താൾ:CiXIV128a 2.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮

ച്ചുപിടിച്ചുആയത്ശിഷ്യന്മാർകണ്ടപ്പൊൾയെശുവൊടുകൎത്താവെവാൾ
കൊണ്ടുവെട്ടാമൊഎന്നുചൊദിച്ചഉടനെപെത്രുവാൾഊരിപ്രധാനാ
ചാൎയ്യന്റെഭൃത്യനായമൽകിഎന്നവനെവെട്ടിവലത്തെചെവിമുറിച്ചുക
ളഞ്ഞു—അപ്പൊൾയെശുഇനിവിടുവിൻഎനുകല്പിച്ചുഅവന്റെചെവി
യെതൊട്ടുസഖ്യമാക്കിപെത്രുവൊടുവാൾഉറയിലിടുകവാളെടുക്കുന്ന
വരെല്ലാംവാളിനാൽവീഴുംഎൻപിതാവ്എനിക്ക്തന്നപാനപാത്രംഞാൻ
കുടിക്കാതിരിക്കുമൊഎന്നുപറഞ്ഞശെഷംശിഷ്യരെല്ലാവരുംഅവനെ
വിട്ടൊടിപ്പൊയിഒരുവസ്ത്രംപുതെച്ചുഅവന്റെവഴിയെചെന്നൊരു
ബാല്യക്കാരനെആയുധക്കാർപിടിച്ചപ്പൊൾഅവൻപുതപ്പുവിട്ടു
നഗ്നനായോടിപ്പൊകയുംചെയ്തു—പിന്നെഅവർയെശുവിനെപിടിച്ചു
കെട്ടിആചാൎയ്യന്മാരുംഉപാദ്ധ്യായന്മാരുംമൂപ്പന്മാരുംകൂടിയിരിക്കുന്ന
പ്രധാനാചാൎയ്യന്റെഅരമനയിലെക്ക്കൊണ്ടുപൊയികൎത്താവിനെ
ഒരുനാളുംവിടികയില്ലെന്നുപറഞ്ഞവാക്കൊൎത്തുപെത്രുവുംദൂരെഅ
വന്റെപിന്നാലെകാൎയ്യത്തീൎപ്പ്അറിയെണ്ടതിന്നുഅരമനയിൽപുക്കു
ശീതംനിമിത്തംതീക്കാഞ്ഞുകൊണ്ടിരിക്കുന്നഉദ്യൊഗസ്ഥരുടെകൂട്ട
ത്തിൽഇരുന്നപ്പൊൾഒരുവെലക്കാരത്തിഅവനൊടുനീയുംയെശുവി
ന്റെകൂടയുള്ളവൻഅല്ലയൊഎന്നുചൊദിച്ചാറെഅവൻഞാൻഅ
റിയുന്നില്ലനീപറയുന്നതുതിരിച്ചറിയുന്നതുമില്ലഎന്നുമറുത്തുപറഞ്ഞുപു
റത്തുചെന്നാറെപൂവൻകൊഴികൂകിഅപ്പൊൾവെറെഒരുവെലക്കാ
രത്തിഅവനെകണ്ടുഅവിടെയുള്ളഅവരൊടുഇവനുംയെശുവിനൊ
ടുകൂടയുള്ളവനാകുന്നുഎന്നുപറഞ്ഞാറെഅവർനീഅവന്റെശി
ഷ്യന്മാരിൽഒരുത്തനല്ലയൊഎന്നുചൊദിച്ചപ്പൊൾഅവൻആമ
നുഷ്യനെഞാൻഅറിയുന്നില്ലഎന്നുപിന്നെയുംസത്യംചെയ്തുതള്ളിപ്പ
റഞ്ഞു.പിന്നെഅല്പനെരംകഴിഞ്ഞശെഷംഅരികെനിന്നവർനീഅ
വരിലൊരുത്തൻസത്യംനീഒരുഗലീല്യൻഎന്നുനിന്റെഭാഷതന്നെ
അറിയിക്കുന്നുവല്ലൊഎന്നുപറഞ്ഞപ്പൊൾപെത്രുപിന്നെയുംൟമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/52&oldid=191005" എന്ന താളിൽനിന്ന് ശേഖരിച്ചത്