ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
നൂറ്റിനാപ്പത്തെട്ട്
എന്നിങ്ങനെ ഉപന്യസിച്ചിട്ടുണ്ട്. കൈലാസയാകത്രയിൽ ദൂതേ ദുയ്യോചധനാവജ്ജിതശകുനികൃകത ച്ഛത്മനാ നഷ്ടരാജ്യാ- യാതാഃ കാന്തരമാപാദിതഗുരുവിഭാവാ- ഭാമാലിപ്രസാദൽ പ്രീതാഃ കിമ്മീരക്ഷോനിധനമപി വിധാ- യാത്മകാന്തസമേതാ ദ്വൈതാരണ്യേ നിഷേദുവിശദതരയശോ- മാണ്ഡനാഃ പാണ്ഡവ്സ്തേ. എന്നിങ്ങനെ കേശഗ്രഹണാനന്തയ്യം കവി നമ്മുക്കു കാണിച്ചുതരുന്നു. കിരാതത്തിന്റെ ആനന്തയ്യം കീചകവധത്തിൽ ലബ്ധ്വാ പാശുപതാസൂമൻപിനൊടിരു- ന്നിന്ദ്രാലയേ തദ്ദ്വിഷോ ദൃപ്താൻ കൊന്നസുരാൻ നിവതകവചാ- നംഭോധിമധ്യസ്ഥിതാൻ അസ്രാണി പ്രതിഗ്രഫ്ര വന്ന വിജയം സംഭാവയന്തോ നിറം- മെത്തും ദ്വൈതവനേ ചിരം വിദധിരേ വാസം മുദാ പാണ്ഡവാഃ എന്നിങ്ങനെ നിദ്ദിഷ്ടമായിട്ടുണ്ട്.
ബകവധത്തിൽ കുരുപാണ്ഡവന്മാരുടെ കുലപൂരിയായ വാസ്തിനപൂരത്തിൽ ധൃരാഷ്ട്രരുടെയും പാണ്ഡുവിന്റേയും ഉൽപത്തിയോടുകൂടി കഥ ആരംഭിക്കുന്നു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.