ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അതുകേട്ടിടിവെട്ടിൽ ഞെട്ടിനില്പോ- രരവംപോൽ തലതാഴ്ത്തി മന്നവേന്ദ്രൻ എതിർവാക്കിനു നാക്കുപൊങ്ങിടാത- ന്നവിടം വിട്ടു തിരിച്ചുവെച്ചടിച്ചു.
ഉടൽ വിളറി വരണ്ടുമൂണ്ണുറക്കം കളിയിവവിട്ടുമിളംഭരം വെടിഞ്ഞും നൃപനരുളി; മനോജസന്നിപാത- ജ്വരശമമശ്വിനികൾക്കുമാവതുണ്ടോ?