം അന്ന്യായം വക ൧– മുതൽ ൩വരെ സാക്ഷിക്കാര പറയുന്ന
തിൽ തെളിവ കാണുന്നുണ്ടെങ്കിലും— പ്രതി സാക്ഷികളാൽ അ
പ്രകാരം ഉണ്ടായീട്ടില്ലെന്ന തെളികയും— അന്ന്യായക്കാരന ൧–ാം
പ്രതി നിശ്ചയപ്രകാരം പാട്ടം കൊടുക്കാത്ത ഹെതുവാൽ അവ
ര തമ്മിൽ അങ്ങൊട്ടും ഇങ്ങൊട്ടും ചില വാക്കുകൾ ഉണ്ടായി എ
ന്നല്ലാതെ— മറ്റ ഒരു അവസ്ഥയും ഉണ്ടായ പ്രകാരം അന്ന്യെ
ഷണത്തിൽ കാണുന്നില്ലായ്കകൊണ്ടും പ്രതികളെ ശിക്ഷയിൽ
ഉൾപ്പടുത്തുവാൻ ഒറപ്പായ തെളിവ പൊരായ്കയാൽ ൟ കാൎയ്യം
നിക്കി പിടിച്ചിരിക്കുന്ന— ൧– ൪– പ്രതികളെ വിട്ടയപ്പാനും— അ
ന്ന്യായത്തിൽ പറയുന്ന നിലം ൪–ാം പ്രതി തന്റെ അവകാശം
അന്ന്യായക്കാരനൊട വാങ്ങി ഒഴിഞ്ഞ കൊടുത്ത അന്ന്യായക്കാ
രൻ ൨൫ലെക്ക കൃഷി നടപ്പാൻ കന്ന പൂട്ടിച്ച വരുന്ന പ്രകാരം
സാക്ഷിക്കാര പറയുന്നതിൽ വെണ്ടുംവണ്ണം തെളിയുന്നത കൂടാ

M m 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/277&oldid=179878" എന്ന താളിൽനിന്ന് ശേഖരിച്ചത്