താൾ:CiXIV128a 2.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൯

നുഷ്യനെഞാൻഅറിയുന്നില്ലഎന്നുശപിക്കയുംആണയിടുകയുംചെ
യ്തുതുടങ്ങി.ഉടനെപൂവങ്കൊഴിരണ്ടാമതുകൂകിയാറെകൎത്താവ്തിരിഞ്ഞു
പെത്രുവിനെനൊക്കിപൂവൻകൊഴിരണ്ടുവട്ടംകൂകുംമുമ്പെമൂന്നുവട്ടം
നീഎന്നെമറുത്തുപറയുമെന്നവാക്കുഓൎത്തുപുറത്തുപൊയിവളരെവിഷാ
ദിച്ചുകരകയുംചെയ്തു-—

൩൧.സഭാമുഖെനയെശുവിന്റെവിസ്താരം

പിന്നെപ്രധാനാചാൎയ്യൻയെശുവൊടുശിഷ്യരെയുംഉപദെശത്തെയുംകു
റിച്ചുചൊദിച്ചു.യെശുഞാൻസ്പഷ്ടമായിലൊകത്തൊടുപറഞ്ഞുവല്ലൊ
എല്ലായഹൂദന്മാർകൂടുന്നപള്ളികളിലുംദൈവാലയത്തിലുംവെച്ചുഉപ
ദെശിച്ചുരഹസ്യമായിഒന്നുംപറഞ്ഞിട്ടില്ലനീഎന്നൊടുചൊദിക്കുന്നതെന്തി
ന്നുകെട്ടവരൊടുതന്നെഞാൻഎതുപറഞ്ഞുഎന്നുചൊദിക്കഞാൻ
പറഞ്ഞകാൎയങ്ങൾഅറിയുന്നുവല്ലൊഎന്നുപറഞ്ഞാറെഅരികെ
നിൽകുന്നഒരുസെവകൻനീപ്രധാനാചാൎയ്യനൊടുഇപ്രകാരംഉത്ത
രംപറയുന്നുവൊഎന്നുരച്ചുയെശുവിന്റെകവിൾക്കൊന്നടിച്ചു
അപ്പൊൾയെശുഞാൻദൊഷംപറഞ്ഞിട്ടുണ്ടെങ്കിൽപറകഇല്ലെങ്കി
ൽനീഎന്തിനുഎന്നെഅടിക്കുന്നുഎന്നുപറഞ്ഞു.അതിന്റെശെഷം
പ്രധാനാചാൎയ്യന്മാരുംമന്ത്രിസഭഒക്കയുംയെശുവിനെകൊല്ലെണ്ടതിന്നു
കള്ളസ്സാക്ഷ്യംഅന്വെഷിച്ചുംഅനെകംകള്ളസ്സാക്ഷിക്കാർവന്നിട്ടും
അവർപറഞ്ഞസാക്ഷ്യംഒത്തുവന്നതുമില്ല.അപ്പൊൾപ്രധാനാചാൎയ്യൻ
എഴുനീറ്റുയെശുവിനൊടുഒന്നുംഉത്തരംപറയുന്നില്ലയൊഇവർനിന്റെ
നെരെഎന്തെല്ലാംസാക്ഷിപ്പെടുത്തുന്നുഎന്നുചൊദിച്ചാറെഅവൻഒ
ന്നിന്നുംഉത്തരംപറയാതെഇരുന്നു.പിന്നെയുംപ്രധാനാചാൎയ്യൻആ
യവനൊടുനീദൈവപുത്രനായക്രിസ്തനാകുന്നുവൊഎന്നുഞങ്ങളൊ
ടുപറയെണ്ടതിന്നുജീവനുള്ളദൈവത്തെആണയിട്ടുഞാൻനിന്നൊടു
ചൊദിക്കുന്നുഎന്നുപറഞ്ഞാറെയെശുനീപറഞ്ഞുവല്ലൊ.ഞാൻത
ന്നെഅവൻആകയാൽഇന്നുമുതൽമനുഷ്യപുത്രൻദൈവവല്ലഭത്വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/53&oldid=191009" എന്ന താളിൽനിന്ന് ശേഖരിച്ചത്