താൾ:അരുണോദയം രണ്ടാം ഭാഗം.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

2, 5, ) അങ്കോപവിഷ്ടാപലക്ഷ്മിയകുന്നു, തങ്ക ച്ചെങ്കോൽ വെടിതഫ കെ തരുശാഖയേന്തി, മുൻകോപിയായ മുനിതന്നുടെ മുന്നിലാന തൻ കോലമാണു നിലയായ് ധരണീമണാളൻ. “ഫാ. വമ്പനും പകകൊണ്ടളിയോൻ ജഗത്തിൽ ഭാവം പകർന്നൊടുവിലാനകളിച്ചു പോകും. ഏവം പരക്കെയറിയിച്ചവിട ത്തിൽ നിന്ന പാവം പരുങ്ങിയ പരുങ്ങലിനററമില്ല. പണ്ടാപ്പമാൻ കഥയെ? ന്തതിനെത്രമാററ മുണ്ടായാടിക്കിടയിൽ മന്നവനാനയായ പോൽ | കണ്ടാലുമിക്കഥ; കടശ്ശിവരയ്ക്കുമാരെ - ണ്ടാരിൽമാതു തഴുകുന്നു ധരാതലത്തിൽ ? കട്ടക്കനൽ അണമുതിപ്പൊരു കൺ തുറിച്ചു വട്ടത്തിൽ വച്ചു, ചൊടി പല്ലുകൾ കൊണ്ടിറുക്കി, ചിട്ടററ രൌദ്രരസമാഘവപുസ്സപൂണ്ട - മട്ടക്കരിക്കെതിരിൽ മാമുനിയുടെ നിൽപ്പു. ആക്കാലനൊത്ത മുനിയേയു മടുക്കൽ നിലം നാൽ കാലിത ൻ വടിവെഴും നരനാഥനേയും ഊക്കാൻ കോപമോടുമാടലൊടും മിഴിച്ചു നോക്കാൻ തുടങ്ങി ഗഗനേചരർ മാറിമാറി, വൻ പാടുപെട്ടു വളരെഗ്ഗണമിത്രനാളും തെൻപാണ്ടിനാട്ടിനു വരു ത്തിയൊരീ തൃപാലൻ അമ്പാ | കടുപ്പമിനിമേൽ മകുടീപദത്തി ലമ്പാരിയേന്തിടണമെന്നതു വന്നുവല്ലോ