— 117 —
രുസ്സർ തുൎക്കരോടു പടവെട്ടുന്ന കാലം എ ല്ലാം അംഗ്ലവേദപുസ്തകവ്യാപാരികൾ രുസ്സ സൈന്യത്തിൽ ഏറിയ വേദപുസ്തകങ്ങളെ വില്ക്കേണ്ടതിന്നു വിശേഷിച്ചു രുസ്സ മേധാവി കളുടെ അനുകൂലത്താൽ സാധിച്ചതു. യുദ്ധം തിരുന്നതിന്നിടക്കു തൂനപ്രദേശത്തിൽ 200,000 ഉം തെക്കേരുസ്സ്യ കൌകാസ്യ അൎമ്മിന്യകളിൽ 165,000 വേദപുസ്തകങ്ങളെ പരത്തിയതു. ഇവറ്റെ വാങ്ങേണ്ടതിന്നു തസ്സപടയാളിക ൾ പലപ്പോഴും ദൂരത്തുനിന്നു വന്നതല്ലാതെ വീ ട്ടിലുള്ളവൎക്കു കൊടുത്തയക്കേണ്ടേതിന്നു പലർ ഒരുമിച്ചു മേടിച്ചിരുന്നു. N. Ev. K. Z. 1878. No. 51. ഭാരതത്തിലേ മദ്യവൎജജനയോ |
ത്തെ അഞ്ചു വൎഷം മുമ്പേ ആരംഭിച്ചു. 1873 മേയിൽ 1015 പേരും 77–78 ആമതിൽ 10,338 യൂരോപ്യപടയാളികളും 558 തീവണ്ടി ഉദ്യോ ഗസ്ഥന്മാരും മദ്യവൎജ്ജനെക്കായി ഒപ്പിട്ടു. കു ടിയോടു പലവിധദോഷങ്ങൾ ചേരുന്നു എ ന്നു വിചാരിച്ചാൽ സന്തോഷിപ്പാനേ സംഗ തിയുള്ളൂ. M. M. 1878. No. 215. ഔസ്ത്രാല്യ.— വടക്കേ അമേരിക്കയിലു |
2. MISCELLANEOUS NEWS പലവകവൎത്തമാനം
പരന്ത്രീസ്സ രാജ്യം.— സത്യദൈവാശ്ര യം കുറയുമളവിൽ മനുഷ്യൻ അഴിനില പൂ ണ്ടു ആത്മഹത്യ ചെയ്യാറുണ്ടു. പരന്ത്രീസ്സ് രാ ജ്യത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ തുക പെരുകി കൊണ്ടിരിക്കുന്നു. എങ്ങനെയെന്നാൽ 1836–1845: 2762 ഉം 1846–1855: 3543 ഉം 1856–1865: 4331 ഉം 1866–1875: 5133 ഉം പേർ ജീവനുള്ള ദൈവം അവരെ കണക്കി ന്നായി വിളിക്കുന്നതിന്നു മുമ്പേ തങ്ങൾക്കു ജീ വനെക്കൊണ്ടു ഭാരം എന്നു തോന്നിട്ടു തങ്ങളു ടെ പ്രാണനെ കളഞ്ഞിരിക്കുന്നു. N. E. Kirch. Z. No. 3. അപൂൎവ്വമായ ജനനം.— പരീസി |
൧൮൭൮ ഒക്തോബ്ര ൪൹ മഞ്ചെസ്തരിൽ പാൎത്തു ധനവാനായൊരു യന്ത്രകൎമ്മശാലപാ ലകന്റെ (Manufacturer) മതാമ്മ ഓരോ പുള്ളി ക്കാരോടു കൂടി കയറി ഉച്ഛതിരിഞ്ഞു ൩ മണിക്കു ചില ആയിരം കാലടി ഭൂമിയിൽനിന്നു വായു വിൽ തങ്ങുമ്പോൾ ആ മതാമ്മ ഒന്നാൎത്തു മോഹി ച്ചു വീണു. ഇതു അപസ്മാരമോ ഗുന്മന്റെ ഉപദ്ര വമോ എന്നെല്ലാവരും വിചാരിച്ചു എങ്കിലും ദൈവഗത്യാ കൂട കയറി പോന്ന ഒരു വൈ ദ്യൻ അതല്ല പേറടുത്തു എന്നു കണ്ട ഉടനെ ആകാശപ്പന്തു നായകൻ പന്തു താഴ്ത്തുവാൻ കു റി കൊടുത്താറെ പന്തു താഴുവാൻ തുടങ്ങി. ഏ കദേശം ൧൦൦൦ കാലടി താണപ്പോൾ നല്ലൊരു ആണ്പൈതൽ ജനിച്ചു വന്നു. നിലത്തെത്തിയ ശേഷം നാലു പുരുഷന്മാർ മതാമ്മയെ ഒരു വ ണ്ടിയിൽ ആക്കി മറെറാരു മതാമ്മ പച്ച പൈ തലെ ഒരു ശാല്വയിൽ ചുരുട്ടി കൂടപ്പോയി. അമ്മെക്കും കുട്ടിക്കും യാതൊരു കേടുതട്ടാതെ നല്ല സൌഖ്യം ഉണ്ടു. ആകാശപ്പന്തിൽ കയ റേണ്ടതിനു എട്ടുറുപ്പിക കൊടുത്ത വൈദ്യന്നു ൨൫൦ രൂപിക പേറ്റു കൂലി സമ്പാദ്യമായി വ രികയും ചെയ്തു. Cöln. Zeitg. 1878. No. 42. മൂപ്പു.— ഗൎമ്മാനസാമ്രാജ്യത്തിലേ ഹെ |