താൾ:അരുണോദയം രണ്ടാം ഭാഗം.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ADO) മാ ത ൻ ധരയൂ ണിയായു,മതിൻമൊഴിക്ക ചൈതന്യമേകിയുമിരിപ്പൊരു യോഗിതന്ന് വേതണ്ഡമാക്കി നരപാലനെ; യുണിവെച്ച കൈതന്നെ കഷ്ടമുദകക്രിയ ചെയ്തുവല്ലോ! പാലിക്കുവാൻ കടമയുള്ള വർ സംഹരിക്കും ജോലിക്കിറങ്ങിടുകിലപ്പുറമെന്തു പിന്നെ? കാലിക്കു വൻപുലി തൊഴുത്തു; വിളഞ്ഞ പുഞ് വേലിക്കു തിന്നിടണ,മിങ്ങനെയായി കാലം ആക്കാചമിപ്പതിനപാംനിധി; കാൽത്തരിപ്പു തീക്കാൻ കലാദ്രിപതി വിന്ധ്യനു,മായി മുന്നം; കാക്കാവതല്ല. കിടയറ്റിടുമാ മുനിക്കു നേക്കാനൊടുക്കമൊരു ശിഷ്യനിരുന്നുവല്ലോ കീഴിൽക്കഴിഞ്ഞതുകണക്കിനിയും മലയ്ക്കും- മാഴിക്കുമാശരനുമുള്ള മദദ്ര വെട്ടി. വീഴി ഒമമെന്നു ബുധരോത്ത മഹർഷി കൊച്ചു- കോഴിക്കുലയൊരു കുറുന്തടിയോങ്ങിയല്ലോ ഏകദ്വിപത്തെയിവനും പുതുതായ നാക- ലോകത്തെ രോഷമൊടു കൌശികനും ചമച്ചു; ഹാ കഷ്ടമെത്ര തുലയുമിരുവല്ല മോത്താൽ? ശാകംപചാനനിവ,നാമുനി രാജരാജൻ !! പാലേകുവാൻറ കരവും പകപൂണ്ട കൊത്തും ഫാ! ലേലിഹാന, മെരിതീക്കിരയാക്കുവാനും ചാലേ സുഗന്ധമരുളിച്ചരിതാതമാകും മാലയ,മീ മലയിലുണ്ടിവ രണ്ടുമെങ്ങും.