താൾ:CiXIV128a 2.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦

ത്തിന്റെവലത്തുഭാഗത്തുവാഴുന്നതുംമെഘങ്ങളിൽവരുന്നതുംനിങ്ങൾകാ
ണുംനിശ്ചയംഎന്നുപറഞ്ഞത്കെട്ടുപ്രധാനാചാൎയ്യൻവസ്ത്രങ്ങളെകീ
റിഇവൻദൈവത്തെദുഷിച്ചുഇനിസാക്ഷികൾകൊണ്ടുഎന്താവശ്യംഇ
വന്റെദൈവദൂഷണംകെട്ടുവല്ലൊനിങ്ങൾക്ക്എന്തുതൊന്നുന്നുഎ
ന്നുപറഞ്ഞപ്പൊൾഅവൻമരണശിക്ഷെക്ക്യൊഗ്യനെന്നുഎല്ലാവരും
പറക്കയുംചെയ്തുപിന്നെയെശിവിനെപിടിച്ചആളുകൾഅവനെപരിഹ
സിച്ചുമുഖത്തുതുപ്പികണ്ണുമൂടിക്കെട്ടിഅടിച്ചുക്രിസ്തനെനിന്നെഅടിച്ചവൻ
ആരെന്നുജ്ഞാനദൃഷ്ടികൊണ്ടുപറകഎന്നുംമറ്റുംപലവിധെനഅപമാ
നിച്ചുപറഞ്ഞുപുലൎകാലമായപ്പൊൾഎല്ലാപ്രധാനാചാൎയ്യന്മാരും
യെശുവിനെകൊല്ലെണ്ടതിന്നുമന്ത്രിച്ചുഅവനെകെട്ടിക്കൊണ്ടുപൊയി
നാടുവാഴിയായപിലാതന്നുഎല്പിച്ചുഅപ്പൊൾഅവന്നുമരണശിക്ഷ
വിധിച്ചുഎന്നുയഹൂദാകണ്ടനുതപിച്ചുആ൩൦വെള്ളിക്കാശുപ്രധാനാചാ
ൎയ്യന്മാൎക്കുംമൂപ്പന്മാൎക്കുംമടക്കികൊണ്ടുവന്നുകുറ്റമില്ലാത്തരക്തംകാണി
ച്ചുകൊടുത്തതിനാൽഞാൻദൊഷംചെയ്തുഎന്നുപറഞ്ഞാറെഅവർ
അത്ഞങ്ങൾക്ക്എന്തുനീതന്നെനൊക്കിക്കൊൾകഎന്നുപറഞ്ഞു.അപ്പൊ
ൾഅവൻആവെള്ളിക്കാശുഎടുത്തുദൈവാലയത്തിൽചാടിമാറി
പ്പൊയിഞാന്നുമരിക്കയുംചെയ്തു—പ്രധാനാചാൎയ്യന്മാർആദ്രവ്യമെടുത്തു
ഇത്രക്തവിലയാകകൊണ്ടുശ്രീഭണ്ഡാരത്തിലിടുന്നത്ന്യായമല്ലഎന്നു
പറഞ്ഞുഅതിനെകൊണ്ടുകുശവന്റെനിലംവാങ്ങിഅതിനാൽആനി
ലത്തിന്നുഇന്നുംരക്തനിലമെന്നുപെർപറഞ്ഞുവരുന്നു—

൩൨.പിലാതൻമുഖെനയുള്ളവ്യവഹാരം

പിന്നെപ്രധാനാചാൎയ്യന്മാരുംമൂപ്പന്മാരുംഇവന്താസരാജാവായക്രിസ്തുവാ
കുന്നുഎന്നുകൈസരിന്നുവരിപ്പണംകൊടുക്കെണ്ടഎന്നുംപറഞ്ഞു
ജാതിയെകലഹിപ്പിക്കുന്നതുഞങ്ങൾകണ്ടുഎന്നുംകുറ്റംചുമത്തി
തുടങ്ങിഅപ്പൊൾപിലാതൻയെശുവിനെവിളിച്ചുഅവനൊടുനീയ
ഹൂദരാജാവ്തന്നെയൊഎന്നുചൊദിച്ചാറെയെശുഎൻരാജ്യം

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/54&oldid=191012" എന്ന താളിൽനിന്ന് ശേഖരിച്ചത്