താൾ:CiXIV128a 2.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦

കന്മാർഅറിയിച്ചത്വിശ്വസിക്കെണ്ടതിന്ന്വിവെകഹീനരുംമന്ദ
മസന്നുകളുമായുള്ളൊരെക്രിസ്തൻഇപ്രകാരംകഷ്ടമനുഭവിച്ചിട്ടുതന്റെ
മഹത്വത്തിലെക്കപ്രവെശിക്കെണ്ടതാകുന്നുവല്ലൊഎന്ന്ചൊല്ലിമൊ
ശമുതലായസകലപ്രവാചകരുടെഎഴുത്തുകളിൽതന്നെകുറിച്ചുപറ
ഞ്ഞതിനെതെളിയിച്ചറിയിച്ചു.അവർപൊകുന്നഗ്രാമത്തിന്നുസ
മീപിച്ചപ്പൊൾഅവൻഅപ്പുറംപൊകെണ്ടുന്നഭാവംനടിച്ചാറെഅ
വർസന്ധ്യയായല്ലൊനെരവുംഅസ്തമിപ്പാറായിഞങ്ങളൊടുകൂടെ
പാൎക്കഎന്ന്വളരെഅപെക്ഷിച്ചശെഷംഅവൻപാൎപ്പാനായിഅ
കത്തുചെന്നുഅവരൊടുകൂടപന്തിയിലിരുന്നുഅപ്പമെടുത്തുവാ
ഴ്ത്തിനുറുക്കിഅവൎക്കകൊടുത്തതിനാൽഅവനെഅറിഞ്ഞപ്പൊൾഅ
വൻക്ഷണത്തിൽഅപ്രത്യക്ഷനായിപിന്നെഅവർവഴിയിൽവെ
ച്ചുഅവൻനമ്മ്പ്പ്ടുസംസാരിച്ചുവെദവാക്യങ്ങളെതെളിയിച്ചതിൽന
മ്മുടെഹൃദയംജ്വലിച്ചിരുന്നില്ലയൊഎന്നുപറഞ്ഞുഎഴുനീറ്റുയരുശ
ലെമിലെക്കമടങ്ങിപ്പൊയി.ശിഴ്യന്മാരെയുംഅവനൊടുചെൎന്നവ
രെയുംകണ്ടുകൎത്താവ്ഉയിൎത്തെഴുനീറ്റുശീമൊനുപ്രത്യക്ഷനായി
എന്നുവഴിയിൽസംഭവിച്ചതുംഅപ്പംനുറുക്കിവാഴ്ത്തിയപ്പൊൾതങ്ങ
ൾഅവനെഅറിഞ്ഞപ്രകാരവുംവിവരമായിപറകയുംചെയ്തു—

അനന്തരംശിഷ്യന്മാർയഹൂദരിലെഭയംനിമിത്തംവാതിലുക
ളെപൂട്ടിയപ്പൊൾയെശുവന്നുമദ്ധ്യെനിന്നുനിങ്ങൾക്കസമാധാനംഭവി
ക്കട്ടെഎന്നുപറഞ്ഞുഅവർഒരുഭൂതത്തെകൺറ്റുഎന്ന്നിരൂപിച്ചു
ഭയപ്പെട്ടാറെഅവൻനിങ്ങൾഎന്തിന്ന്ചഞ്ചലപ്പെടുന്നുനിങ്ങളുടെ
ഹൃദയങ്ങളിൽസംശയംതൊന്നുന്നത്എന്തുഞാൻതന്നെആകുന്നുഎ
ന്റെകൈകാലുകളെനൊക്കിഎന്നെതൊട്ടറിവിൻഎങ്കൽകാണു
ന്നപ്രകാരംഒരുഭൂതത്തിന്നുമാംസാസ്ഥികളില്ലല്ലൊഎന്നതുകെ
ട്ടുഅവർകൎത്താവിനെകണ്ടിട്ടുസന്തൊഷിച്ചു.പിന്നെയുംഭ്രമവും
സംശയവുംജനിച്ചാറെഅവൻആഹാരംവല്ലതുംഉണ്ടൊഎന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/64&oldid=191039" എന്ന താളിൽനിന്ന് ശേഖരിച്ചത്