266 THE PASSION-WEEK: TUESDAY. [PART III. CHAP. IV.
ത്യമുള്ള രണ്ടു പുത്രന്മാരുടെ ഉപമയാൽ (ഭാഗ. ൯൬f') അവരുടെ ൩ കുറ്റങ്ങ
ളെ വെളിപ്പെടുത്തുകയും ചെയ്തു. അത് എങ്ങിനെ എന്നാൽ, യോഹനാൻ പഴ
യ നിയമത്തിന്റെ രീതിനീതികളോടും കൂട വന്നപ്പോൾ അവർ അറിവുറ്റ
വർ ആകയാൽ സകല ജനത്തിന്റെ മുമ്പിലും വിശ്വസിക്കേണ്ടതായിരുന്നു.
അല്ലായ്കിൽ ചുങ്കക്കാരും വേശ്യമാരും കാട്ടിയെടത്തോളം അനുസരിക്കേണ്ടതായി
രുന്നു. ഇതും അല്ലെന്നു വരികിൽ എങ്ങിനെ എങ്കിലും ഇവർ മുല്പുക്കു വിശ്വ
സിച്ചത് കണ്ടു ഒടുക്കം നാണിച്ചു പിഞ്ചെല്ലേണ്ടതായിരുന്നു. ഈ വക ഒന്നും
അവർ ചെയ്യായ്കയാൽ ഒഴികഴിവു കൂടാതെ നികൃഷ്ടന്മാരത്രെ (മത്ത.).
ഭ്രഷ്ടന്മാരായ യഹൂദരേക്കാളും മാത്രമല്ല പുറജാതികളേക്കാളും അവർ ത്യാ
ജന്മാർ എന്നു മത്സരിക്കുന്ന കുടിയാന്മാരുടെ ഉപമയാൽ കാട്ടി (ഭാഗ.
൯൭). അതുകൊണ്ടു യജമാനൻ അവരെ നിഗ്രഹിച്ചു വള്ളിപ്പറമ്പിനെ മറ്റ
വരിൽ ഭരമേല്പിക്കും എന്നു കേട്ടാറെ അതു വരരുതേ എന്നു പറഞ്ഞു (ലൂക്ക.).
യേശുവോ അവരെ നോക്കി, വിശേഷമായ കല്ലിന്റെ (സങ്കീ. ൧൧൮, ൨൨2f)
വിവരം അറിയിച്ചു. അതിനെ പണിയുന്നവർ തള്ളിയപ്പോൾ കൎത്താവ് അ
ത്ഭുതമാംവണ്ണം തലക്കല്ലാക്കി; എന്നാൽ അതിന്മേൽ ഇടറി വീഴുന്നവർ നുറു
ങ്ങി പോകും (യശ. ൮, ൧൪ f'), ഒടുവിൽ അതുരുണ്ടുരുണ്ടു വീണു ലോകത്തേ
യും പൊടിച്ചു കളയും (ദാനി. ൨, ൩൪–൪൫). ഇതിന്റെ അൎത്ഥം മഹത്തുക്കൾ
വേണ്ടുവോളം ഗ്രഹിച്ചു ഈൎഷ്യപ്പെട്ടു മടിയാതെ പിടിപ്പാൻ ഭാവിച്ചിട്ടും (ലൂ
ക്ക.) ജനഭയം ഹേതുവായി അടങ്ങി പാൎത്തു. യേശു കനിഞ്ഞു രാജപുത്രക
ല്യാണത്തിൻ ഉപമയാൽ (ഭാഗ. ൯൬) അവരെ ഒടുക്കത്തെ കുറിക്ക് ക്ഷണി
ക്കയും ചെയ്തു (മത്ത.).
§ 141.
CONTROVERSIAL DISCOURSES: THREE PARTIES SILENCED.
THE GREAT COUNTER-QUESTION.
ദേവാലയത്തിലേ വാദനിമന്ത്രണങ്ങൾ (തുടൎച്ച).
a) The Herodians silenced: the tribute-money.
കൈസർകരവാദത്തിൽ ഹെരോദ്യരെ മൌനമാക്കിയതു.
MATT. XXII.
15 Then went the Pharisees, and 16 And they sent out unto him 17 Tell us therefore, What think- 18 But Jesus perceived their wick- |
MARK XII. 13 And they send unto him 14 And when they were 15 Shall we give, or shall |
LUKE XX. 20 And they watched him, and 21 And they asked him, say- 22 Is it lawful for us to give 23 But he perceived their |