താൾ:CiXIV128-2.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩൨ —

യാൽ ഓരൊരുത്തന്നു അല്പാല്പം എടുപ്പാൻ പോരാ;
ഇവിടെ അഞ്ചു അപ്പവും രണ്ടു ചെറിയ മീനും മാത്ര
മെയുള്ളു എന്നറിയിച്ചപ്പോൾ, അവരെ പുല്ലിന്മേൽ
ഇരുത്തുവാൻ കല്പിച്ചു; അഞ്ചപ്പവും രൺറ്റു മീനും വാ
ങ്ങി, മേല്പെട്ടു നോക്കി ദൈവത്തെ സ്തുതിച്ചു, അപ്പങ്ങ

ളെ നുറുക്കു, പുരുഷാരത്തിന്നു കൊടുപ്പാനായി ശിഷ്യ
ന്മാൎക്കു കൊടുത്തു; അവരും അപ്രകാരം തന്നെ ചെ
യ്തു. എല്ലാവരും ഭക്ഷിച്ചു തൃപ്തന്മാരായി കൎത്താവി
ന്റെ കല്പന പ്രകാരം കഷണങ്ങളൊക്കയും ഒന്നിച്ചു
കൂട്ടി, പന്ത്രണ്ടു കൊട്ട നിറച്ചു. ഇങ്ങിനെ ഭക്ഷിച്ചു
തൃപ്തന്മാരായവർ സ്ത്രീകളും ബാലന്മാരും ഒഴികെ അ
യ്യായിരം ജനങ്ങൾ ആയിരുന്നു.

ആ പുരുഷാരങ്ങലെ പറഞ്ഞയച്ച ശേഷം, യേശു
ഒരു മലമേൽ പ്രാൎത്ഥിപ്പാനായി കയറി ഇരുന്ന സ
മയം ശിഷ്യന്മാർ അക്കരെക്ക് പോവാൻ ഒരു പ
ടവിൽ കയറി വലിച്ചപ്പോൾ, കൊടുങ്കാറ്റുണ്ടായി തി
രകളാൽ അലയപ്പെട്ടു രാത്രിയുടെ അന്ത്യയാമത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/34&oldid=182630" എന്ന താളിൽനിന്ന് ശേഖരിച്ചത്