താൾ:CiXIV128a 2.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൯

ണ്ടതിന്നുപൊകുമ്പൊൾയെശുഅവരെഎതിരെറ്റുസലാംപറഞ്ഞു
ഉടനെഅവർകാല്കൽവീണുനമസ്കരിച്ചുസംഭവിച്ചതെല്ലാംഭ്രമ
ത്തൊടുംസന്തൊഷത്തൊടുംഅറിയിച്ചപ്പൊൾആയവർവിശ്വസിച്ചില്ല—

൩൭.എമാവൂസിലെക്കരണ്ടുശിഷ്യന്മാരുടെ
പ്രയാണം.

ആദിവസത്തിൽതന്നെരണ്ടുശിഷ്യന്മാർയരുശലെമിൽനി
ന്നുരണ്ടുനാഴികവഴിദൂരമുള്ളഎമാവൂസിലെക്കപൊയിവഴിയിൽവെച്ചു
സംഭവിച്ചതൊക്കയുംവിചാരിച്ചുസംസാരിച്ചുകൊണ്ടിരിക്കുമ്പൊൾയെ
ശുവുംഅടുത്തുഒരുമിച്ചുനടന്നുഅവനെയെശുഎന്നുഅറിഞ്ഞില്ലഅ
പ്പൊൾഅവൻനിങ്ങൾവിഷണ്ണന്മാരായിഎന്തുസംഭാഷണം
ചെയ്തുനടക്കുന്നുഎന്നുചൊദിച്ചാറെക്ലെയൊപഎന്നവൻയരുശ
ലെമിൽപാൎക്കുന്നപരദെശികളിൽനീമാത്രംൟദിവസങ്ങളിൽ
അവിടെസംഭവിച്ചകാൎയ്യംഅറിയാത്തവനൊഎന്നുപറഞ്ഞശെ
ഷംഅവൻഎന്തുകാൎയ്യംഎന്നുചൊദിച്ചതിന്നുഅവർനചറായ
ക്കാരനായയെശുവിന്നുസംഭവിച്ചത്തന്നെആയവൻദൈവത്തി
ന്റെയുംസൎവ്വജനങ്ങളുടെയുംമുമ്പാകെക്രിയയിലുംവചനത്തിലുംശക്ത
നായദീൎഘദൎശിയായിരുന്നു.നമ്മുടെപ്രധാനാചാൎയ്യന്മാരുംമൂപ്പന്മാരും
അവനെമരണശിക്ഷെക്കഎല്പിച്ചുക്രൂശിൽതറപ്പിച്ചുഎന്നാലും
ഇസ്രയെലരെഉദ്ധരിക്കുന്നവൻഇവൻതന്നെഎന്നുഞങ്ങൾവിശ്വസി
ച്ചിരുന്നുഇതൊക്കയുംസംഭവിച്ചത്ഇന്നെക്കമൂന്നുദിവസമായിഞ
ങ്ങളുടെസ്ത്രീകളിൽചിലർഅതികാലത്തുഗുഹയുടെഅടുക്കെചെന്നുഅ
വന്റെശരീരംകാണാതെമടങ്ങിവന്നുഅവൻജീവിച്ചിരിക്കുന്നുഎ
ന്നുപറയുന്നസ്വൎഗ്ഗീയദൂതരെകണ്ടുഎന്നുഞങ്ങളെഭ്രമിപ്പി
ച്ചുഞങ്ങളിൽചിലർഗുഹയുടെഅരികെചെന്നുസ്ത്രീകൾപറഞ്ഞപ്ര
കാരംകണ്ടുഅവനെകണ്ടില്ലതാനുംഎന്നതുകെട്ടുഅവൻപ്രവാച

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/63&oldid=191036" എന്ന താളിൽനിന്ന് ശേഖരിച്ചത്