§ 122.] JOURNEY-INCIDENTS. HEROD'S MENACE. 237
ഉള്ളു, ദൈവം അവന്നു സൂൎയ്യനായി വിളങ്ങുകയും ഇല്ല, വിശേഷാൽ ശിഷ്യന്മാ
ൎക്ക് താൻ പകലോനായി വിളങ്ങുകയാൽ തന്നെ ആശ്രയിച്ചു നടക്കുന്നേട
ത്തോളം അവർ ഇടറുകയില്ല എന്നുപദേശിച്ചു. പിന്ന സഖി ഉറങ്ങുന്നു, അ
വനെ ഉണൎത്തുവാൻ പോകുന്നുണ്ടു എന്നു പറഞ്ഞപ്പോൾ ദീനം ശമിക്കുന്ന
നിദ്രയായിരിക്കും, പിന്നെ യാത്ര വേണ്ടാ അല്ലോ എന്ന് അവർ ചൊല്ലിയശേ
ഷം യേശു സ്പഷ്ടമായി പറഞ്ഞിതു: ലാജർ മരിച്ചു, ഞാൻ അപ്പോൾ കൂടാഞ്ഞത്
സന്തോഷമത്രെ, നിങ്ങൾക്ക് വിശ്വാസം വൎദ്ധിപ്പാൻ ഇതു വേണ്ടുന്ന വഴി
യല്ലോ. എന്നു കേട്ടപ്പോൾ തോമാ വിഷാദിച്ചു യേശുവിൻറെ മരണത്തേയും
ഊഹിച്ചു ദുഃഖപ്പെട്ടിട്ടും കൂട മരിപ്പാനും ഒരുമ്പെട്ടു, മറ്റ് ശിഷ്യരും ദുഃഖിച്ചു
നടന്നു.
§ 122.
JOURNEY-INCIDENTS. WHETHER FEW SHALL BE SAVED.
HEROD'S MENACE.
തെക്കോട്ടേ യാത്ര. രക്ഷെക്കായി പോരാടേണ്ടതു. ഹെരോ
ദാവേയും യരുശലേമ്യരേയും ആക്ഷേപിച്ചതു.
LUKE XIII.
22 And he went through the cities and villages, teaching, and journeying toward Jerusalem. 23 Then said one unto him, Lord, are there 24 Strive to enter in at the strait gate: for 25 When once the master of the house is 26 Then shall ye begin to say, We have 27 But he shall say, I tell you, I know you 28 There shall be weeping and gnashing of 29 And they shall come from the east, and |
from the west, and from the north, and from 60 And, behold, there are last which shall 31 The same day there came certain of the 32 And he said unto them, Go ye, and tell 33 Nevertheless I must walk to day, and to 34 O Jerusalem, Jerusalem, which killest the 35 Behold your house is left unto you desolate: |
ഇങ്ങിനെ ലാജരെ എഴനീല്പിക്കേണ്ടതിന്നു യേശു ഒട്ടും ബദ്ധപ്പെടാതെ
മെല്ലേ (യോ. ൧൧, ൬. ൧൭) തെക്കോട്ടു യാത്രയായി ഊരും നാടും കടന്നു ഉപദേ
ശിച്ചു പോരുമ്പോൾ മശീഹയാൽ രക്ഷ പ്രാപിക്കുന്നവർ ചുരുക്കമോ എ
ന്ന് ഒരുത്തൻ വെറുതെ ചോദിച്ചു. അതിന്നു യേശു ഇടുക്കുവാതിലൂടെ പ്ര
വേശിപ്പാൻ പൊരുതുകൊൾ്വിൻ എന്നു ശാസിച്ചു. വീട്ടെജമാനൻ നേരം വി
ചാരിച്ച വാതിൽ പൂട്ടിയ ശേഷം അത്രെ നിങ്ങൾ ഓരോരുത്തൻ വന്നു മുമ്പി
ലുള്ള മുഖപരിചയം ചൊല്ലി തുറക്കേണം എന്നു യാചിപ്പാനും വളരെ മുട്ടിപ്പാ