– 3 –
30. കിണത്ത മുകത്തളിർ–ആൎന്ന ചുടരിൽ; കൊഴുവുടൽ ഉൾതളിർ–കാരും അഴകിൽ. 31. ഷണ്ഡൻ തെളിഞ്ഞു ചൊന്നാൻ:–പാരി 32. അശ്ശൂർ വെന്നികൊണ്ടു-നീ–ഭ്രംശിച്ചെ 33. ശത്രുഗണം തടുപ്പാൻ–പുശ്‌ഛിച്ച സുരൻ 34. ഇവൎക്കുള്ളവധിയെ–മോചനം തന്നേൻ; 35. നല്ലിരിക്കുള്ള പക്ഷം–മൂന്നു വത്സരം 36. ബദ്ധർ നന്നിപൊങ്ങവേ–കേട്ടുവണങ്ങി 37. ഇഹപരങ്ങളെങ്ങും–ആളിയരുൾവോൻ 38. അവൻ പുനലിന്നുചാൽ–ആറ്റിനിറെ തവമനം ദയയാൽ–മാറ്റിവിടുന്നോൻ. 39. ഭൃത്യരിൻ ഇളമയെ–പാൎത്തനിത്യനോ 40. അങ്ങുള്ള അലിവിനാൽ–ആനന്ദപ്പെട്ടോം 41. പരമയരുൾപണ്ടം–കാഴ്ച വേച്ചെന്ന്യേ 42. വിടകൊണ്ട ബദ്ധർ ആ-ബദ്ധനന്ദിയിൽ 43. സ്വല്പ ദിനങ്ങൾക്കകം–ആശ്രയം നി 44. അല്പ വിശ്വസ്തയെ–കുറിച്ചവനോ 45. അരുപൊഴുതിൻ ഫലം– വേണ്ടിച്ചെടു 46. നിൎമ്മലന്തിരുമുമ്പിൽ–ആൎത്തമനസാ 47. വിണ്മയ തെറികൾ മാരാൎത്തി നൎമ്മങ്ങൾ 48. വ്രതശപഥം നന്നേ– ഏറ്റു കുനിഞ്ഞാർ 49. വന്നടുത്തു കുറിനാൾ–ഹാസം വരുമോ ? |
50. ഷണ്ഡൻ അരചന്മുമ്പിൽ–ബാദ്ധ്യസ്ഥ ൻ നിന്നാൻ പണ്ഡിതജനങ്ങളിൽ–സാദ്ധ്യം ഉണൎത്താൻ. 51. സിദ്ധി–തിരുമനസ്സിൽ–ഭേദിക്കുന്നതോ? 52. ചിന്ത പെരുമകൊണ്ടേ– വീമൽ എന്തു സ്വന്തരെ പരൻതന്നെ–വീണ്ടുകൊള്ളുന്നാൻ. 53. പരസ്യ പ്രതിഫലം–ഗൂഢഭക്തിക്കേ! 54. ഒളിവിൽ വിശ്വസ്തരെ–ചുണ്ടിതെ 55. പണ്ഡിത ശിഷ്യരെ ആരാഞ്ഞു മന്നനാർ 56. ഇത്തരയുത്തരങ്ങൾ–വൈഭവമിച്ചം 57. സുരന്നു നൽവ്രതക്കാർ– ആയ്നിന്നവരേ 58. സ്വനിഴലിനെ വിട്ടും–ആയത്തൻ വ 59. ചിറ്റിമ്പയലകടൽ–മോതുന്നെത്തുവാർ! 60. വിഷയമദത്തിനാൽ–വീഴുന്നു ചിലർ; 61. ജഡസുഖരതത്തിൽ–ഭീമർ കുഴങ്ങും; 62. മധുമുന്തിരിരസം–കള്ളും മദ്യവും 63. ചുക്കിരി വമ്പുകളും–മിഞ്ചിച്ചവരെ 64. ഉലകിൻ അൻപും വൻപും-വീമ്പും ശ 65. നെഞ്ചത്തിൽ കത്തും നഞ്ഞും–നോവും 66. തൻപെരുമ പെരിയോർ–താണുമുടിയും 67. അഴന്നഴുകുന്നു സ്വായത്തസിദ്ധികൾ; 68. കൃപപിടിക്കും പുല്ലർ – തോലിയപ്പെടാർ; |
1*