താൾ:CiXIV136.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

118 THE MALAYALAM READER

എടുത്തവരുന്നു എന്നും അതിര വിവരവും അറിയില്ലെന്നും പ്ര
തിവക ൪ാം സാക്ഷിയും— പൊയിലിൽ തൊടിക എന്നും തെക്കും
കാട എന്നും പറയുന്ന പറമ്പ കൊണ്ടാണ വാദിക്കുന്നത എ
ന്നും ആയത പ്രതിക്കാരന്റെ ജന്മമെന്ന കെൾക്കയും ൧൦൧൫ൽ
രണ്ട കുറ്റി തെക്കമരം പ്രതിക്കാരന വിലകൊടുത്ത വാങ്ങുകയും
ചെയ്തീട്ടുണ്ടെന്നും പറമ്പിന്റെ വടക്കും പടിഞ്ഞാറും അതിര മാ
ത്രമെ അറിവുള്ളു എന്നും തെക്ക കൂടാതെ പുലാവും മറ്റും ഉണ്ടെ
ന്നും അതിലെ അനുഭവങ്ങൾ പ്രതിക്കാരൻ എടുത്ത വരുന്നു എ
ന്നും ൫ാം സാക്ഷിയും— പറമ്പ പ്രതിക്കാരന്റെ ജന്മവും അയാൾ
കൈവശവും ആകുന്നു എന്നും കൊല്ലം നിശ്ചയമില്ലാ ൩ കുറ്റി
തെക്ക തനിക്ക തന്നിട്ടുണ്ടെന്നും തെക്ക നിൽക്കുന്ന പറമ്പിൽ
വെറെ വൃക്ഷങ്ങൾ ഒന്നും ഉള്ളപ്രകാരം തൊന്നുന്നില്ലെന്നും ൬ാം
സാക്ഷിയും— പറമ്പ പ്രതിക്കാരന്റെ പുരാതന ജന്മമാണെന്നും
പ്രതിക്കാരന്റെ കാരണവര തെയ്യുണ്ണിനായരൊട തന്റെ കാര
ണവര കാണവകാശമായി ൧൦൧൩ൽ എഴുതി വാങ്ങി നടന്നി
രുന്നു എന്നും ൨൩ലൊ— ൨൪ലൊ— പണം തന്ന ഒഴിമുറികൊടുത്തി
രിക്കുന്നു എന്നും രണ്ട കുറ്റിമരം തനിക്ക പ്രതിക്കാരൻ തന്നീട്ടു
ണ്ടെന്നും പറമ്പിന്റെ അതിർ അറിയുമെന്നും പെരറിയില്ലെന്നും
൭ാം സാക്ഷിയും— അന്ന്യായത്തിൽ പറയുന്ന പറമ്പ ൧൦ാം സാ
ക്ഷിയൊട അന്ന്യായക്കാരൻ ജന്മം വാങ്ങി അന്ന്യായക്കാരൻ
കൈവശമാണെന്നും മറ്റും ൮–ം ൯–ം സാക്ഷികളും— പറമ്പ ത
ന്റെ ജന്മമായിരുന്നു എന്നും ൧൦൨൬ വൃശ്ചികമാസത്തിൽ താ
ൻ അന്ന്യായക്കാരന ജന്മം കൊടുത്തിരിക്കുന്നു എന്നും പ്രതിക്കാ
രന അതിന്മെൽ യാതൊരവകാശമില്ലെന്നും മറ്റും ൧൦ാം സാ
ക്ഷിയും പറഞ്ഞിരിക്കുന്നു. ൟ കാൎയ്യത്തിന്റെ വിസ്താരത്താൽ
അന്ന്യായത്തിൽ പറയുന്ന പറമ്പ ൧൦ആം സാക്ഷിയൊട അ
ന്ന്യായക്കാരൻ ജന്മം വാങ്ങി അന്ന്യായക്കാരന്റെ കൈവശം വ
ന്ന ൩–ാം സാക്ഷിക്ക ചാൎത്തികൊടുത്ത ആ സാക്ഷി അതിൽ പു
രകയറ്റി പാൎത്തവരുന്നപ്രകാരം അന്ന്യായക്കാരനും ൧–ം ൨–ം ൮–ം
൯–ം സാക്ഷികളും പറഞ്ഞും അന്ന്യായക്കാരൻ കാണിച്ച ലക്ഷ്യ
ങ്ങളാലും കണ്ടിരിക്കുന്നു. അന്ന്യായത്തിൽ പറയുന്ന പറമ്പി
ന്റെ വടക്കെ തല ഏതാനും സ്ഥലം മാത്രം പ്രതിക്കാരനുള്ളതാ
ണെന്നും അതിന്ന ചില ലക്ഷ്യം ഉണ്ടെന്നും പറഞ്ഞ കാണുന്ന
തിന്ന ലക്ഷ്യങ്ങൾ ഹാജരാക്കാൻ പറഞ്ഞതിന്റെ ശെഷം ഹാ
ജരാക്കീട്ടില്ലാ അന്ന്യായക്കാരന ജന്മം കൊടുത്ത ൧൦ാം സാക്ഷി
ക്ക അവിടെ ഏതാനും സ്ഥലം ഉണ്ടെന്നും അത ഒഴിഞ്ഞ കൊടു
ത്തു എന്നും പ്രതിക്കാരൻ അധികാരിയൊട പറഞ്ഞ പ്രകാരം
അധികാരിയുടെ റപ്പൊടത്തിൽ കാണുന്നു. അങ്ങിന്റെ പ്രതി ഭാ
ഗം സാക്ഷിക്കാര പറയുന്നില്ലാത്തത കൂടാതെ പ്രതിസാക്ഷിക

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/128&oldid=179696" എന്ന താളിൽനിന്ന് ശേഖരിച്ചത്