- ചമൻ എന്നാലുമBതമിവന്നവരണ്ടിൽ വച്ചു. മൊന്നാമതിൻറ ഗുണമാണു രരീകരിപ്പാൻ നന്നായ് കലാശ, മഥവാ കുശവൻ പൌത്ര ന്നെന്നാം വരുന്നതു വിവേക,മറിഞ്ഞുകൂടേ? ആറായ് ജഗത്തിൽ മിഴിനീരൊഴുകിത്തുടങ്ങി; കേറാൻ തരത്തിലൊരു കൊമ്പൻമുണ്ടെടുക്കൽ കൂറാണഗസ്ത്യമുനിത ന്നപകീർത്തിദേവി. യാറാട്ടിനായിനി മുറയെ നമിടട്ടെ.” ഇമ്മപ്പറവുമുള്ള ഒരു കൊള്ളിവാക്കാം. ബ് മീമക്രിയയ്ക്കും ചിതമാം സുമവൃഷ്ടിപോലെ വ്യോമത്തിൽനിന്നു പൊഴിയുന്നൊരു ഭാരമേല്പാൻ സാമ്യമറര മുനി തൻ തല താ കിനിന്നു. തുള്ളിക്കഴിഞ്ഞ പടുകോമരമോ? കിനാവു തള്ളിക്കളഞ്ഞിമ തുടച്ചെഴുനേല്ലവോനോ? ഉള്ളിൽപ്പെടുന്നൊരു മദപ്പുഴ വാന്നൊഴിഞ്ഞു തമ്മിച്ച് വിട്ട ഗജമോ മുനിവയ്യനപ്പോൾ? വല്ലാതെ വന്ന നെടുവീപ്പൊ, കൈതിരുമ്മി യെല്ലാടവും മുനി പരക്കെ മിഴിച്ചുനോക്കി; ചൊല്ലം വതെന്തു? കഥ തീന്നു കഴിഞ്ഞു; വെട്ടി ക്കൊല്ലാനെളുപ്പമുയിർ നൽകുവതാണരിപ്പം. അയ്യാ! ശപിക്കുമിവനെന്നു പറഞ്ഞു കൈകൾ മെയ്യോടണച്ചിതരജീവികം മണ്ടിടുന്നു; വയോതുവാ,നരികിലാനയുയന്ന തുമ്പി ക്കയോടു നിന്നു കരുണം വിളികൂട്ടിടു