താൾ:അരുണോദയം രണ്ടാം ഭാഗം.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഥവ ഈ മട്ടിലോതി മുനി പോയളവാനയാക- മാമന്നവൻ മലയമാമല വിട്ട ശീഘം, ഭൂമണ്ഡലത്തിനൊരു ഭൂഷണമാം തികൂട ശ്രീമൽക്ഷമാധരമണഞ്ഞു തെളിഞ്ഞു വാണു. പിച്ചിരിക്കൊളിവളത്തിടുമാറു മൂന്നു കീത്തിപ്പെടുന്ന ശിഖരങ്ങൾ വിളങ്ങിടുന്നു; മുതിത്രയത്തിനു നിദാഘ ദിനങ്ങൾ പോക്കാൻ തീത്തിട്ട മൂന്നു സുഖവാസഗൃഹങ്ങൾ പോലെ. ഇമ്പത്തൊടിദ്ധരണിഭത്തിനരയുടുക്കാൻ വെൺപട്ടു പാൽക്കടൽ; തലയൂണിയായ് ധരിപ്പാൻ വൻപത്മരാഗമരുണൻ; വളർമുത്തു ചന്ദ്രൻ: സമ്പത്താരു നിതിലപ്പുറമെന്തുവേണം? അക്കാമധേനുവിനെ വിണ്ണിൽ വൃഥാ കറപ്പാൻ നിൽക്കാതെ പാൽക്കൊതിപെരുത്തിടുമാദിതേയർ ഇക്കാശപീധരമണഞ്ഞു പയപയോധി സൽക്കാരമേകുവതു സാദരമേററിടുന്നു. അക്കുന്നിലഞ്ജനഗിരിക്കും പിറന്നൊരോമൽ പ്പൊൽ ക്കുഞ്ഞുപോലിരുചെവിച്ചിറകാഞ്ഞുവീശി നിട്ടും കരിക്കവിടെയുള്ള വശാഹൃദന്തം കക്കുന്നതിന്നു കഴിവാന്നതിലെന്തു ചിത്രം? ത ബാർമകൾക്കു നടനത്തിനു തീർത്ത മട്ടി ലുണ്ടാനിരിക്കകമൊരുത്തമപുഷ് വാടി; പണ്ടായതിൻമൃതി പരാശരസൂനു വാ ജി രണ്ടാമതാക്കുമെഴുതാൻ പഴുതിട്ടതില്ല.