316 THE PASSION-WEEK: FRIDAY. [PART III. CHAP. IV.
o). The veil of the temple rent, and graves opened. മന്ദിരത്തിലേ തിരശ്ശീല ചീന്തിയതും മറ്റും.
MATT. XXVII.
51 And, behold, the veil of the temple was rent in twain from the 52 And the graves were opened; and many bodies of the saints 53 And came out of the graves after his resurrection, and went |
MRK. XV.
38 And the |
L. XXIII.
45 . . . |
p) The centurion and others deeply impressed. ശതാധിപാദി കാണികളിലേ മനഃകലക്കം.
MATT. XXVII.
54. Now when the centurion, 55 And many women were 56 Among which was Mary Mag- |
MARK XV.
39 And when the centurion, which 40 There were also women looking 41 (Who also, when he was in Ga- |
LUKIE XXIII.
47 Now when the cen- 48 And all the people 49 And all his acquain- |
അൎപ്പിച്ച ക്രിസ്തൻ ജീവനും − വധിച്ചിട്ടുള്ള ദേഹവും
എൻ ആത്മദേഹിദേഹത്തെ − സൽപുണ്യമാക്കി തീൎക്കുകേ!
അവൻ വിലാവിന്നേറ്റവും − ഒലിച്ച രക്തവെള്ളവും
മനം തണുക്കുന്ന തളി, − ബലം പുതുപ്പിക്കും കുളി.
തിരുമുഖത്തിൻ സ്വേദം താൻ − കണ്ണീരും ഖേദവും, ഭവാൻ!
വിസ്താരനാൾ എൻ ശരണം, − സ്വൈരോത്ഭവത്തിൻ കാരണം.
അൻപുള്ള യേശുക്രിസ്തനേ! − നിന്നിൽ മറഞ്ഞൊതുങ്ങവേ
ശത്രുവിൻ അസ്ത്രശസ്ത്രവും − കൊള്ളാതെ വ്യൎത്ഥമായി വരും.
എൻ പ്രാണൻ പോകുമളവിൽ − വിളിച്ചിരുത്തുകരികിൽ!
അങ്ങെല്ലാ വാഴ്ത്തികളുമായി − നിന്നെ കൊണ്ടാടുകേ ൟ വായി.
മരണത്തിന്നടുത്തവൎക്ക് മദ്യപാനം നല്ലൂ എന്നു റബ്ബിമാരുടെ ഉപദേശ
പ്രകാരം (സദൃ. ൩൧, ൬) യഹൂദർ കുലനിലത്തു വെച്ചു കണ്ടിവെണ്ണയിട്ടു
കൈപ്പും കടുപ്പവും വരുത്തിയ പുളിച്ച വീഞ്ഞ് കൊണ്ടുക്കൊടുത്തു. അതു "പി
ത്തം കലൎന്ന ചെൎക്ക" തന്നെ എന്ന മത്തായി ചൊല്ലുന്നതു സങ്കീ. ൬൯, ൨൧ എ
ന്നതിനു നിവൃത്തി വന്നതിനെ കാണിപ്പാനത്രെ. ആയതു യേശു രുചിനോ
ക്കിയാറെ ലഹരിയാൽ മനുഷ്യൎക്ക് വരുന്ന പരീക്ഷയെ കണ്ടു ജയിച്ചു കുടി
പ്പാൻ മനസ്സില്ലാഞ്ഞു (മത്ത. മാൎക്ക).
ചേകവർ ക്രൂശമരത്തെ നാട്ടി ഉറപ്പിച്ച ഉടനെ വിശുദ്ധദേഹത്തെ വ
സ്ത്രം നീക്കി കയറു കെട്ടി വലിച്ച് കരേറ്റി, മരത്തിന്നടുവിലുള്ള കുറ്റിമേൽ ഇ
രുത്തി, കൈകാലുകളേയും രണ്ട് ഉത്തരങ്ങളോടും വരിഞ്ഞു മുറുക്കി, നാല് ആ
ണികളെ തറക്കയും ചെയ്തു. ശൂലാരോഹണം കഴിച്ച ഉടനെ അവന്റെ തല
യുടെ മീതെ എഴുത്തുപലകയെ പതിപ്പിച്ചു (മത്ത.). മറ്റു രണ്ടു ആളുകളെ
ക്രൂശുകളിൽ തറെക്കുമ്പോൾ തന്നെ അനേകം യഹൂദന്മാർ അതു വായിച്ചു
ശ്രുതി പരത്തി, പട്ടണക്കാരും അതു കേട്ടു പുറപ്പെട്ടു ഇവ്വണ്ണം ലോകത്തിലേ
൩ വിശേഷഭാഷകളാൽ ഉള്ള ജാതിപരിഹാസത്തെ കണ്ടു ക്രുദ്ധിച്ചു, മഹാ