ബാലഭൂഷണം
| ബാലഭൂഷണം രചന: |
|
മലയാളത്തിലെ ആദ്യത്തെ ബാലസാഹിത്യ കൃതി |
ഗ്രന്ഥകൎത്താ
വട്ടപ്പിള്ളി സ്ഥാനീകൻ വൈക്കത്ത്
പാച്ചു മൂത്തതവർകൾ.
പ്രസാധകൻ
പണ്ടിത സി. കെ. വി. ശൎമ്മാ
All Rights Reserved.
തൃശ്ശിവപേരൂർ
ഭാരതവിലാസം അച്ചുകൂടത്തിൽ
അച്ചടിച്ചത്.
1090.
വില അണ 8.
ഗ്രന്ഥകൎത്താ
വട്ടപ്പിള്ളി സ്ഥാനീകൻ വൈക്കത്ത്
പാച്ചു മൂത്തതവർകൾ.
പ്രസാധകൻ
പണ്ടിത സി. കെ. വി. ശൎമ്മാ
All Rights Reserved.
തൃശ്ശിവപേരൂർ
ഭാരതവിലാസം അച്ചുകൂടത്തിൽ
അച്ചടിച്ചത്.
1090.
വില അണ 8.
ഈ പുസ്തകത്തിൽ സ്മൃതിപുരാണാദിപ്രമാണങ്ങളെക്കൊണ്ടും യുക്തികൊണ്ടും അനുഭവപ്പെട്ടവയായി മതവിരോധംകൂടാതെ സാധാരണങ്ങളായിരിക്കുന്ന നല്ല അറിവുകളെ സംഗ്രഹിച്ചിരിക്കുന്നു. അതുകളിൽ രാഗദ്വേഷാദിദോഷം കൂടാതെ ലോകോപകാരഗുണങ്ങളിൽ പ്രയത്നങ്ങളോടുകൂടി സത്യമാൎഗ്ഗത്തുങ്കൽ സ്ഥിരപ്പെട്ടുനടക്കുന്നത് ഈശ്വരപ്രീതിയെന്നുഌഅ മുഖ്യാഭിപ്രായത്തെ സാധൂകരിക്കുന്നവിസ്താരങ്ങളാകുന്നു. സംസ്കൃതപദങ്ങളിൽ അനായാസേന പരിചയം വരുന്നതിനുവേണ്ടി പ്രമാണവചനങ്ങൾക്കു ശരിയായിട്ടു മണിപ്രവാളശ്ലോകങ്ങളെ ഉണ്ടാക്കി അതാതു പ്രസംഗങ്ങളിൽ ചേൎത്തിരിക്കുന്നു. ദുര്യുക്തികളെ ഖണ്ഡിച്ചുയുക്തിയോടും പ്രമാണത്തോടും കൂടി ആലോചനയാകുന്ന നല്ല പെരുവഴിയിൽ ചേർക്കുന്നതിന്ന് ഇതു ചെറിയവഴിയാകുമെന്നുവിചാരിക്കുന്നു. ഈ അറിവുകൾ ബാലന്മാൎക്കു ശോഭയെ ഉണ്ടാക്കുമെന്ന് വിശ്വസിച്ചു 'ബാലഭൂഷണ'മെന്നു പുസ്തകത്തിനു നാമധേയം ചെയ്തിരിക്കുന്നു. ഇതിലെ വാക്കുകൾ മാലയാക്കി പറയപ്പെട്ടതാകകൊണ്ട് ഉൾപ്പെട്ട ഖണ്ഡങ്ങൾ പുഷ്പങ്ങൾ എന്നു പറയപ്പെട്ടു.
ഗ്രന്ധകൎത്താ [ 5 ] അവതാരിക.
ഒരുകാലത്ത മദ്രാസ് സർവ്വകലാശാലക്കാരുടെയും തിരുവിതാംകൂർ ബുക് കമ്മറ്റിയുടേയും പ്രത്യേകശ്രദ്ധയ്ക്കും ആദരാതിശയത്തിന്നും പാത്രീഭവിച്ചുശോഭിച്ചുകൊണ്ടിരുന്ന ബാലഭൂഷണത്തിന്റെ പ്രഭ പിന്നീട് മങ്ങിക്കിടന്നത് ആയതിന്റെ ഗുണക്കുറവുകൊണ്ടാണെന്ന് അതിൽ പരിചയിച്ചിട്ടുള്ള യാതൊരാൾക്കും അഭിപ്രായമുള്ളതായി കാണുന്നില്ല. ഗുണത്തിലധികം സേവയ്ക്കു മാർക്കുകിട്ടിത്തുടങ്ങിയകാലം മുതൽക്കു പലവിശിഷ്ടഗ്രന്ഥങ്ങളും മങ്ങിമയങ്ങിക്കിടക്കേണ്ടിവന്നുപോയ കൂട്ടത്തിൽ ഈ ഭൂഷണത്തിന്റെ വിലമതിപ്പിന്നും ഹാനിതട്ടിയതായിരിക്കണം. പോര. വേറേയും അനേകകാരണങ്ങളുണ്ട്. അവയെല്ലാം തുറന്നുപറഞ്ഞുബഹളമുണ്ടാക്കിത്തീർക്കേണമെന്നല്ല എന്റെ ഉദ്ദേശ്യം. മങ്ങിമയങ്ങിക്കിടന്ന ഒരു വിശിഷ്ടവസ്തു ഇതാ വീണ്ടും പ്രകാശിപ്പാൻ തുടങ്ങിയിരിക്കുന്നു. അതിന്റെ ഗുണഗൗരവത്തെ നിഷ്പക്ഷപാതമായി നോക്കിക്കണ്ടറിയേണ്ടതിന്നു മഹാജനങ്ങളെ ക്ഷണിക്കുകമാത്രമാണ് എന്റെ പ്രധാനകൃത്യം.
വയസ്സുകൊണ്ടും പ്രകൃതികൊണ്ടും, ബാലന്മാർ രണ്ടുതരത്തിലുണ്ട്. അവർ രണ്ടുകൂട്ടരേയും എടുത്തണിയുന്നപക്ഷം ഈ ഭൂഷണം ശോഭിപ്പിക്കുമെന്നതിന്നു രണ്ടുപക്ഷമില്ല. നമുക്ക് അവശ്യം അറിഞ്ഞിരിക്കേണ്ടതായ അനേകം പ്രമേയരത്നങ്ങളെക്കൊണ്ടുനിർമ്മിച്ചതായ ഈ ഭൂഷണത്തെക്കുറിച്ചു ബാലന്മാർ മാത്രമല്ല പ്രൗഢന്മാരും സാദരന്മാരായിത്തീരുന്നതാണ്. എന്തായാലെന്താ ഭൂഷണം പെട്ടിക്കകത്തുവെച്ചു പൂട്ടിക്കളഞ്ഞാൽ ആർക്കും അതിനെ അണിയുവാൻ കഴിയുന്നതല്ല. കാലക്രമേണ അസാദ്ധ്യത്തിലുള്ള ആശയും കെട്ടുപോകുന്നു. ഇതാ ആ കഷ്ടതയും തീർന്നു. ഇനി എല്ലാവർക്കും ഇഷ്ടം പോലെ ഈ ഭൂഷണമെടുത്തണിയാറായി. ശാസ്ത്രീയവിഷയങ്ങൾ
[ 6 ]
അവതാരിക
2
പൂർവ്വപക്ഷ സിദ്ധാന്തപക്ഷപ്രതിപാദനരൂപമായിട്ടല്ലാതെ ആർക്കും വെളിപ്പെടുത്തുവാൻ കഴിയുന്നതല്ല. അഥവാ സിദ്ധാന്തപക്ഷത്ത മാത്രം എടുത്തു വിവരിക്കുന്നതായാൽ ചില കുടക്കക്കാർ അതിൽ ലയിച്ചുകിടപ്പുള്ള പൂർവ്വപശകലങ്ങളെ തേടിപ്പിടിച്ചു തകരാറടിച്ചു തുടങ്ങും. അന്തശ്രദ്ധിവരുത്താതെ പുറമെ മാത്രം ചികിത്സിച്ചു പ്പെടുത്തിയ വ്രണാദികൾ കാലാന്തരത്തിൽ വീണ്ടും കോപിച്ചു ക പ്പെടുത്തുന്നതു നമുക്കും സിദ്ധമാണല്ലോ.ഗ്രന്ഥകർത്താവ് ഈ ഗ്രന്ഥത്തിൽ ആ ന്യൂനതയെ ആമൂലചൂഡം പരിഹരിച്ചിരിക്കുന്നു. ഇങ്ങിനെ ചെയ്യുന്നത് ഗ്രന്ഥകാരന്മാക്ക് വലിയ ബുദ്ധിമുട്ടായിട്ടു ഉള്ളതാണ്.അക്കാലത്തെ പരിശ്രമം കൊണ്ട് അനേകശാസ്ത്ര ങ്ങളെ പരിശീലിച്ചു പുരുഷായുസ്സു മുഴുവനും പുണ്ണാക്കി സമ്പാദി ക്കേണ്ടതായ വിശിഷ്ടജ്ഞാനമെല്ലാം കോർത്തുചോർത്തു ബാലന്മാർക്കുകൂടി സുഗ്രഹമാക്കത്തിർക്കുക എന്നത് സാധാരണമാ വിചാരമമേ അല്ല. ഇതിലാണ് ഗ്രന്ഥകർത്താവിന്റെ സകലശാസ്ത്ര പാണ്ഡിത്യവും സരളമാർഗ്ഗ സഞ്ചരണശീലത്വവും കണ്ട യാൽ ഇനി സമയം കളഞ്ഞിട്ടാവശ്യമില്ല. പുസ്തകവായനയിൽ ശ്ര ദ്ധയുണ്ടോ? അല്പസമയംകൊണ്ട് അനൽപ്പജ്ഞാനം സമ്പാദിക്കണ മോ? വേണമെങ്കിൽ ഇതാ ഭൂഷണപ്പെട്ടി തുറന്നുവെച്ചിരിക്കുന്നു.
എന്ന് -അഭിവവാചസപ്തി [ 7 ]
മുഖവുര
ഗ്രന്ഥകർത്താവിന്റെ അനന്തിരവനും ഇപ്പോഴത്തെ വട്ടപ്പി
ള്ളി സ്ഥാനിയുമായ ബ്രഹ്മശ്രീ നീലകണ്ഠൻ മൂത്തതവർകൾ ഈ പു
സ്തകവും ഇതേമാതിരിയിലുള്ള മറ്റു പുസ്തകങ്ങളും അച്ചടിച്ചു പ്രസി
ദ്ധപ്പെടുത്തുവാനായി താഴെ കാണിക്കുന്ന അനുവാദപത്രമൂലം എ
ന്നെ അധികാരപ്പെടുത്തിയിരിക്കുന്നു. ലോകോപകാരാർത്ഥമായ ഈ
ഉദ്യമത്തിൽ എന്നെ ഈ വിധം പ്രോത്സാഹിപ്പിച്ച ആ മഹാശയ
നെക്കുറിച്ചും അച്ചടി വിഷയത്തിൽ സർവ്വഥാ എന്നെ സഹായിച്ചു
ഭാരതവിലാസം അ അച്ചുകൂടം ഉടമസ്ഥൻ മിസ്റ്റർ മാളിയമ്മാവ് മാത്തു
വിനെക്കുറിച്ചും മഹാജനങ്ങളുടെ പ്രാതിനിദ്ധ്യം വഹിച്ചുകൊണ്ടു
ഞാൻ നന്ദി പറഞ്ഞുകൊള്ളുന്നു.
പണ്ഡിത-സി-കെ-വി-ശർമ്മ
90-ൽ നമ്പ്ര 68.
ശ്രീ.
വൈക്കത്ത് പാച്ചുമൂത്തത് എന്നു പ്രസിദ്ധനായ വട്ടപ്പിള്ളി സ്ഥാനീകൻ ഉണ്ടാക്കിയ കൃതികളിൽ ഒന്നായ ബാലഭൂഷണം പുസ്ത കം ഇപ്പോൾ വളരെ ദുർല്ലഭം ആയിരിക്കുകയാൽ ആയത് വീണ്ടും അച്ചടിപ്പിച്ചു പ്രസിദ്ധം ചെയ്യുന്നതിന്നും അദ്ദേഹത്തിൻ്റെ കൃതി കളിൽ യുക്തമെന്നു തോന്നുന്ന മറ്റു ഗ്രന്ഥങ്ങളും ലോകോപകാരാ ർത്ഥംപ്രസിദ്ധപ്പെടുത്തുന്നതിന്നും ഉള്ള അധികാരം ഇതിനാൽ വട്ട പിള്ളി സ്ഥാനീകനായ നീലകണ്ഠ മൂത്തതായ ഞാൻ കോതാണത്ത് വാസുദേവൻ മൂസ്സതിന്നു തന്നിരിക്കുന്നു.
൧൦൯൦ വൃശ്ചികം ൨൪-ിം൯
പരമേശ്വരൻ നീലകണ്ഠൻ (ഒപ്പ്) [ 8 ] 1.
വിഷയാനുക്രമണിക 2 ഈശ്വരവിഹാരം 3. സത്യം 4. 5. ... 1 3 13 15 16
20 7. ആചാരം .... 23
24 9. ദിനാ 28 10. ന്യായം 11. മാനം ** 39 43 12. മാനം - 46 53 14. ക്ഷമാവനം 15. സന്തോഷം 17. കാലാവയവവിചാരം ഗ്രഹചാരാദിഫലം 18. ഭൂഗോള സിദ്ധാന്തം , ഭൂമി സ്ഥിരയെന്നുള്ള പക്ഷത്തിൽ ഭഗ്രഹങ്ങളുടെ വ്യാസവൃത്ത വലിപ്പങ്ങളും അകലങ്ങളും അപക്ഷത്തിൽ ഈ കണക്കുകൾ 23 19. സ്ത്രീധം - - പുനർവിവാഹ പരിഹാരം 21. ശീലഗുണം - 63 66 74 85 SO 91 100 105 106 110 115 [ 9 ] ബാലഭൂഷണം. . aliwatain യേന സവം ജഗദാം തേ ച യമായ അനന്തശക്തയേ തസ്മൈ നമോസ്തു പരമാത്മനേ ഗുരുനഗൌരവം. സമൃദ്ധി വാക്കിന്നു സുഖം മനസ്സിനും കായങ്ങൾ സാധിപതി നായുപായവും സമസ്ത വസ്തുക്കളുടെ വിഭാഗവും തരും ഗുരുക്കൾക്കു വണക്കത്തെപ്പഴും. വിചാരമല്ലോ തെളിവിന്നു കാരണം പക്ഷിയജ്ഞാനമതി ഹേതുവാം വിശുദ്ധമാറ്റങ്ങൾ തെളിച്ചുകാട്ടുവാൻ വിരോധിവം ക്കോടു കലന്നു ചൊല്ലുവെൻ. P വാക്കിനു പ്രാസഗുണങ്ങൾ കൂട്ടിയാൽ നോക്കുന്ന ബാല റിവാൻ പ്രയാസമാം ഓക്കാനെളുപ്പത്തോടു വാക്കു മാലയായോ ന്നു ഞാനിന്നൊരു ബാലഭൂഷണം. സുമതിയന്നൊരു മാനിനി തന്നുടെ തനയനോടു ഗുണം പറ യുന്നനാൾ കുത്തിയെന്നൊരു പെണ്ണു നയാ പഹരിച്ചത കേൾക്കുക ബാല സുമതി പഠിക്കണം നീ ഗുരുവിന്റെ സന്നിധൌ മടിച്ചിടാ ത അവരെ വണങ്ങണം അടിക്കിലോ എന്നതുപാഠമേറ്റുവാൻ പ റിച്ചവ ഗുണമൊന്നു നിശ്ചയം. @ മതി..ഞാനൊന്നു ചോദിക്കട്ടെ എല്ലാവരും ഗുരുവിനെ വണങ്ങണമെന്നു പറയുന്നു. അതു ന്യായം തന്നെയോ? അവൻ രു വേലക്കാരനല്ലയോ എല്ലാവേലക്കാരും ഭക്ഷണം കൊടുക്കുന്നവ ഒരു മാനിക്കുന്നു. അതിനും ഗുരുവെന്നു പറഞ്ഞ വേലക്കാരനും ശമ്പളം കൊടുക്കുന്ന ശിഷ്യരിൽ വണക്കം ചെയ്യേണ്ടതല്ലയോ? [ 10 ] ൨
ബാലഭൂഷണം
സുമതി കോപത്തോടും വിഷാദത്തോടും കൂടി പറഞ്ഞു.
കഷ്ടം! ഈ സമയം നീ എൻ്റെ കുഞ്ഞിൻ്റെ അടുക്കൽ വന്ന ഗുരു
ത്വക്കേടു കേൾപ്പിച്ചല്ലോ. ആട്ടെ, നിനക്കു അറിവില്ലാതെ പറഞ്ഞ താകകൊണ്ടു ഞാൻ കോപം കളഞ്ഞു വിവരം പറയാം. സാവധാന ത്തിൽ കേൾക്ക. ഈശ്വരൻ മനുഷ്യരേയും ജന്തുക്കളേയും കണ്ണു ചെവി മുതലായ ഇന്ദ്രിയങ്ങളോടും വിശപ്പു മാറം സുഖം ദുഃഖം രാഗം ദ്വേഷം മുതലായ അവസ്ഥകളോടുംകൂടി സൃഷ്ടിച്ചു. അതിൽ മനുഷ്യര് ഓരോ വിദ്യകൾ അഭ്യസിച്ചു ബുദ്ധിശക്തി വർദ്ധിപ്പിച്ചു തന്നേക്കാൾ വലുതായ ആനമുതലായിട്ടുള്ള ജന്തുക്കളെ സ്വാധീന പ്പെടുത്തുകയും അതിദൂരത്തിങ്കലുള്ള മനുഷ്യരേയും ഒരു എഴുത്തുകൊ ണ്ടു ഇച്ഛപോലെ നടത്തുകയും അനേകവസ്തുക്കളെ ഉണ്ടാക്കയും രക്ഷിക്കയും നശിപ്പിക്കയും ചെയ്തയാൽ ഈശ്വരൻ്റെ സൃഷ്ടിസ്ഥി തിസംഹാരശക്തികളുടെ അംശത്തോടുകൂടി അനേകം പ്രകാരം ഐശ്വര്യങ്ങളെ അനുഭവിക്കുന്നു. അതിനു കാരണമെന്തെന്നു നീ പറക. കുമതി അതു ചിലരുടെ തലേലെഴുത്തു തന്നെ. സുമതി. എന്നാൽ തലേലെഴുത്തു വായിച്ചുനോക്കി ഒരുത്ത നുപോലും അധികാരം കൊടുക്ക എങ്കിലും അഭ്യാസം കൊണ്ടു യോ ഗ്യതയില്ലാത്തതിൽ ഒരുത്തനുപോലും അധികാരം കൊടുക്കു എങ്കി ലും ഉണ്ടോ? കുമതി-ഇല്ല സുമതി എന്നാൽ അറിവുതന്നെ ഐശ്വര്യകാരണമെന്നു മുമ്പ് അറിക. അനേകം വിശേഷപദാർത്ഥങ്ങൾ മനുഷ്യർക്കും അനുഭവിക്കുന്നതിന്നു സൃഷ്ടിച്ചിരിക്കയും അതുകളെ അറിയുന്നതിനുവേ ണ്ടി ബുദ്ധി കല്പിക്കയും ചെയ്തിരിക്കുമ്പോൾ ആ പദാർറ്റത്ഥങ്ങൾ ത എന്റെ അടുക്കൽ നാലുപുറത്തും ഒണ്ടെങ്കിലും മൂഢൻ എല്ലാം ഇരി ട്ടത്തിരിക്കുന്നതുപോലെ ആകകൊണ്ട് അറിഞ്ഞുകൂടാതെ അനുഭ വമില്ല. ഉദാഹരണം ചിലരു പ്രതിവാദിയെ മടക്കാനുള്ള ആധാ രം പെട്ടിയിൽ ഇരിക്കുമ്പോൾ എഴുത്തറിയാത്ത ലക്ഷ്യം കാട്ടാതെ തോൽക്കുകയുംവയറുവേദനയ്ക്കുള്ള ഔഷധം മിറ്റത്തു നിൽക്കുമ്പോൾ [ 11 ] രണ്ടാം പുഷ്പം
അറിയാതെ വേദന അനുഭവിക്കയും ചെയ്യുന്നല്ലോ. അങ്ങനെ ഇരിക്കുമ്പോൾ ഗുരു ഇരിട്ടിനു ബാലസുമോദയംപോലെ ശിഷ്യ നു വളരെ അറിവുകളെ കൊടുത്തു. അറിവു നിമിത്തം അവൻ സ കല സമൃദ്ധിയേയും ലഭിക്കുന്നു. വേലക്കാരൻ ഭക്ഷണത്തിനു വക കൊടുക്കുന്നവനെ വണങ്ങണമെന്നു നിനക്കു സമ്മതമുണ്ടെല്ലോ. എന്നാൽ ഗുരു ശിഷ്യനു ഒരു ജന്മത്തേക്കു ഭക്ഷണം മുതലായ സക ല സുഖസമൃദ്ധിക്കും ബഹുമാനത്തിനും വേണ്ടുന്ന വകകൾ കൊടു ക്കുന്ന ആൾ എന്നു വിചാരിച്ച് അധികം വണങ്ങണ്ടയോ? അ തുകൊണ്ടു സനം ഗുരുഗീതചൊല്ലുന്നു.അതിൽ ഒരു ശ്ലോകം ഭാ പ്പെടുത്തിയതു നീ കേൾക്കുക. അജ്ഞാനമാം തിമിരരോഗമൊഴിപ്പതിന്നു വിജ്ഞാനമാംഗുളി കകൊണ്ടു ചികിത്സചെയ്തു നന്നായുളീച്ചതിവിശേഷഗുണങ്ങൾ കാട്ടിത്തന്നൊരു സൽഗുരുവിനായി വണങ്ങിനേൻ ഞാൻ. മനു രണ്ടിൽ വച്ച് മുതൽ ശ്ലോകങ്ങളുടെ താല്പര്യങ്ങൾ.
മാതാ പിതാവു ഗുരുവെന്നിവർ മൂന്നുപേരും പൈറ്റതന്നു ഗുണമൊക്കെ വരുത്തിവെക്കും ചേതസ്സുകൊണ്ടവനവർക്കും വ ണക്കമൊന്നും ചെയ്തെങ്കിലിത്രിഭുവനത്തിനു പൂജ്യനാകും.
ഈശ്വരവിചാരം
കുതിവിചാരം,ഇതു ശരിതന്നെ. ഇനി വേറെ ചോദിക്കാം. വാക്ക് ഈശ്വരൻ സൃഷ്ടിച്ചുവെന്നു നിങ്ങൾ പറഞ്ഞല്ലോ എന്നാൽ ഈശ്വരൻ എന്ന ഒരാളുണ്ടെന്ന് എങ്ങനെ ബോധം വരും. ലോകത്തിൽ നടക്കുന്ന കായ്യങ്ങളെ ഞാൻ ചെയ്തു എന്നും അവൻ ചെയ്തുവെന്നും ജനങ്ങൾ പറയുന്നു. നടക്കാത്തതും അനിഷ്ടവും വരുമ്പോൾ ഈശ്വരൻ ചെയ്തുവെന്നു കുറ്റക്കാരനാക്കി പ്രമാ ണമായിട്ടും പറയുന്നു എന്നല്ലാതെ അവർ വിശ്വാസവും അനുഭവ [ 12 ] ബാലഭൂഷണം
വും ഇല്ല. അതുകൊണ്ട് ഈശ്വരസൃഷ്ടി എന്നുള്ള വാക്കു വെറുതെ സുമതി- വിചാരം, ഇതിന്റെ ഉത്തരം അതികൃഢയായിരി ക്കുന്ന ഇവളെ ബോധിപ്പിക്കാൻ പ്രയാസംതന്നെ. എന്നാൽ കുറെ എങ്കിലും പറയാം, അത്രയും അറിവാകട്ടെ വാക്ക്. അല്ലയോ കുമുതി! ഞാൻ പറയുന്നതിനെ നീ കുറെ മനസ്സുവെച്ചു കേൾക്കുക. ലോകത്തിൽ പ്രത്യക്ഷാനുഭവംകൊണ്ടും ഊഹം കൊണ്ടും സാ ദൃശവസ്തുക്കളെക്കൊണ്ടും യഥാർത്ഥ വാദികളുടെ വാക്കുകളെക്കൊ ണ്ടും ഇങ്ങനെ നാലുപ്രകാരത്തിലുള്ള പ്രമാണം കൊണ്ടല്ലാ ജന ങ്ങൾക്ക് അറിവുണ്ടാകുന്നത്. അതിൽ വെച്ച് ഈശ്വരനെ കണ്ട അനുഭവമില്ലെങ്കിലും ശേഷം മൂന്നുപ്രമാണങ്ങളെക്കൊണ്ടു വിചാരി ച്ചാൽ ബോധം വരും. ഊഹിക്കുന്നത് എങ്ങനെ എന്നാൽ പറയാം: ചെറുതായിട്ടുള്ള വിത്തുകളിൽനിന്നു വലുതായ വൃക്ഷാദികൾ അതാതു സ്വഭാവത്തോടുകൂടി പുഷ്ടിയായി തീരുന്നതിനും,കുടുക്ക മുതലാ ചില ഔഷധങ്ങൾക്കു മനുഷ്യദേഹത്തിലെ അഴുക്കുകളഞ്ഞു ഗുണഭാഗങ്ങളെ വർദ്ധിപ്പിക്കുന്നതിന്നുമുള്ള ശക്തിയെ ഒരാള് നിർമ്മിക്കണമ്മെന്നു വിചാരിക്കണം. അതിന്മണ്ണം ജന്തുക്കളിൽ വച്ചു മയിലിനന്റെ ശരീരത്തിൽ ഒള്ള ചിത്രങ്ങൾ അത്ഭുതങ്ങളായി തീരുന്നതിനും എല്ലാജന്തുക്കളെയും കൊല്ലുന്ന സർപ്പവിഷത്തിൽ വിഷമാ യിട്ട് ഒരു വിശേഷശക്തി മയിലിന്റെ ദൃഷ്ടിയിൽ ഒണ്ടാവുന്നതിന്നും ഒരു കർത്താവിനെ വിചാരിക്കണം. ഇനി ഒന്നുകൂടി പറയാം. പക്ഷി കൾ സ്വദേഹ വ്യാപാരം കൊണ്ടു വൃക്ഷങ്ങളെ ബാധിക്കുന്ന സ്പാ ദികളെ ഭക്ഷിച്ച് രക്ഷിക്കയും ആവാസം കൊണ്ടു പലവിധത്തിൽ കേടു വരുത്തുകയും ചെയ്യുന്നു. എന്നാൽ വൃക്ഷങ്ങൾക്കു സന്തോഷ ദുഃഖങ്ങൾ സ്വല്പമായിട്ട് ഒണ്ടെങ്കിലും ഈ പക്ഷികളേയും അതുകാ രണമായിട്ടുള്ള ഉപകാരപകാരങ്ങളെയും അറിയാൻ ശക്തിയില്ല. അതിനും പക്ഷിമൃഗങ്ങളിലും ബുദ്ധിശക്തി വനശക്തി ഇതുകളെക്കൊണ്ട് അധികന്മാരായിരിക്കുന്ന മനുഷ്യരെ ചിലത് അറിയുമെങ്കിലും മനുഷ്യർ ചെയ്യുന്ന സുഖദുഃഖങ്ങളെ അനുഭവി ക്കുന്നു എങ്കിലും മനുഷ്യ വൈഭവങ്ങളെ അറിയുന്നില്ലെന്നും നിശ്ച [ 13 ]
രണ്ടാം പുഷ്പം
യമല്ലൊ. ഇനി ഇതിന്മണ്ണം ഒന്നുകൂടി മേൽ പൊട്ടു വിചാരിക്കണം. ഭൂമി ജലം അഗ്നി ആദിത്യൻ ചന്ദ്രൻ ഗ്രഹങ്ങൾ നക്ഷത്രങ്ങൾ ങ്ങനെ ചിലതു ധാരണശക്തികൊണ്ടും ഉഷ്ണം മുതലായ സ-ഗുണ ങ്ങളെക്കൊണ്ടും ആകൃതികൊണ്ടും തേജസ്സ് കൊണ്ടും നമ്മളെക്കാൾ വളരെ അധികമായി കാണപ്പെടുന്നു. വായ്പാവകാശങ്ങൾ അപ്രത്യക്ഷ ങ്ങളായിട്ടു കാണുന്നതിനൊക്കയും വ്യാപാരത്തുങ്കൽ സഹായം ചെയ്യുന്നു എന്നും അറിയപ്പെടുന്നു. ഇതുകൊണ്ട് ഇനിയും ഇതി ന്മണ്ണം നമ്മുടെ കാഴ്ചക്കു കിട്ടാതെ ചില വിശേഷശക്തിമാന്മാരുണ്ട ന്നും അവൎക്കു ഭൂമി അല്ലാതെ ചില സ്ഥലങ്ങളിൽ സഞ്ചരിക്കാമാ യിരിക്കുമെന്നും വിചാരിക്കണം. എന്നാൽ വൃക്ഷങ്ങൾ മൃഗപക്ഷികളെയും അതുകൾ മനുഷ്യരേയും അവരുടെ ശക്തിയേയും എങ്ങിനെ മുഴുവനും അറിയാതെ ഇരിക്കുന്നു. അതിന്മണ്ണം മനുഷ്യരും തങ്ങൾ ക്കു സുഖദുഖ:ങ്ങളെ ചെയ്യാൻ ശക്തന്മാരായിട്ടു കാണുന്നതല്ലാതെ യും ചിലർ ഒണ്ടായിരിക്കുമെന്നും അവരുടെ ശക്തിയെ നമുക്ക് അ റിഞ്ഞുകൂടാ എന്നും ഉള്ള അറിവോണ്ടാക്കും. പിന്നെ വിചാരിക്കു മ്പോൾ കണ്ടറിവാൻ വഹിയാത്തതിനെ കേട്ടറിയണമെന്നും വരും. അപ്പോൾ സത്യവചനം ഉപയോഗിക്കുന്നതാകയാൽ ദേവന്മാരു ണ്ടെന്നുള്ള സവാക്കു ബോധ്യപ്പെടും. അത്രയും അല്ല, ലോക ത്തിങ്കൽ ശരീരവാ നസ്സുകളെക്കൊണ്ടുള്ള വ്യാപാരങ്ങൾ എന്നു പ്രസിദ്ധമല്ലൊ. അതിൽ തങ്ങൾ സ് കൂടാതെ ശരീരംകൊ ആ ചില വ്യാപാരം ചെയ്യുന്നു. പി നാവ്വമായിട്ട ഹവ്യാപാരങ്ങളേയും ചെയ്യുന്നു. മനുഷ്യൻ മന്ത്രമായില്ല വ്യാപാരം ചെയും വ്യാപാരകൂടാതെ വനമിക്കൊ ണ്ടുതന്നെ മറ്റുള്ളവരെക്കൊണ്ടു വരങ്ങൾ ചെയ്യിക്കുകയും ചെ യ്യുന്നു, എനി ശരീരവചനവ്യാപാരങ്ങൾ കൂടാതെയും മനസ്സിലെ ഇച്ഛ മാത്രം കൊണ്ടു മറ്റുള്ളവരെക്കൊണ്ട് വ്യാപാരം ചെയ്യിക്കാൻ ശക്തിയുള്ളവർ ആരെന്നു വിചാരിക്കാനുണ്ട്. അതു വിചാരിക്കു മ്പോൾ നമ്മൾ കണ്ടുകൂടാ എന്നും നമ്മുടെ ജഡമായിരിക്കുന്ന ശരീരത്തെ വ്യാപരിപ്പിക്കയും പ്രയത്നത്തെകാൾ വളരെ അധിക മായിട്ടുള്ള സുഖദുഖങ്ങളെ തരികയും ചെയ്താൽ കൊണ്ടു യുധി [ 14 ] ബാലഭൂഷണം പ്പോലെ അപ്രത്യക്ഷന്മാരായി ഇച്ഛാമാത്രം കൊണ്ടു ജീവജാലങ്ങ ളെ വ്യാപരിപ്പിക്കുന്നവരായി ഉള്ളവർ ദേവകൾ എന്നും അവക്ക് ഐശങ്ങൾ കണ്ടെന്നും അവർ മനുഷ്യരുടെ പുണ്യപാപക ങ്ങളെ അറിഞ്ഞു ഫലം കൊടുക്കുന്നു എന്നും സജ്ജനങ്ങൾ പറയു ന്നതു ശരിയായി തോന്നും. പശയാലുക്കളായിരിക്കുന്ന സന ങ്ങൾ നിശ്ചയം കൂടാതെ അസത്യം പറഞ്ഞു പാവങ്ങളെ ബുദ്ധിമുട്ടി ക്കയില്ലെന്നും നിശ്ചയിക്കണം. എന്നാൽ പ്രപഞ്ചതത്തിൽ തൃണാദി ബ്രഹ്മം അന്വാനപകാരം ചെയ്യുന്നതിനും ദുഃസ്വഭാവ ത്താൽ അപകാരികളെ മാത്രം ശേഷം ഒള്ള വക്ക് ഉപകാരപുഷ്ടിക്കു വേണ്ടി ബാധിക്കുന്നതിനും വേണ്ടി ഈശ്വരൻ കല്പിച്ചിരിക്കുന്നു. മ നുഷ്യർ തൃണജലാദി കൊടുത്തിട്ടും ഗ്രാമിയിൽ നിന്നു രക്ഷിച്ചി ട്ടും പശുക്കൾക്ക് ഉപകാരവും, പശുക്കൾ മീരഭാവംകൊണ്ടു മനു ഷ്യക്ക് ഉപകാരവും എങ്ങിനെ ചെയ്യുന്നു അതിനും ദേവന്മാർ അനുകൂലംകൊണ്ടും ധാന്യസമടികൊണ്ടും മനുഷ്യരേയും, മ ഷ്യർ സൽമ്മം കൊണ്ടു ദേവകളേയും സന്തോഷിപ്പിക്കുന്നു. ഇ ങ്ങനെയുള്ള ഈ ബ്രഹ്മപ്രപഞ്ചത്തിനു കതാവായിട്ട് ഒരാ ളുണ്ടെന്നു നിശ്ചയിക്കണം. കാരണം കൂടാതെ കായമുണ്ടാകയില്ലെന്നു പ്രസിദ്ധമല്ലൊ. അതിനാൽ നിഖിലകാരണമായിരിക്കുന്നതു പരമാ മാവാകുന്നു. അറിയുന്നതൊക്കയും അതിലെ അംശമാകയാൽ സ ഇത്ര നിറഞ്ഞിരിക്കുന്നു. മററുള്ളതുപോലെ അത് ഒരിക്കൽ ഒണ്ടാ യത് അല്ലാത്തതിനാലും കാലത്തിനും കാരണമാകയാലും കാല ദംകൊണ്ടും ജനനമരണംകൊണ്ടും ഏറ്റക്കുറവുകൊണ്ടും വിത്യാസം കൂടാതെ ണ്ണമായിരിക്കുന്നതെന്നറിയാം. തന്നിൽനിന്നു വേറെ ന്നും ഇല്ലാഴികയാൽ പരമാത്മാവിനു ശേഷമത്സരാദിദോഷമില്ലാ. പ്രപഞ്ചമൊക്കയും തങ്കൽതന്നെ ഉള്ളതാകകൊണ്ട് അതിനെക്കുറി ച്ചു ദയയോടുംകൂടി സദാ സന്തോഷിക്കുന്നു. കാണുന്ന സയ്യാദിത ജസ്സ് അതിങ്കൽ നിന്നുണ്ടായതാകുകൊണ്ട് അത്ഭുതമായിരിക്കുന്ന തേജസ്സോടുകൂടിയതാകുന്നു. ഇങ്ങനെയുള്ള മഹത്വം കൊണ്ടു പരമാ മാവിനെ ബ്രഹ്മമെന്നും സർവ്വമുഖ്യകാരണമെന്നും പറഞ്ഞു മാറ്റം പലപ്രകാരത്തിലും സജ്ജനം സ്തോത്രം ചെയ്യുന്നു. കാണാൻ വഹി [ 15 ] രണ്ടാം വ യാത്തതിനേയും ഇങ്ങിനെ യുക്തികൊണ്ടു വിചാരിച്ചറിയുന്നത് ഊ ഹമെന്ന് അറിഞ്ഞാലും. കുമതി...വിചാരം, മയിലിന്റെ ആകൃതിയും മനുഷ്യരുടെ ശ ക്തികളും മറ്റും അതാതു സ്വഭാവമായിട്ടുള്ളതുതന്നെ എന്നു പറ ഞ്ഞാലൊ അപ്പോൾ അനേകം സ്വഭാവം പാരമ്പയുമായിട്ടു തൊ കൂടാതെ നടത്താൻ തക്കവണ്ണം ഒരാളുണ്ടെന്നൂഹിക്കണം. അതുത ന്ന ഈശ്വരൻ എന്നു പറയും. അതുവേണ്ടാ വേറെ ഒന്നു പോ ദിക്കാം. വാക്ക് ആകട്ടെ പ്രപഞ്ചത്തിനു കാരണമായിട്ട് ഒന്നു കല്പി ച്ചേ കഴിയൂ എന്നും അതു പരമാത്മാവെന്നും പറഞ്ഞാ എന്നാൽ ആത്മാവിനും ഒരു കാരണം കൂടിയേ കഴിയു. അതുണ്ടെങ്കിൽ അരി ന്നും ഒരു കാരണം പറയണം. പിന്നെ ആ കാരണവിചാരം എ ങ്ങിനെ അവസാനിപ്പിക്കുമെന്നും പറയണം. സുമതി ചിരിച്ചു കൊണ്ടു പറഞ്ഞു: കാരണമെന്നു പറയുന്ന തു കാമത്തിനുമുമ്പെ തല്ലയൊ? മുമ്പെ എന്നും പിന്നെ എ ന്നും ഒള്ള വാക്കും കാലത്തുന്നുണ്ടായതല്ല ആ കാലത്തിനും കാരണമായിരിക്കുന്നതിന്നു മുമ്പും പിന്നുമില്ലാഴികയാൽ കാരണമു ണ്ടാവാൻ പാടുണ്ടോ? അത്രയുമല്ല; ഉണ്ടാവുന്ന വസ്തുവിനെ കാര മുള്ളു. പരമാത്മാവ് ഒരിക്കൽ ഉണ്ടായതല്ല. എല്ലാപ്പോഴും ഉള്ള തെന്നു പറഞ്ഞല്ലോ. അതുകൊണ്ട് അന്യകാരശങ്കയെ ഇവിട തന്നെ അവസാനിപ്പിക്കാം. കുതി ആകട്ടെ ആത്മാവിങ്കൽ അംശങ്ങളായിരിക്കുന്ന സൂ യാദികളെക്കൊണ്ടു ശുദ്ധജസ്സാണെന്ന് ഊഹിച്ചല്ലൊ. ഇരിട്ടും ആത്മാവിന്റെ അംശമാകകൊണ്ടു നിജസ്സെന്നും ഞാൻ പ യാം. സുമതി. ഇതു . നമ്മുടെ കണ്ണിന് ആദിത്യന്റെയൊ അഗ്നിയുടേയൊ ഒരു തേജസ്സിന്റെ സഹായം കൂടാതെ കാണാൻ ശക്തിയില്ലല്ലോ. അവർ ഇല്ലാത്തേടത്തു നമ്മുടെ കണ്ണിനും ശക്തി യില്ലാത്തതിനാൽ അറിഞ്ഞുകൂടാത്ത പ്രദേശങ്ങളിൽ ഇരുട്ടെന്നു പേർ പറയുന്നു. അതിന്നാം അറിഞ്ഞുകൂടാത്തതെന്നാകുന്നു. ഷാന്തം, ഒരുത്തനു കായബോധം ഇല്ലാഞ്ഞു വെറുതെ മയ്യാദക്കാര [ 16 ] F പേരിൽ പറയുന്ന ദൂഷ്യങ്ങളെ അറിവുള്ളവൻ വിചാരിക്കു മ്പോൾ എങ്ങിനെയോ ഇല്ലാത്തതെന്നു ബോധം വരും. അതുപോ ലെ ഇരുട്ടും വാസ്തവമായിട്ട് ഇല്ലാത്തതെന്ന് അറിഞ്ഞാലും. എ ന്നാൽ മതവാസ്തവമായിട്ടുതന്നെ പർവ്വതാദികളുടെ കറുപ്പുകൊണ്ടു നിൻ ശങ്ക രണ്ടാമതു മുള കണ്ടാ. ഇന്ദ്രധനുസ്സിൽ ചില കറുപ്പു മുതലായി പലനിറം കൊണ്ട് ആ തേജസ്സിനു തന്നെ പുതികാണു ന്നു നീ വിചാരിക്ക. ഇതിനണ്ണം വിചാരിച്ചറിയുന്നത് ഊ മാണം. ഇതിനു ദൃഷ്ടാന്തം മുകളിൽ പുക കണ്ടിട്ടു താഴെ തീയുണ്ട് ന്ന് ഊഹിച്ചു ചെന്നാൽ തീ കാണുന്നില്ലയൊ. കുമതി.. ഇരിക്കട്ടെ പരമാത്മാവുങ്കൽ തന്നെ പ്രപഞ്ചത്ത പ്രകാശിപ്പിക്കയും മറയ്ക്കുകയും ചെയ്യുന്നുവെന്നു വാക്കുകൊണ്ടു ശരി യിട്ടു എങ്കിലും അനുഭവം വരുന്നില്ല. സുമതി...വിചാരം, ഈശ്വരവിചാരവും സൃഷ്ടിക്രമവും ബഹു വിസ്താരമായിട്ടും സയുക്തികമായിട്ടും ഇവിടെ പുരാണം വായിക്കുന്ന ബ്രാഹ്മണൻ പറഞ്ഞുകേട്ടിട്ടുണ്ട്. അതിൽ ശതാംശം പോലും ഞാൻ പറഞ്ഞില്ല. വളരെ പറഞ്ഞാലും ഈ ദുരുക്തിക്കാരെ ബോധിപ്പി ക്കാൻ പ്രയാസംതന്നെ. മെല്ലെപ്പറഞ്ഞ നുഭവം വരുമതനെങ്കിൽ ചൊല്ലാൻ തുടന്ന വിലങ്ങറിയുന്നുവിൻ എല്ലാം നമുക്കറിവിതെന്നു വൃഥാ ധരി ച്ചാൽ ചൊല്ലാൻ പെരുത്ത പണിയുന്നു. പിതാമഹനും ഇങ്ങനെ സജനവാക്കു സത്യംതന്നെ. ഇനി സാദൃശ്യപ്രമാ ണംകൊണ്ടു പറഞ്ഞുനോക്കാം വാക്ക്. അല്ലയോ കുമതി. വലക ന്ന എട്ടുകാലൻ തനിക്കിയുണ്ടാകുമ്പോൾ തന്റെ ഉള്ളിൽ നിന്നു നൂലുണ്ടാക്കി അനേകം മാതിരിയിൽ ഭംഗിയായി വലകെട്ടി അ തിൽ ഇരുന്നു കളിച്ചു തൃപ്തിതോന്നിയാൽ വിന്നേരം അവൻ ആ വലയെ ഭക്ഷിക്കുന്നതു കണ്ടിട്ടുണ്ടോ? കുമതി...വീട്ടിൽ ധാരാളം ഉണ്ടാകകൊണ്ടു ദിവസവും കാണു ന്നുണ്ട്. അതിനി ബോധം തന്നെ. അതുപോലെ ഈശ്വരനും ഈ പ്രപഞ്ചത്തെ ചെയ്യുന്നു എന്നു വരാം. അത്രയുമല്ല ഇവിടെ [ 17 ] രണ്ടാം പു പന്ത്രണ്ടുമണിക്ക് ആ മണിക്കൂട്ടിൽനിന്നു ചില വരികൾ പുറത്തു വരികയും പറക്കയും ശബ്ദിക്കയും മറ്റും പല നേരമ്പോക്കു കാണു ന്നു. ആ മണി അടിച്ചുകഴിയുമ്പോൾ എല്ലാറ്റിനേയും അകത്താക്കു ന്നു. അതു വിചാരിക്കുമ്പോൾ നിങ്ങളു പറഞ്ഞ വണ്ണം വരാം. സുമതി ഇങ്ങിനെ സാദൃശ്യം കൊണ്ട് അനുഭവം വരുത്തു ന്നതു സാദൃശ്യപ്രമാണം. എനി യഥാ വാദിയുടെ വാക്കിനോ കേൾക്കണം. തപോബലം കൊണ്ട് അതീന്ദ്രിയങ്ങളായ വസ്തുക്ക ളെ കണ്ടിട്ടുള്ള ഋഷി രന്മാരുടെ ഉപദേശം ലഭിച്ചിട്ടും താൻ ക ണ്ടിട്ടും അനുഭവമുള്ള മനു എന്ന മഹാപുരുഷൻ യാത്ര വാദിയാ കുന്നു. പതിനെട്ടു സ്മൃതികൾ പ്രമാണമായിട്ടുണ്ടെങ്കിലും അതിൽ വച്ചു മനുസ്മൃതിതന്നെ മുഖ്യമെന്നും അതിനെ മിക്കതും അനുസരി ച്ചുതന്നെ ശേഷം സ്മൃതികൾ എന്നും സർവ്വസമ്മതമെന്നും കേട്ടിരി ക്കുന്നു. അതിൽ ഒന്നാം അദ്ധ്യായത്തിൽ . വര്... മൂതൽ ആ ശ്ലോകങ്ങളുടെ അർത്ഥം ഞാൻ ഭാഷയായി കേട്ടിരിക്കുന്നു. കാണുന്നതല്ലെങ്കിലുമിന്നനേകാ കാണു പ്രപഞ്ചത്തിനു മു ഖ്യകാരണം നാനാസ്വഭാവത്തിനു ബീജമാകിലും സ്വാനന്ദ മാത്രം 2 എം നിറഞ്ഞപ്പഴുമുള്ള ശുദ്ധചൈതന്യമാത്മാ വിലാ വിധിയെന്ന ദേവനെ ബ്രഹ്മാവിനാൽ കല്പിതമായി ലോകമാകാശവായഗ്നിജല ങ്ങൾ ഭൂമിയും ഗ്രഹങ്ങൾ നക്ഷത്രഗണങ്ങൾ ദേവരും കാലങ്ങളും ദി കുന്നും സമുദ്രം പുഴ വൃക്ഷജാതിയും തമോരജസ്സ് ഗുണ ങ്ങൾ കമ്മവും പ്രപഞ്ചവൃദ്ധിക്കു പുണ്യപാപങ്ങളും ജീവഗ ണങ്ങൾ മായയു അഹംകാരമനോബുദ്ധി പഞ്ചപ്രാണേന്ദ്രിയങ്ങളെ സദാവ റിച്ചു ജീവങ്ങൾ നിജകാലങ്ങളാം. സുഖദുഃഖങ്ങളെ നിത്യം ഭജിക്കുന്നിതകലാ അനേകദി കിലോടിക്കുന്നിവരെ മോഹജാലം. 2 * [ 18 ] 0 ബാലഭൂഷണം യാതൊന്നിന്നു വിധിച്ചു യാതൊരുവിധം കമ്മങ്ങൾ ഭക്ഷ്യങ്ങ ളും തതികളൊക്കയും മുതലിന്നോളം നടത്തുന്നതു രക്ഷി മാടനേകവിധമാം വസ്തുക്കളെ മാനുഷൻ ഭക്ഷണം ചോരവ ക്കും നും പുലിക്കു പത്രവും ദുഷ്ടസഭവങ്ങളും. G മത്സ്യന്മാരിലുമിങ്ങിനെ ചിലവിധം ജാതിസ്വഭാവങ്ങളും ക ലിച്ചിട്ടവരോക്ക് താസുഖമെന്നുള്ളാരു ബോധത്തെയും ചേർത്തും കൊണ്ടി വരെ നിർത്തി നാട് അതിൽ കുളിപ്പിച്ചതും കണ്ടും കൊ ണ്ടു രസിച്ചിടുന്നൊരുമഹാ ശക്തം നമുക്കൻ. കുതി സ്മൃതിയെന്നും പുരാണമെന്നും ചില പഴേ കള്ളവാ ക്കുകളെ ഞാൻ വിശ്വസിക്കുന്നില്ല. നിന്ന നിലയിൽ തന്നെ അ രിലെ അസംബന്ധങ്ങൾ ഞാൻ വളരെ ബോധം വരുത്തിത്തരാം. സുമതി. കോപത്തോടും ലജ്ജയോടും കൂടെ, അതുള്ളതുതന്നെ. അതിന്റെ താഴ്ചയ്ക്കും അറിയാത്തവർ അങ്ങിനെ പറയും. അത് എന്തെന്നാൽ തി പുരാണങ്ങളിൽ അവാദമെന്നും യഥാ വാദമെന്നും രണ്ടുപ്രകാരത്തിൽ വാക്കുണ്ട്. നേരായും ഗുണമായും ഒള്ള താലമാം വേറെ കരുതിക്കൊണ്ടു കേൾക്കുന്നു. നല്ലവ ം കൌതുക വിശ്വാസങ്ങൾ ഒണ്ടാകണമെന്നു മാത്രം ഇച്ഛ യോടെ ഒള്ളതിൽ അധികമായിട്ടു സ്തുതിനിന്ദചെയ്തു പറയുന്നത് അ ത്ഥ വാദം. വാസ്തവമായുള്ളതു യഥാർത്ഥവാദം എന്നറിക. ഉദാ കാരണം .. ബാലനോടു കഥ പറയുമ്പോൾ ജന്തുക്കളുടെ വാക്കുകൾ കൌതുകമായിട്ടു പറയും. അതിൽനിന്ന് ഒരു അറിവുണ്ടാകുന്നതു വ ക്താവിനു താല്പം. അനിഷ്ടം പ്രവൃത്തിക്കുമ്പോൾ ദേവത കുടിക്കു മെന്നു പറയും, നിഷിദ്ധത്തിൽ ഭയന്നു ശീലിക്കണമെന്നു താലം. മരുന്നു സേവിച്ചാൽ പഞ്ചസാര തരാമെന്നു പറയും. മരുന്നിന്റെ ഫലം രോഗനിവൃത്തിതന്നെ ആകുന്നു. അവനെ പഞ്ചസാര എ ന്നു വിശ്വസിപ്പിക്കുന്നു. എന്നാൽ ആ വാദം ദുരമായിരിക്കും. ഇതിന്നു പ്രമാണം ഭാഗവതത്തിൽ ദ്വാദശസ്ത്രത്തിൽ വ്യാസവാ ക്യം ഒരു ശ്ലോകത്തിന്റെ അത്ഥം കേട്ടിട്ടുണ്ട്. ഏവം മനുഷ്യക്കുറി വിന്നുവേണ്ടി കഥാവിശേഷങ്ങൾ കഥിച്ചു താം അവക്കൊരസ്സും ഗുണരും യാമാം കഥാപ്രപഞ്ചങ്ങ [ 19 ] കുതി...മഹാ കഷ്ടം! കഷ്ടം വലിയ ആളുകളും കള്ളം കുട്ടി റഞ്ഞു പാവങ്ങളെ കളിപ്പിക്കുന്നുവല്ലോ. സുമതി. അല്പം കൂടി ഞാൻ പറയട്ടെ, വാക്കിന്റെ അ മെന്നു പറയുന്നതു പറയുന്ന വൻ ഉദ്ദേശിച്ച താല്പമാകുന്നു. അ വാദംകൊണ്ട് അറിവു കുറഞ്ഞ തല്ക്കാലം കൌതുകവും മത്താലെ താല്പര്യ ജ്ഞാനവും ബുദ്ധിമാൻമാക്ക് ഉടനെ താല്പ ജ്ഞാനവും ഒണ്ടാകുന്നു. ഇതി വണ്ണാനുകൂലമായിട്ടു പറയുന്നവ രുടെ ഗുണത്തെ വിശേഷിച്ചു മാനിക്കണം. സത്യമായുള്ള ഉദ്ദേശ്യമു പ്പോൾ ഗുണത്തിനു വണ്ടി വളച്ചു പറഞ്ഞ വാക്കിനെ കള്ള ന്നു പറഞ്ഞുകൂടാ. അത്രയുമല്ല, ജനങ്ങളിൽ വളരെ ദയയോടുകൂടി അറിവുണ്ടാകുന്നതിന്ന് അനേകം ഗ്രന്ധങ്ങൾ പൂർവ്വന്മാരായ ബു ദ്ധിമാൻമാർ ഒണ്ടാക്കിക്കൊടുത്ത അവരുടെ വാക്കിനെ സമ്മതിച്ച് അതിൽപ്പിന്നെ അറിവുണ്ടായി അനുസരിച്ചു നടക്കയും ചെ No. ന്നു. അപ്പോൾ ഒരുത്തനു ബുദ്ധിക്കു ഗുണം പോരാഞ്ഞിട്ടു ഗുണ മാഗ്ഗത്തിൽ നടക്കുന്നതിനു ശാസിക്കുന്ന മാതാപിതാക്കന്മാരെ വി രോധികൾ എന്നു പറയുന്നതുപോലെ ആ മഹാത്മാക്കളുടെ വാ ക്കിന്റെ താഴെത്തെ അറിയാതെ കള്ളമെന്നു പറയു തന്നെ മ ഹാകഷ്ടം. അതുകൊണ്ടു സ്തുത്യാദി വചനങ്ങളേയും നാലാമത്തെ പ്ര മാണമെന്നു നിശ്ചയിക്കണം. അല്പകാലം ജീവിച്ചിരിക്കുന്ന മനു നിൻ പൂവ്വന്മാരുടെ എഴുത്തുകളേയും പാരമ്പമായുള്ള വാക്കുകളേ യും വിശ്വസിക്കാഞ്ഞാൽ മുമ്പ് ഉള്ളതമാനം എങ്ങിനെ റിയും. അതുകൊണ്ടു നമുക്കു പ്രത്യക്ഷപ്രമാണം ഒഴിച്ചു ശേഷം മൂന്നു പ്രമാണം കൊണ്ടും പറഞ്ഞ ഗുണങ്ങളോടുകൂടിയ ഈശ്വരൻ ധപ്പെടുന്നു. യോഗീശ്വരന്മാർ പ്രത്യക്ഷമായിട്ടും കാണുന്നു എന്ന ക. അതിനാൽ ഈ നാലുവാക്കു പ്രസിദ്ധമായി പറയുന്നു. അഖി ലവും ആത്മാവിന്റെ അംശമാകുന്നു, കളിക്കാൻ കമ്മങ്ങൾ കല്പി ച്ചു; വിധിച്ചും ചെയ്തു വിധിക്കു സന്തോഷമൊള്ളു ഇതും സാ ധിപ്പാൻ ഈ ശരകൃപാണം. Q കുമതി പൂവ്വന്മാരുടെ ഗ്രന്ധങ്ങളും വാക്കുകളും പ്രമാണ പറഞ്ഞാൽ വലിയ തന്നെ. ഇവിടെ പല ജാതിക്കാ [ 20 ] 02. ബാലഭൂഷണം ഈശ്വര വിചാരത്തുങ്കൽ അവരവരുടെ പൂർവ്വന്മാരുടെ ഗ്രന്ധങ്ങളും വാക്കുകളും പ്രമാണമായിരിക്കുന്നു; ചിലതു നേരെ വിപരീതമായും ഇരിക്കുന്നു, അതിൽ ഏത് അസ്ഥിരപ്പെടുത്താം. 1 സുമതി ഒന്നും അസ്ഥിരപ്പെടുത്തണ്ടാ. ഈശ്വരൻ ഈ പ്ര പഞ്ചംകൊണ്ടു കളിക്കുന്നു എന്നു ഞാൻ പറഞ്ഞല്ലോ. ഒരു കളി ക്കാരൻ പലവിധത്തിലുള്ള വേഷങ്ങളും നാട്യങ്ങളും നിശ്ചയിച്ച അതാതു വാസനക്കാരെ അതാതിൽ ചേർത്താൽ അന്യോന്യ വിരോ ധമൊള്ള വേഷത്തിലും അവക്കു കല്പിച്ച വേഷനാട്യങ്ങളെ അനു സരിച്ചാൽ തന്നെ പ്രമാണിക്കു സന്തോഷം വരും. ഇതിനണ്ണം വിരു ഗുണങ്ങളായിട്ട് അനേകവിധം ശീലത്തരങ്ങൾ രത്നങ്ങൾ രാ ഗതാളഭേദങ്ങൾ ഇതൊക്കെയും ഒരു പ്രഭു തന്നെ എങ്ങിനെ സ ന്തോഷകരങ്ങളായി ഭവിക്കും. അതിനും അനേകം മതങ്ങളും അ താതിലെ ധമ്മങ്ങളും തെറ്റാതെ നടത്തിയാൽ ഒരു ഈശ cm പ്രസാദത്തെ ഒണ്ടാക്കും. അതുകൊണ്ടുതന്നെ സത്തുക്കളായിരിക്കു ന്ന മഹാപ്രഭുക്കൾ അനേക കാലമായിട്ട് ആചരിച്ചുവരുന്ന അവ രവരുടെ കരങ്ങളെ രക്ഷിച്ചുകൊടുക്കയും വിരോധികളെ ശി ക്ഷിക്കയും ചെയ്യുന്നു. ദീഘബുദ്ധിയില്ലാതെ ചില ദുർജ്ജനങ്ങൾ 8 13 മതംമാത്രം അറിഞ്ഞു മറ്റേതിന്റെ ഗുണം... അറിയാതെ ച യെന്നു നിശ്ചയിച്ച് അനക മഹത്തുക്കളുടെ മതത്തെ ലംഘിച്ചു ബഹുജനവിരോധത്തേയും അതിനാൽ യുദ്ധമുതലായ അന് കുതി അയാദക്ക് കീഴുമാ ഒണ്ടോ. സുമതി... അനേകകാലം മഹത്തുക്കൾ നടത്തിയതേ കീഴുമ യാമോ. അങ്ങിനെ നടക്കുന്നത് അപമാല്ലെന്നു തന്നെ നി ശ്ചയിക്കണം. ബഹുജനങ്ങൾക്കു സന്തോഷസമ്മതത്തോടുകൂടി നട ത്തുന്നതു മയ്യാമെന്നും ഈ പരാജയെന്നും നിശ്ചയിക്കണം. കുതി. എന്നാൽ ബലം കൊണ്ടു വിപരീതമായി നടത്തി [ 21 ] രണ്ടാം പുഷ്പം ലും ആനയുടെ ചിത്രത്തിൽ തലയിൽ കാളയുടെ കൊമ്പാതിരി എഴുതിയാലും ഒരു രാഗത്തിൽ അനുരാഗം കലന്നാലും അറിയു നവക്ക് എത്ര സങ്കടമൊണ്ടോ അതുപോലെ അതായ ലംഘനത്തുങ്കൽ ഈശ്വരനു വ്യസനമുണ്ടായിരിക്കണം. അതു കൊണ്ടു അവരവരുടെ പ്രമാണം കൊണ്ട് അതാതു നങ്ങൾ ധർമ്മമനുഷ്ഠിച്ച് ഒരു ഈശ്വരനെ സന്തോഷിപ്പിക്കുന്നു. എല്ലാ ധമ്മങ്ങളുടേയും പ്രേരകൻ ഈശ്വരനെന്നറി ° ബാലൻ.... അല്ലയോ മാതാവെ ഈശ്വരൻറയും ജനങ്ങള ടേയും പ്രീതി ഉണ്ടാവുന്നതിന്നു ഞാൻ ഉപദേശിക്കേണമെ. നടക്കണമെന്ന് സുമതി വിചാരം, ശോഭനം തന്നെ. വിളിക്കാൻ വിചാ രിച്ചപ്പോൾ വാതിൽ തുറന്നു. വാക്ക്, അല്ലയോ കുമാര! നിനക രു മേൽ വിസ്മരിച്ചു പറഞ്ഞു തരുന്നതിനെത്തന്നെ അല്പം ഞാനും പറയാം. സത്യം, ദയാ, തപസ്സ്, ഷം ഇങ്ങനെ നാലുകൂട്ട ന്ന മനുഷ്യൻ മുഖ്യമായിട്ടുള്ള ഗുണങ്ങൾ. ഇതുകളെക്കൊണ്ട് എ ല്ലാം സ്വന്താഷം വരും. പുത്രൻ സത്യത്തിന്റെ ഗുണം മുമ്പ് അറിഞ്ഞാൽ കൊ നടക്കണമതിന്നൊരു ബാധ ചെയ്താൽ അത്യന്തകോമിനു തിനാലനം മന്നു വന്നുപെടുമെന്നു ധരിക്കുനിത്യം, കുതി... ഈശ്വരൻ സത്യസ്വരൂപനോ അസത്യം പ നായെന്നു ഞാൻ കണ്ടിട്ടില്ലാ. എന്റെ കടക്കാറാ വരുമ്പോൾ ചിലപ്പോൾ അവരോട് ഈയട തരാൻ പ്രയാസമെന്നു പ റയും. അപ്പോൾ എന്നെ നന്ന ബുദ്ധിമുട്ടിക്കും. രണ്ടുദിവസത്തി [ 22 ] മൂന്നാം പുഷ്പം നകം ഭാവു വരുമ്പോൾ വാങ്ങിച്ചുതരാമെന്നും ചിട്ടിരുന്നതു നാ ളെ വാങ്ങിച്ചുതരാമെന്നും മാറ്റം നേരുകേടു പറഞ്ഞാൽ ആന മൊഴിയും നിശ്ചയം തന്നെ. അത്രയുമല്ലാ എന്റെ ത്താവു ക സ്സാക്കി പറഞ്ഞു കൂടക്കൂടെ പണം കൊണ്ടുവരും. നാലുദിവ സം ഞങ്ങൾക്കു സമുദ്ധിതന്നെ. ഇപ്പോഴത്തെ ഗ്രഹപ്പിഴകൊണ്ടു ചങ്ങല കൂട്ടു പോയി. സുമതി.. നിനക്കും അസത്യമായിട്ടു രണ്ട് അവധി കഴിയു മ്പോൾ പോരുകെട്ടവൾ എന്ന പേർ കിട്ടും. ഭർത്താവിന്റെ അടു പിന്നെ നിന്റെ നാലുപുറത്തും പാകുന്ന വർ ധാരാളമായിട്ടു കയ്യിലുള്ള പദാത്ഥവും നിനക്കുമാത്രം തരിക യില്ലാ. നീയതുകളെ കണ്ടും കൊണ്ടു ദാരിദ്ര്യമനുഭവിക്കും. അതു കൊണ്ടു സാനവാക്കിനെ കേൾക്കു. വസ്തുക്കളുണ്ടാകങ്ങൾ മത്സ്യന്മാർ സുഖിന് സത്യമെ ഒന്നൊന്നു പോരാഞ്ഞാൽ മി തന്നെയതൊക്കയും. ദൂരങ്ങളിൽ ചിതറിയുള്ള പദാത്ഥമെല്ലാം നേരേ വരുത്തുവതി നായൊരു നല്ലസൂത്രം നേരെന്നു പതിനു കേടുവരുത്തിയെന്നാൽ ദൂരത്തെറിച്ചു ധനവും ജനവും നശിക്കും. m. മനു ന ാം മാദ്ധ്യായം നാം ശ്ലോകത്തിലെ താല്പാ കേട്ടിരിക്കുന്നു. കള്ളസാക്ഷി കഥിച്ചതിന്നു സഭയിൽ ചെല്ലുമ്പോളേ പൂർണമ ള്ളിൽ സാക്ഷിയിരുന്ന ദൈവമുടനെ പേടിച്ചു ഞെട്ടുന്നുപോൽ എ ല്ലാംതന്നെ സഹിക്കുമീശ്വരനിതൊന്നില്ലെന്നു വന്നീടിനാൽ സ ലോകത്തിലുമോ മാനുമവനുണ്ടാകുന്നു സിത്തിയും. ആദിത്യൻ ഭൂസമുദ്രം പവനനിവർ തനിക്കുള്ള മുഖ്യാധികാരം ദിച്ചിട്ടും നടത്തുന്നിഹ ബഹുയയോ തേവകൂടാതെയിന്നും ദിക്കാതെ മഹാത്മാക്കളുമതി ശുഭമാം നേരുരിച്ചിടേണം മേടിക്കാ നായ് തുടന്നാൽ ശിവശിവളവനം നഷ്ടമാമെത്ര കുതി ചിലപ്പോൾ ആപന്നിവൃത്തിക്കായിട്ടും വലിയ ആ മകളുടെ സേവയ്ക്കും വേണ്ടിയും അസത്യം പറയാതെ കഴിയുന്നതല്ല. നേരുകേടിനും ഞാൻ പ്രമാണം കേട്ടിട്ടുണ്ട്. സുമതി. ഉള്ളതുതന്നെ ഭാഗവതത്തിൽ പറഞ്ഞിട്ടുണ്ട്. [ 23 ] കളിയിൽ പ്രാണരക്ഷയ്ക്കും ഗോബ്രാഹ്മണഹിതത്തിനും വെ ളിക്കും വൃത്തിരക്ഷയും പൊളി നിന്ദിതമല്ലെടോ. എന്ന് ആപത്തുങ്കലേയ്ക്കും മഹാബലിയോടു മ പക്വമായി ശുക്രമഹഷിയുടെ വാക്കുണ്ടെങ്കിലും അതിന്റെ ഫലം വഞ്ചകനി വൃത്തിയാകകൊണ്ട് ഉദ്ദേശം സഭതന്നെ ആകുന്നു. ഉത്തമപ ക്ഷം കേട്ടുകൊൾക. പ്രിയാ പത്രം സത്യം ത്രിഗുണമതു വാക്കും പ്രിയം കൂ ടാതേയും പറകിലറിവുള്ളാതിരസം വിട്ടാലും വെടിയ അതു സത്യത്തെയതിലും ത്രയത്തേയും പോക്കും വചനമതു ലോക അതിനു വിഷം. എന്നാൽ ഈ സത്യം മനോവാക്കായ കമ്മങ്ങളിലും വേണ്ട താകകൊണ്ടു പ്രവർത്തിക്കുന്നതും വിചാരിക്കുന്നതും കൂടി സത്യമായി വേണമെന്നറിയണം. ഇവിടെ ഒരു വാക്കുണ്ട്. നേരെ പുല 8-3000. ബാലൻ.... ഇനി ഭയയുടെ സ്വരൂപം തന്നെ പറഞ്ഞുകേട്ടാൽ കൊള്ളാം. ചിലർ ഉപദ്രവിച്ചാലും ദയാവാന്മാരെന്നു പറയുന്നു. സുമതി... ഇവിടെ സജനവചനം. പരസങ്കടമോചനത്തിനിഹാ തന്നെ ദയയെന്ന മുഖ്യ ധർമ്മം പരപീഡനവൃത്തി നീക്കി നിത്യം പരിതോഷിച്ചുവരിൽ പെ അത്തിരിക്കും. ജഗതാം ഭയന്നൊരന്യമാതാ മതഭേദങ്ങളിലും പ്രസിദ്ധയ ല്ലൊ അതിനെപ്പരിചിൽ ഒരിപ്പവൻ താൻ തൻ പ്രഭുവാ വരണമെന്നും. a അതുകൊണ്ടു പരപീഡയ്യുന്നവരെ ശിക്ഷിക്കുന്നവർ ദ യാവാന്മാർതന്നെ. കുമതി. ചിലരെ ശിക്ഷിക്കുമ്പോൾ അവൻ അവരിൽ നി [ 24 ] ബാലഭൂഷണം ദയനെന്നു നിശ്ചയം വന്നു. ചിലരിൽ ഭയയും ചിലരിൽ നിദ്ദയ പവും ഉള്ളവർ ദയാവാന്മാരെങ്കിൽ മായാപുത്രാദികളായി പലരി ം ചോരന്മാർക്കും മായയുണ്ടാകകൊണ്ടു ദയാലുക്കാതെ ലോക അതിൽ ആരുമില്ലാ. സുമതി വളരെ ഭേദമുണ്ട്. ചോരദ്രവ്യം വിഷംപോലെ അവന്നും അനുഭവിക്കുന്ന ബന്ധുക്കൾക്കും അനമുണ്ടാകുമ്പോൾ ചോരൻ സന്ദം നിദ്ദയനെന്നുതന്നെ പറയാം. ന്നപക്ഷം ഒന്നാമത് ഒരു പാപിയെ ശിക്ഷിച്ചാൽ അനേകം ജന ഞങ്ങൾ രക്ഷപ്പെടുന്നു. അപ്പോൾ ആ പ്രഭുവിന് അനേകം ജന ങ്ങളിൽ ദയയുണ്ടെന്നു സ്പഷ്ടമായല്ലോ. രണ്ടാമത് അറിവില്ലാത്ത തിനാൽ ചെം ചെയ്തുവനെ ശിക്ഷിച്ചു മേൽ വ്യാജമരുതെന്ന അറിവുണ്ടാക്കി അവനേയും രക്ഷപ്പെടുത്തണമെന്നു താലമാക കൊണ്ട് ആ ചോരാദികളിലും പ്രഭുവിന്നു മുഖ്യമായിട്ടു തന്നെ ആകുന്നു. അതുകൊണ്ട് ആരൊ ദുഷ്ടന്മാരിൽ ശിക്ഷ ചെയ്യാത്ത അവർ ചോരാദികൾക്കു കൊടുക്കുന്നതിനാൽ എല്ലാ വരിലും നിയന്മാർ തന്നെ, ശിക്ഷതന്നെ രക്ഷയ്ക്കു രക്ഷയെന്നു വാ രണ്ട്. അതുകൊണ്ടു ഭയയെന്നുള്ള മുഖ്യധാമത്തിന്നു ശരിയാ യിട്ട മറ്റൊന്നുമില്ലാ. അതിനാൽ സജ്ജനം പറയുന്നു. ഭൂതങ്ങളിൽ ദയ വളന്നൊരു ഭൂപവീരൻ ഭൂതൻ കോണി കൊടത്തു വസിച്ചുകൊണ്ട് ചേതം വരുത്തിയുമനേക ഗുണങ്ങൾ ചെയ്തു തസ്സിലേറെ മനുജ സുഖം കൊടുക്കും. m. ഛായയില്ലാത്ത തരുവും ദയയില്ലാത്ത മത്തിനും ഫലമൊട്ടു കൊടുത്താലും വലയ്ക്കും നിത്യതാപനാൽ. - സുമതി.വിചാരം, ഇനി തപസ്സിനു പ്രാധാന്യം പറയണം. അതിനു തപസ്സിന്റെ മഹത്വംകൊണ്ടുതന്നെ ലോകം നടക്കുന്നു എങ്കിലും ഇപ്പോൾ ഒള്ളവക്ക് അതു വളരെ ദുർബ്ബലമാകകൊണ്ടു ഫലം അസ്ഥിരമായിരിക്കുന്നതിനാൽ നിന്റെ വണ്ണം യഥാ 6115 [ 25 ] 65 തമെങ്കിലും ഇവർ അവരുമെന്നു പറയും. അപ്പോൾ അതി ൻ അംഗമായിരിക്കുന്ന ശൌവനവും അതിൻവണ്ണം ത ന്നെ ബോധിക്കയില്ലാ. ബോധം വരാത്ത വാക്കു പറയാതെയിരിക്കു ന്നതുതന്നെ കൊള്ളാം. മനസ്സിലെ പാപമൊഴിച്ചു വെങ്കിലേ ഗുണങ്ങളുള്ളിൽ കയ റി സ്ഥിരപ്പെട്ട തുണികഴുക്കോ യുറച്ചു കാണിലോ പണിപ്പെടു ന്നില്ല നിറങ്ങൾ കോവാൻ വാം,അല്ലാകുമാരാ തപസ്സ് എന്നു പറയുന്ന സമ്പത്തി ന്റെ മഹത്വം ഇത്രയെന്നു പറഞ്ഞുകൂടാ. അതിന്റെ വിസ്താരവും ഇവിടെ യോഗ്യതയില്ലാ. എന്നാൽ ചുരുക്കമായിട്ടു പറയാം. അതാ ആ ജാതിക്കു പാരമ്പര്യമായിട്ടുള്ള പ്രമാണങ്ങളിൽ പറഞ്ഞതു പോലെയുള്ള ദൈവത്തെ സേവിക്കുന്നതുതന്നെ നിവാസമായുള്ള തപസ്സാകുന്നു. ഈ ഈശ്വരൻ തന്നെ അനേകം സ്വരൂപത്തെ ധരിച്ച് അനകം മതം അവക്കനുഗ്രഹവും പ്രത്യേകം കമ്മ ളും കല്പിച്ചുവെന്നു ഞാൻ മുമ്പിൽ പറഞ്ഞല്ലോ. അതുകൊണ്ട് എ ല്ലാവിധത്തിലുള്ള തപസ്സും പരമാത്മാവുങ്കൽ ചേരും. ഇവിടെ സ ജനം പറയുന്നു; ഓരോ രു കുന്നിന്നൊഴിയുന്ന വെള്ളമോരോവിധത്തിൽ പുഴ യോടു ചേടൻ നേരെ പുറപ്പെട്ടു പയോധിയോടെ ചേരുന്നതോ താൽ പുനരില്ല മത്സരം. 2 എന്നാൽ എല്ലാജാതിക്കാരുടേയും ഈശ്വരസേവ ഒരുപോ ലെയെന്നും അപ്പോൾ ബ്രാഹ്മണരെ മറുള്ളവര് ഈശ്വരസേവ ക്കുവേണ്ടി അപേക്ഷിക്കുക വെറുതെ എന്നും ജാതി താരതമ്യമില്ലെ സുമതി അഭിപ്രായമാ ധരിച്ചോ. ആട്ടെ ദൃഷ്ടാന്തമായി ട്ട് ഒന്നു ചോദിക്കാം. ഇവിടെ കായസ്ഥനും അരിവെപ്പുകാരനും ഞാനും ആ തളിക്കുന്നവളും അവരവരുടെ വലകൊണ്ടു ഭത്താ വിനെ സേവിക്കുന്നു. ഭർത്താവിന്ന് എല്ലാവരിലും സന്തോഷവും ഉ ണ്ട്. എങ്കിലും ജാതിയും കമ്മവും ഫലവും ഒരുപോലെ തന്നെയോ? [ 26 ] ബാലഭൂഷണ സുമതി. ഭർത്താവിനെക്കൊണ്ടു വേണ്ടുന്ന കായ്ക്കും സാധിക്കു ന്നതിന് അന്യന്മാർ തളിക്കുന്നവളെ ആശ്രയിക്കുന്നൊണ്ടോ? കുമതി ഇല്ലാ. ഞാൻ കൂടെയൊന്നു ചോദിക്കട്ടെ, എന്നാൽ ഈയാളുകളെത്തന്നെ എജമാനൻ വേലമാറി നിശ്ചയിച്ചാലോ? സുമതി ആരെ എങ്കിലും ആ സ്ഥാനങ്ങളിൽ വരെ ന്നെ അന്യന്മാർ ആശ്രയിക്കണം. അതിനണ്ണം ബ്രാഹ്മണാദി നാലു വങ്ങളെയും അവക്കു പ്രത്യേകം വൃത്തികളേയും കല്പിച്ചി ട്ടുണ്ട്. അതിൽ ബ്രാഹ്മണക്ക് ആത്മമായിട്ടും ശേഷം മൂന്നുവ നത്തിനുവേണ്ടീട്ടും ഈശ്വരസേവാവൃത്തി കല്പിച്ചു. അവക്ക് ഇ നി മാറതുവിധത്തിലെങ്കിലും ഈശ്വരൻ വൃത്തി നിശ്ചയിക്കു മ്പോൾ അതു വിചാരിക്കേണ്ടതാകുന്നു. സാരമുള്ള വചനങ്ങൾ കേൾക്കിലും നീരസാമറിയുന്നു ദു ജ്ജനം ക്ഷീരമൊള്ളൊരകിടിൻ ചുവട്ടിലും ചോരതന്നെ കൊതികി ന്നു കൗതുകം. ഇവിടെ ഒരുവാക്കുണ്ട്. അട്ടക്കു ദുരന്തന്നെ ഇഷ്ട കുമതി. എന്നാൽ അവരവരുടെ അവസ്ഥപോലെ സേവി ച്ചാൽ കൊറെയെങ്കിലും സന്തോഷിപ്പിക്കാമെല്ലോ വേറെ ചെയ്തി സുമതി...സത്യം. അതുതന്നെ ഉത്തമം. ഒരുവിധമെങ്കിലും അ വരവരുടെ നിലവും കൊളവും കാലക്ഷേപത്തിനു മതിയാകുമ്പോൾ സുഖാധിക്യത്തിനുവേണ്ടി നല്ല നിലങ്ങൾ അത്ഥം കൊടുത്തു വാ ങ്ങിക്കയും ദൂരത്തു നദിയിൽ സ്നാനം ചെയ്തയും വേണമെന്നു തോ ന്നതുപോലെ ഈശ്വരപ്രീതികൊണ്ട് ഉൽക്കയധികം വേണ മെന്നപേക്ഷിച്ചു ബ്രാഹ്മണാദികളെക്കൊണ്ടും ഈശ്വരസേവ ചെ യിക്കുന്നു. മതി..ബ്രാഹ്മണാദികൾ സേവിച്ചാൽ ഈശ്വരന് അധി കം പ്രീതിയുണ്ടെന്ന് ആരുപറഞ്ഞു സുമതി..ഓരോ മതത്തിൽ ഓരോ വഴി ഈശ്വരൻ പറഞ്ഞി [ 27 ] അഞ്ചാം പുഷ്പം ട്ടുണ്ടെന്നു ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. നമുക്കു നടത്താനുള്ള വഴി പറഞ്ഞതെന്ന് ഈശ്വരൻ തന്നെ പറഞ്ഞിരിക്കുന്നു. കുമതി--അതെങ്ങിനെ വിശ്വസിക്കാം. സുമതി ഞാൻ ഒരു യുക്തി പറയാം: ബ്രാഹ്മണാദി ചതുര ത്തിൽ വച്ചു ബ്രാഹ്മണരെത്തന്നെ ഒരു ഭാഗമായിട്ടും ശേഷമ ല്ലാപേരെയും കൂട്ടി ഒരുഭാഗവും ഇങ്ങിനെ രണ്ടായി വിഭജിച്ചാൽ മ റമുള്ള വരെക്കാൾ ബ്രാഹ്മണര് എണ്ണം കൊണ്ടും ക്ഷത്രിയ വൈശ്യാദി കളേക്കാൾ ശക്തികൊണ്ടും ദ്രവ്യം കൊണ്ടും കൊറവായിരിക്കുമ്പോൾ ശേഷമെല്ലാപേരും അതിശക്തിമാന്മാരായിരിക്കുന്ന മഹാരാജാക്ക ന്മാരും കൂടെ ബ്രാഹ്മണരെക്കൊണ്ടു വളരെ ദ്രവ്യവ്യയത്തോടുകൂടി ഈശ്വരനെ സേവിപ്പിക്കയും അവരെ മാനിക്കയും അതിനാൽ സി ദ്ധിച്ചിരുന്ന ഫലം യഥാർത്ഥവാദികളായിരിക്കുന്ന പൂർവ്വന്മാർ പറ ഞ്ഞു കേട്ടിരിക്കയും ചെയ്തിരിക്കകൊണ്ടുതന്നെ വിശ്വസിക്കാം. മതി. എന്നാൽ എന്റെ ഭാവിനെ ബന്ധനത്തിനു വിടേണ്ടതിന്ന് അമ്പലത്തിൽ നാലുചക്രം വഴിവാടുകൊടുത്ത് ഒ രു ബ്രാഹ്മണൻ ചോറുകൊടുപ്പിച്ചു. ദക്ഷിണയും ചെയ്തു. ഇന്നത ന്നെ വിടണമെന്നു പറഞ്ഞു, ഒത്താവിനെ പാറാവിലിട്ടവൻ ന ശിക്കുന്നതിന്നു വിചാരിച്ചുംകൊണ്ടു തേവരെ തൊഴുതു. ഇതുവരെ വിട്ടില്ലാ. സുമതി വിചാരിക്കാതെ ചിരിച്ചുപോയി. വാക്ക്, നാലു ക്രം വഴിവാടുകൊടുത്താൽ വിടുമെന്നൊരു പ്രമാണമുണ്ടോ? സുമതി ധവിരോധത്തിനു ദൈവാനുകൂലമില്ലാ. വിചാരം, ഭക്തിവിശ്വാസം കൊണ്ടു വേണ്ടെടുത്തു മുക്തി വിവാദം വ്യ തന്നെ. ആത്മപ്രശംസ ചെയ്താലുമാഭിജാത്യം കഥിക്കിലും സ്വത ജാല ചെയ്താലും യോഗ്യനല്ലെന്നു വന്നുപോം. അതുകൊണ്ട് ഈ ഭാഗം ഇരിക്കട്ടെ. സാമാന്യ തപസ്സു പറ യാം. വാക്ക്, ശരീരംകൊണ്ടും വാക്കുകൊണ്ടും മനസ്സുകൊണ്ടും ഉള്ള തപസ്സിന്റെ ലക്ഷണം ഒരു മഹാത്മാ പറഞ്ഞിട്ടുള്ള ശ്ലോകങ്ങൾ കേട്ടുകൊൾക. [ 28 ] 20 ബാലഭക്ഷണം ദേവ വിഗുരു സഞ്ജന പൂജാ ദേഹശുദ്ധി വഴിയായ നടപ്പും ബ്രഹ്മചര്യവുമഹിംസനശീലം ബ്രഹ്മനിഷ്ഠനു ശരീരത് ആക്കും ദുഃഖം വരുത്താത്ത വാക്കു സത്യം ഹിതം പ്രിയം ഒ ക്കും നേരം പാറശീലം വാക്കിനുള്ളതപസ്സിവ. പഞ്ചേന്ദ്രിയങ്ങൾ മത്സരമെന്നിയാറിൽ കൊണ്ടാതുറിച്ചു ദയയും തെളിവും കലന്നു വാരിക്കയും ജനഹിതത്തിനു ദൈവ തത്വസത്തിനു ജോഷി മാനസം c) ഇങ്ങിനെ മൂന്നുവിധത്തിൽ നിവാരമായ തപസ്സുള്ളതിനു വിശേഷംകൊണ്ടു സകലാഭീറും കയ്യിൽ തന്നെ. ഇങ്ങനെ ഉ പുണ്യംതന്നെ യസ്സിനു കാരണം. ഇതിന്നു താഹരിയു ടെ ശ്ലോകങ്ങൾക്കു ഭാഷാ ശ്ലോകങ്ങൾ കേൾക്കുക. സൌന്ദ്യവും സകലവിയുമാഭിജാത്യം നന്നായീല മ നീകൃപാവിശേഷം ഒന്നിനുമില്ലൊരു ഫലം നിജപൂവണ ന്ന ഫലിക്കുമതുനാളിൽ മരങ്ങൾപോലെ. കാട്ടിൽ ഗമിക്കിലുമവന്നൊരു നല്ലവീടു കാട്ടിക്കൊടുക്കുക പുണ്യവിശേഷമപ്പോൾ വെട്ടുന്നെടുത്തു നിധികിട്ടുമവന്നു ഒരു കൂട്ട ങ്ങളായിവരുമുള്ള ജനങ്ങളെല്ലാം. modo. വിചാരം, ഇനി മൌലാമെന്നു പറയുന്ന പാടത്തെ കുറഞ്ഞൊന്നു കോശം! അതു തപസ്സിന്നു മുഖ്യമായും സഹായിയാകുന്നു. മനസ്സും ക്രിയ കാറും ധനവും പുണ്യാണി ശുദ്ധങ്ങ ളെങ്കിൽ ഫലവും സിദ്ധമാമെന്നു നിശ്ചയം. മനുസ്മൃതിയിൽ ചെന്നും അദ്ധ്യായത്തിൽ നൂറ്റമ്പതാം ശ്ലോകം തുടങ്ങിപ്പറഞ്ഞതിന്റെ അഭിപ്രായം. ജ്ഞാനം ശുദ്ധി മനസ്സിനും ക്രിയകളിൽ ശുദ്ധിക്കും ഭക്തിക മം കാവിന്നു തപസ്സു ശുദ്ധി ധനരും നായാട്ടി മരം ? [ 29 ] പാഗ്നിജലാവിപ്രമനു ഗവ്യം കാലകങ്ങളും ശുദ്ധിക്കായി വി ധിച്ചു സജ്ജനമതിൽ ശ്രദ്ധിച്ചിടുന്നിപ്പഴം. ത്താലെല്ലാശുദ്ധിയെക്കാളശുദ്ധി വലിപ്പമാ Q. കൊ ത്തിൽ ശുദ്ധിയില്ലാഞ്ഞാൽ മാന്യദ്ധികൾ. അതു കൊണ്ടു ഹാവയവാദികൾ മണ്ണുകൊണ്ടും ണ്ടും ധാന്യാദികൾ അവായുക്കളെക്കൊണ്ടും സുവാദികൾ താ ഗ്നിയെകൊണ്ടും ആശൌചാദികൾ കാലം കൊണ്ടും ബ്രാഹ്മണരു ടെ മന്ത്രം പഞ്ചഗവ്യം പ്രായശ്ചിത്താരികല്പം ഇങ്ങനെ ഇതുകളെ ക്കൊണ്ടും ശുദ്ധിവരുത്തുന്നു. കുതി.... എന്നാൽ നിങ്ങൾ മുമ്പിൽ പറഞ്ഞ നാലംഗങ്ങളും തികഞ്ഞിട്ടുള്ള തപസ്സിപ്പുണ്ടാ ° corn മതി..എന്നാലതു പറയണ്ട. നിങ്ങൾ ധനത്തിനു ശുദ്ധി യുണ്ടെങ്കിലെ ഫലമൊള്ളു വെന്നു പറഞ്ഞല്ലൊ. അന്യായമായിട്ടു സമ്പാദിച്ച ദ്രവ്യം കൊണ്ടു സദ്യ കഴിച്ചാൽ എല്ലാവക്കും തൃപ്തിയാ യിട്ടു സന്തോഷമുണ്ടാക്കുന്നില്ലയോ? ആവക കൊണ്ടു ഹോമി ച്ചാൽ അഗ്നി ജ്വലിക്കുന്നില്ലയോ? അതിനും പണം ലോ ഷ്ടമായിട്ടു കാണുമ്പോൾ ഫലമില്ലെന്ന് എങ്ങിനെ പറയാം. സുമതി ഒരു വ്യാജദ്രവ്യം സമ്മാനം കൊടുക്കുന്നതിനായി ത്രാസിൽ നിർത്തി പെട്ടിയിൽ വച്ചു കൊടുത്തയച്ചാൽ ത്രാസിനും പെട്ടിക്കും കൊണ്ടുപോകുന്നവനും ശുദ്ധ്യത്തേക്കാൾ റിഞ്ഞുകൂടായെങ്കിലും വ്യാജദ്രവ്യമെന്ന് അറിയുന്നവൻ ഈ ദ്രവ ത്തെ വർജിക്കുമല്ലോ. അതിനും സർവ്വസാക്ഷികളായിരിക്കുന്ന ദേവകൾ ശുദ്ധിയില്ലാത്ത ദ്രവ്യമെന്നറിഞ്ഞു തങ്ങളുടെ അംശ സ്വീകരിക്കാത്തതിനാൽ നിലമെന്നു പറഞ്ഞു. മതി. ആട്ടെ എന്നാൽ പ്രായശ്ചിത്തമെന്ന ഒരു കൌശ ലമാണെന്നു പറഞ്ഞല്ലോ. അതുകൊണ്ടു ബോധിച്ചതുപോലെ ചെയ്യാം; ഒടുക്കം സവ്. പ്രായശ്ചിത്തം ചെയ്താൽ മതിയല്ലോ. സുമതി. ഞാൻ ഒരു ദൃഷ്ടാന്തം പറയാം. ഇവിടെ ജനങ്ങൾ അല്പങ്ങളായ ചില അപരാധങ്ങൾ വളരെ ചെയ്താലും വലിയ [ 30 ] 22 ബാലഭൂഷണം അപരാധം ഒന്ന് അറിയാതെ ഒരിക്കൽ ചെയ്തു പോയാലും ന്യായ സ്ഥലത്തു മാറ്റും പിഴയും ചെയ്താൽ ഒതുങ്ങും; അതിൽ അധിക മായാൽ ശരിയെ ശിക്ഷതന്നെ അനുഭവിക്കുന്നില്ലയൊ? അതി തന്നെ അല്പപാവങ്ങൾക്കു പ്രായശ്ചിത്തം ഫലിക്കും, പാപ മധികമായാൽ നരകം തന്നെ അനുഭവിക്കണം. സജനവചനം: തങ്ങളായ ദുരിതങ്ങള് നമൊന്നും കല്പിച്ചിടും പ്രതിവിധി ക്രിയകൊണ്ടു നീങ്ങും എപ്പോഴുമോയൊടു ചെയ്യു മഘങ്ങളെല്ലാം തീർക്കാൻ പ്രതിക്രിയ നിനയ്ക്കിലതന്ത്രമൌഢ്യം. കുമതി. ന്യായസ്ഥലത്തുന്നു പ്രത്യക്ഷമായിട്ടുള്ള ശിക്ഷ ചെ യ്യുന്നതു കണ്ടനുഭവമുണ്ട്. ദേഹത്തിനു പോയ ജീവനു നരകമാ ണ്ടെന്നും മറ്റും ഒരുത്തനുപോലും അനുഭവമില്ലാ. ആ പഴങ്കഥയും അനുഭവവും കൂട്ടിപ്പറഞ്ഞാൽ ബോധിക്കുമൊ? സുമതി. ദേഹത്തീന്നു പോയ ജീവൻ ഫലം ബോധിക്കു ന്നവർ ബോധിക്കട്ടെ; എല്ലാവരും ബോധിക്കയില്ലെന്ന് ഇനിക്കും പക്ഷം തന്നെ, ഒരു വലിയ ആളും പറഞ്ഞിട്ടുണ്ട്. അവ്യക്തമായി ജനനത്തിനു പുറമെല്ലാം വ്യക്തം ജനിച്ചതി നുമേലറിയാനേകം ദേഹം വെടിഞ്ഞതിനു മേലു മറിഞ്ഞുകൂടാ ദേ ഹിക്കു സംഗതിയതിന്നു വിഷാദമെന്ത്. Ⓡ എന്നുണ്ട്. ലോകത്തിൽ കാണുന്നവർ എല്ലാം പാപപുണ ഫലങ്ങളെ അനുഭവിക്കുന്നവരുതന്നെ. അതിൽ പുണ്യത്തിന്റെ ഫലം മുമ്പിൽ പറഞ്ഞിട്ടുണ്ടല്ലോ. അതിനണ്ണം പാപത്തിന്റെ ഫ ലാപ്പം പറയാം. ഈ ലോകത്തിൽ മനുഷ്യർ സുഖത്തിനുതന്നെ പ്ര യത്നം ചെയ്യുമ്പോൾ വിപരീതമായി ചലക്ക് അനേകദുഃഖം സം ഭവിക്കുന്നു. അതു പാപഫലമെന്നറി. അത്രയുമല്ലാ, ദാരിദ്ര്യം കൊണ്ടും മഹാവ്യാധി കൊണ്ടും മനുഷാപദ്രവം കൊണ്ടും അന കം നരകങ്ങൾ ഇവിടെ അനുഭവിക്കുന്നു. അതുകണ്ടാൽ പ്രായശ്ചി ം കൊണ്ടു നിവൃത്തി വരാത്ത പാപത്തിന്റെ ഫലമായ നരകമി വിടെത്തന്നെ അനുഭവിക്കുമെന്നറിക തൃതീയസന്ധത്തിൽ പറ ഞ്ഞിട്ടുമുണ്ട്. [ 31 ] ഏഴാം പുഷ ഇാണിയിൽ തന്നെ ഭവിക്കുമെന്ന പക്ഷം വിലക്കും നാ കം സുരത്വവും സൂക്ഷിച്ചു പറഞ്ഞാൽ പെരുതായ യാത്ര രാശിക്കാരി യാമിഹ കാണുമെപ്പഴും. ഇവിടെ ഒരു വാക്കുണ്ട്. പരിശുദ്ധിയുണ്ടെങ്കിലഭിവൃദ്ധിയു ആചാരം. ബാലൻ... ധത്തിന്നു നാലംഗങ്ങൾ പറഞ്ഞതിൽ ഒടുക്ക ത്തേത് എന്നും അനേകപക്ഷമുണ്ടാകുകൊണ്ടു പലവിധത്തിൽ സ ജനങ്ങൾ ആ പരിക്കുന്നു. അതിന്നു കാരണമെന്തെന്നറിഞ്ഞാൽ കൊള്ളാം. വിവരം ചില പൂർവ്വശിഖാ ചിലക്കു പിന്നിൽ ശിഖാ ചില സ്നാനശുദ്ധിയും ചിക്കു വസ്ത്രശുദ്ധിയും ചില തിഥി ശ്രാദ്ധവും ചില നക്ഷത്രാദ്ധവും ഇങ്ങനെ ഭേദങ്ങൾ ഭവി കുമതി... അതു ഞാൻ തന്നെ പറയാം. സാ മുള്ളവർ ആവശ്യം പോലെ കായം നടത്തും; അപ്പോൾ പലവിധമായിരിക്കും. Q. സുമതി. അങ്ങനെ അല്ല. മനുഷ്യ ഗുണപ്പെടാനുള്ള വ ഴികൾ പലതും ഈശ്വരകല്പിതങ്ങളായിട്ടുണ്ട്. അതിൽ ഓരോന്നി നെ ഓരോ വലിയ ആളുകൾ വിസ്മരിച്ചു സാധിച്ചിരിക്കുന്നു; അ വരുടെ പക്വവിധത്തിൽ ഒള്ള പക്ഷങ്ങളും ഓരോ സ്മൃതികളിൽ സംഗ്രഹിച്ചിരിക്കുന്നതുതന്നെ ആകുന്നു. ആ വലിയ ആളുകളുടെ ശിഷ്യപ്രശിഷ്യപാരമ്പയാണ് ചില ദേശങ്ങളിലും ചില കലങ്ങ ളിലും നടന്നുവരുന്നതു ആചാരമെന്നു പറയും. അതു മുഖ്യമായു ള്ള ധമെന്നു സർവ്വസജ്ജനസമ്മതം തന്നെ. മനുസ്മൃതിയിൽ രം അദ്ധ്യായത്തിൽ നാം ശ്ലോകത്തിന്റെ ഭാഷാവാകം. ആചാരം വലുതായ സതിനെ രക്ഷിക്കണം സഭാ നായുസ്സുമടി സന്തതികളും വാടാത്തൊരാശയവും സാധി [ 32 ] 200 ബാലഭൂഷണം കാമതിനാലെപ്പുതുമല്ലോ.ചാരണഹോ ബാധിച്ചീടില ലങ്ങളുടനേ താനേ നടിക്കും ക്രമാൽ. ഭാഷാ മനുസ്മൃതി ഒന്നാം അദ്ധ്യായത്തിൽ 10-ാം ശ്ലോകത്തിന്റെ 2 അനക്കങ്ങൾ നടത്തിയാലുമാചാരമില്ലാത്തവനൊക്കെ നിഷ്ഫലം ആചാരവാൻ ചെയ്തൊരു ധമ്മമമെന്നാകിലും തൽ ഫലമോ വന്നിട്ടും. 2. ദൃഷ്ടാന്തം, മയ്യാദയില്ലാത്തവൻ ആ യത്നങ്ങൾ ചെയ്യാ ലും ജനങ്ങൾ വിശ്വസിച്ചു കൊടുക്കിയില്ലല്ലൊ. മയ്യാദക്കാരനെ ങ്കിൽ അല്പം അഭിപ്രായപ്പെട്ടാൽ അവർ കഴിയുന്നതൊക്കെ കൊ ന്നു എന്നു മെല്ലോ. ഈശ്വരന്മാക്ക് ലൗകികമായാ ക്കാൾ ആചാരമാം മുഖ്യമെന്നു പ്രമാണസമ്മതം. അതു കൊണ്ടു. സ്വജനങ്ങൾ അനേകവിധമെങ്കിലും പാചാരത്തെ ന്നെ നടത്തുന്നു. മനുസ്മൃതിയിൽ വന്നും അദ്ധ്യായത്തിൽ രാം ശ്ലോകത്തിനും ര-ാം അധ്യായത്തിൽ താം താരത്തിനും ഭാഷ ജാതിശകലസംഘമെന്നതിൽ നാമായ് സുമി മാരി ച്ചതും ആഗമതികൾ ചൊന്നതും മാനാചരിക്കുക ശുഭാഭി 05. m. ഇവിടെ ഒരു വാണ്ട്. നെലക്കുനിന്നാൽ മലക്കു തുല്യം. ബാലൻ..... ഞാൻ ബാത്തുങ്കൽ നടക്കേണ്ട ശ്രമം കേൾക ൻ ആഗ്രഹിക്കുന്നു. മതി. സന്തോഷത്തോടുകൂടി പറയുന്നു: വിദ്യാഭ്യാസം ത എന്നെ ബാലന്നു മുഖ്യമായി വേണ്ടുന്നത്, അതു ബഹുമാനഹേതു J [ 33 ] 128 ബല് വിയെന്നു പറയുന്നതിന്റെ അതാകുന്നു. സുമതി എല്ലാ വസ്തുകളിലും വിവരമായും യാതമായും ള്ള അറിവിനെ വിഷയം പറയുന്നു. കുമതി ലോകത്തിൽ എല്ലാം അറിഞ്ഞവരും ഒന്നും അറിയാ വരും ഇല്ലെന്നു പ്രസിദ്ധ മെല്ലോ. അപ്പോൾ അതാത് അറി ഞ്ഞിരിക്കുന്നവർ അതാതു വിദ്വാന്മാരെന്നു വന്നു; എന്നാൽ പ പീഡാമാറ്റം തുടങ്ങി വഷളത്തരങ്ങൾ അറിഞ്ഞിരിക്കുന്നവരും വ പാന്മാരെന്നും അതിൽ പലതും അറിഞ്ഞവൻ വലിയ വിദ്യാ BYǝ സുമതി അസാരം ഭേദമാണ്ട്, സന്മാർഗ്ഗത്തിലും ദുമ്മാ ത്തിലും സ്വരൂപജ്ഞാനത്തെ അറിവെന്നു പറയുന്നു എങ്കിലും മാഗദോഷത്തെ അറിഞ്ഞു ത്യജിച്ചു സർവരക്കായിട്ടു സന്മാർ ഉറപ്പിക്കുന്നതിന്നു ഓരോ ബുദ്ധിമാന്മാർ പരിശോധിച്ചു വച്ച രിക്കുന്നതുകളുടെ അറിവിനെ വിദ്യയെന്നു മുഖ്യമായി പറയുന്നു. അതു കളിൽ വച്ചു സകല വിദ്യകളേയും ഗ്രഹിക്കുന്നതിനും ഗ്രഹി പ്പിക്കുന്നതിന്നും വാക്കു വേണ്ടതാകകൊണ്ടും വാക്കിന്റെ പരിക്കാ രസാധനമായ വ്യാകരണശാസ്ത്രവും സകല ജീവരക്ഷയും മു സാധനമായ വൈദ്യശാസ്ത്രവും സകല കാരങ്ങൾക്കും കാലവി ഗം ആവശ്യമാകകൊണ്ടു ഭൂതഭവിഷ്യൽ കാലജ്ഞാനസധനമായി രിക്കുന്ന ജ്യോതിശ്ശാസ്ത്രവും ജനങ്ങളുടേയും മറ്റ് ശാസ്ത്രങ്ങളുടേയു രക്ഷാകരമായിരിക്കുന്ന നീതിശാസ്ത്രവും ഇങ്ങനെ പ്രധാനപ്പെട്ട രിക്കുന്ന ചില ശാസ്ത്രങ്ങളുടെ അറിവിനെ വിദ്യകളെന്നും മു ള്ള കലാവിദ്യകളെന്നും പറയുന്നു. വിദ്യകളിൽ പ്രശസ്തപരി യമൊള്ള വൻ വിദ്വാൻ എന്നു പറയപ്പെടുന്നു. അതിന്റെ നം ഹരിയുടെ ശ്ലോകത്തിന്റെ ഭാഷാശ്ലോകം നോക്കുക. പോരെന്നു വേണ്ട രിപുവും കളയുന്നതല്ല ദൂരത്തു പോകില നാലൊരു ഭാരമില്ല വാരിക്കൊടുത്തിലധികം പെരുകുന്നു നിത്യം വി സാധനത്തിനു ഗുണം പറയാവതല്ല. Q ഭൂഷണങ്ങളധികം ധരിക്കിലും ഭോഷനെങ്കില ഹാസകാര 4 * [ 34 ] 2m ബാലഭൂഷണം ണം ദോഷഹീന ബഹു വിദ്യരുകിൽ ഭൂഷണത്തിനു മവൻ കണ്ണിനും പിടിപെടാത്തവയെല്ലാമെണ്ണിയെണ്ണി വിവരത്തോ ടു ചിതോരു നിണ്ണയിച്ചതിനു നല്ലൊരു ശാസ്ത്രം കണ്ണടുത്തു തെളിയാ ബുദ്ധിക്കു ജാഡ്യമൊഴിയും പരിശോഷമേയം വദ്ധിച്ചകത്തി വിശദം ധരയിൽ പരക്കും മാനിക്കുമേറെയറിയുള്ള ജനങ്ങളെങ്ങും നാനാധനം സുലഭമാറിലുള്ളവന്ന്. ഇങ്ങനെ ഗുണമൊള്ള വിദ്യയുടെ ഗുണം ബാലന് ബാ ത്തുങ്കൽ അറിഞ്ഞുകൂടാ. അപ്പോൾ സാധിക്കേണ്ടതാക കൊണ്ട് അഭ്യസിപ്പിക്കാഞ്ഞാൽ മാതാപിതാക്കന്മാർക്കും അപവാദം വരുന്നു. ശത്രുക്കൾ തന്നെ ജനനീ ജനകാദിയെല്ലാം പുത്രന്നു വിദ്യ വ ടിവോടു കൊടുത്തിടാഞ്ഞാൽ ഇഷ്ടത്തിനി കളിയെന്നിവയേറി യെന്നാൽ കഷ്ണം ചെയ്യരുത്തനുഭവിക്കുമവൻ നിമിത്തം. മതി. വിചാരം, ഇതു പരമാം തന്നെ. എന്റെ വൻ കിട്ടിയതൊക്കെ തിന്നും. നന്നെ വർത്തിക്കിക്കിൽ ഇനിക്കും അമ്മക്കും വലിയ മണ്ഡ തന്നെ കളിയുടെ വിഷം കൊ ണ്ടു പടിക്കകത്തു വരുന്നവരൊക്കെയും പേടിക്കും. ഒരുസമയം ചെറുക്കൻ കുളികൊണ്ട് അവർ കോപിച്ചെങ്കിൽ അവരെ ന്നെ കുറാക്കാരാക്കുന്നതിന്നു ഞാനും അമ്മയും സഹായിക്കും. അ വൻ തെറം വിചാരിച്ചാൽ അതിശയം തന്നെ. കഞ്ഞിയിരുന്ന പാത്രം നക്കിയ പശുക്കുട്ടിയുടെ കണ്ണു ക്ഷണം കൊണ്ടു കുതിക യ്തു. ഈയിടെ ഗ്രഹണി വടിച്ചു വയറ്റിൽ നീരും വന്ന് ഉ കൊണ്ടപ്പോൾ ഒരു കണ്ണുപോയി എങ്കിലും പൊറത്തു സഞ്ചരി ചുവന്നാൽ പൊറത്തു വടുകുകാണാം നിശ്ചയം. ഇവിടെത്തന്നെ താമസിപ്പിച്ചാൽ ഞങ്ങളുടെ പോത്തും വടുക്കുവരുത്തും. അതുകൊ ണ്ടു ഞങ്ങൾ ചെറുക്കൻ നിമിത്തം വളരെ കഷ്ടം അനുഭവിക്കു ന്നു. എന്നാൽ ഈ അവമാനം ഇവരോടു പറയണ്ടാ. വേറെ ഒ ചോദിക്കാനുണ്ട്. വാക്ക്, സുഖദുഃഖങ്ങൾക്കു പു [ 35 ] എട്ടാം പുഷം 39 പാപങ്ങൾ കാരണമെന്നു നിങ്ങൾ മൂന്നാം പ്രസംഗത്തിൽ പ ഞ്ഞുവല്ലോ. എന്നാൽ പുണ്യം കൊണ്ടു ഭാഗ്യമുള്ളവനു യോഗ്യ തയുണ്ടായിക്കൊള്ളും അതില്ലാത്തവനെ എത്ര അഭ്യസിപ്പിച്ചാലും ഫലമില്ലാ. പിന്നെ എന്തിനു കുഞ്ഞുങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നു സുമതി അനേകം കാരണങ്ങൾ കൂടിയ ഒരു കായം സാ ധിക്കും. ദൃഷ്ടാന്തം: ഒരാഭരണം ഉണ്ടാക്കുന്നവന്നു മുഖ്യമായ സാധ നം സ്വണ്ണം തന്നെ. അതുകൂടാതെ തീരുന്നതല്ലെങ്കിലും പണി യിക്കേണ്ടതിന്ന് ഇച്ഛയും പണിക്കാരനും സാമാനങ്ങളും വേലയും തീരാൻ മാത്രം വേണ്ടുന്ന കാലവും കൂടിയേ തീരൂ. അതിനണ്ണം പുണ്യമെന്നു പറയുന്നതു സുഖത്തിനു മുഖ്യസാധനമാകുന്നു. അ ഭാസം ആശ്രയം വ്യാപാരങ്ങളിൽ സത്യസ്ഥിതി ജനരഞ്ജനം മുത ലായ സഹായം കൂടുമ്പോൾ നന്നെ പ്രകാശിച്ചു. ഫലിക്കും. ണം കുറഞ്ഞവന്നു മാര സാധനം വളരെ ഉണ്ടായാലും നന്ന പ്രകാശിക്കയില്ലാ. കുമതി....പുണ്യത്തിനു ഫലമുണ്ടെങ്കിൽ അതിന്റെ ശക്തി കൊണ്ടു താനേ പഠിക്കണമെന്നു തോന്നട്ടെ. സുമതി അതു തന്നെ. പാപശക്തികൊണ്ടു താനേ വ രുന്ന ആപത്തുങ്കൽ എന്നെ തടുത്താലും എങ്ങിനെ നിൽക്കു ന്നില്ല, അതിന്മണ്ണം ഏറെ പുണ്യ വിശേഷമുണ്ടെങ്കിൽ അനേക വിഘ്നങ്ങളെ തടുത്തു ബാലന്നു താനെ അഭ്യാസത്തിനു മനസ്സ രും; അഭ്യസിച്ചില്ലെങ്കിൽ ആഭാസയോഗ്യത കൊണ്ട് അനേകാ ഗ്യം വരും. അതു മായി കാണുന്നില്ലയോ? അപ്രകാരം സ്വ ണ്ണവും അതു പണിചെയ്യിക്കുന്നതിന്നു വേണ്ട ശമ്പളക്കാരും കൂടി യുള്ളടത്തു നായകൻ കുളിച്ചിരുന്നാലും ശമ്പളക്കാരൻ വല യിച്ചു സമയത്ത് അലങ്കരിപ്പിക്കുന്നു. അങ്ങനെ ചില രാജസ്ഥ ലങ്ങളിൽ കാണുന്നതിനെ വിചാരിച്ചു മറ്റുള്ളവർ കളിക്കാറുണ്ടോ? മതി..എന്നാൽ സമ്പാദിച്ച പുണ്യത്തിനു ശക്തിയുണ്ട ങ്കിൽ എങ്ങിനെയെങ്കിലും ഫലം കൊടുക്കേണ്ടയോ? 3m സുമതി ഒരുത്തൻ ആഭരണത്തിനു കുറെ സ്വത്ത് സമ്പാദി ച്ചുവച്ചാൽ പിന്നെ അവന്നു ദുസ്സാസനം കൊണ്ടു കടം വന്നാൽ [ 36 ] 02.05 അതിന്റെ നിവൃത്തിക്ക് ഉപയോഗിക്കുന്നു. അതിനും ഭാ സംകൊണ്ട് അവിവേകിയായിരിന്നാൽ സമ്പാദിക്കുന്ന ത്തെ ആ പുണ്യം ലഘുവാക്കി ചെയ്യും. അപ്പോൾ കൃത കൃത്യമാ യി പുണ്യം നശിക്കും. അല്ലെങ്കിൽ അനുഭവപ്രയത്നത്തിൽ എ ലിക്കും. സുഹൃത്തങ്ങൾ ഫലിക്കാതെ പെട്ടു പോകയില്ല. A 6) അതുകൊണ്ട് അത്യൽ കട പാപങ്ങൾ കൂടാതെ മ വൃത്തികളായിരിക്കുന്ന ജനങ്ങൾ തന്നെ ഭൂമിയിൽ അധികമുണ്ടാ കുന്നു. വിധിച്ചവയ്ക്കും ന്യായമായ പ്രയത്നവും ഒരു പുണ്യമാക കൊണ്ട് അതു പൂർവ്വപുണ്യത്തെ വദ്ധിപ്പിച്ചു സുഖപ്പെടുത്തുമെന്ന ഉത്സാഹമൊള്ള പുരുഷന്നു സുഖം ലഭിക്കും ദൈവത്തിനെ പഴി വൃഥാ പറയും ജഡന്മാർ ദൈവത്തിലാദരവുചെയ്തുതുട കൊണ്ടാൽ സർവ്വം ലഭിക്കുമുരടം ലഭിയായിലെന്ത് ഉദ്യമം കൊണ്ടു സിദ്ധിക്കും വിദ്യാമാനധനാദികൾ ഉറങ്ങും സിംഹവക്ത്രത്തിലിറങ്ങുന്നില്ല വാരണം. ചേരുന്ന വിദ്യകൾ പഠിച്ചതിനാ ടന്നാൽ പാരം വിരോധമി വാവ ധരിച്ചിടേണം ഒരാൽ ഭയം ദുരഭിമാനമുറക്കുമേറ്റം നാരില യം മടി മനസ്സിലസാദ്ധ്യചിന്താ. 50 അതുകൊണ്ടു ഈ ദോഷങ്ങൾ കൂടാതെ വിദ്യകളെ ലഭിക്ക ണം. ഇവിടെ ഒരു വാക്കുണ്ട്. താൻ പാതി ദൈവം പാതി. -- ബാലൻ അല്ലയോ മാതാവേ! ഭക്ഷണചാപല്യം ദുഃഖകാര ണമെന്നു പറഞ്ഞല്ലോ എന്നാൽ വേണ്ടുന്ന ക്രമം പറഞ്ഞാലും. [ 37 ] ഒമ്പതാം പു 2.19 സുമതി. സകലങ്ങളുടേയും ആദ്യസാധനമായിരിക്കുന്ന ശരീരത്തെ രക്ഷിക്കേണ്ട ക്രമം എല്ലാവരും അറിയേണ്ടതാകുന്നു. ഇപ്പോൾ ഭക്ഷണപ്രസ്താപത്തുകൽ നമ്മുടെ വൈദ്യൻ പറഞ്ഞ റിഞ്ഞിരിക്കുന്ന ദിനചയെ ചുരുക്കിപ്പറയാം. ജന്മത്തിനു ള്ളാരു മഹാഫലങ്ങൾ ധാ സൌഖ്യാനു വങ്ങളെല്ലാ ആദ്യായം മൂന്നിനുമിന്നു ദേഹം വൈരാഗമാലാ അഞ്ചു നാഴിക വെളുപ്പിനുന്നും പഞ്ചശുദ്ധി പരിചോടു ക ഴിച്ചും കിഞ്ചിദീശ്വരഗുണങ്ങൾ നിനച്ചും ത്വരിത്രഗുണമോ ക നിത്യം. ബാലൻ വിചാരം, മലാശയം മൂത്രാശയം മുഖം കയ്യ് കാ ല് ഇതുകൾ ശുദ്ധമായിരിക്കണമെന്നു പറയാറുണ്ട്. അതായിരി ക്കും പഞ്ചശുദ്ധിയെന്നു പറഞ്ഞത്. ആയവ്യയങ്ങളും ദേശകാലാവസ്ഥാ സ്വശക്തിയും ബന്ധുക തൃക്കളും തന്റെ ഗുണവും നിത്യമാക്കണം. (എന്നും) ഉദിച്ചിട്ടമിക്കുമ്പോൾ പകലങ്ങു കഴിഞ്ഞുപോം അതി കാന്തപുണ്യം സമ്പാദിച്ചെന്നുമാക്കണം. എന്നും അമ്മ പറിപ്പിച്ചിട്ടുണ്ട്. തൻ ചരിത്രമെന്നു പറയു ന്നത് അതായിരിക്കും. കുമതി സൌഖ്യത്തിനുള്ള ദിനചയിൽ അഞ്ചുനാഴിക വെളുപ്പിനെഴിക്കണമെന്നു പറഞ്ഞതു വലിയ ദുഃഖമെന്നു നിത്യാ നുഭവംതന്നെ, അനുഭവത്തിനു വിരോധമായ പ്രമാണത്തെ വിശ സിച്ചുകൂടാ. ഇനിക്കു മാത്രവുമല്ലാ എന്റെ വീട്ടിലെല്ലാവരുമങ്ങി തന്നെ. അപ്പോൾ ഉണന്നിട്ടുള്ള ദുഃഖം സഹിച്ചിട്ടു മറെറാരു സുഖത്തെയും ലഭിക്കണമെന്നില്ല. ഞാനൊരു വരുമാനം പറ യാം. ഒരിക്കൽ അടുത്ത വീട്ടിലെ കിഴവി മാഘധാനം ചെയ്താൽ സ്വത്തിൽ ചെന്നു കല്പവൃക്ഷ കുസുമങ്ങളെക്കൊണ്ട് അലങ്കരിച്ചു ഭാരാത്താക്കന്മാരുകൂടി ബഹു സൗഖ്യമായിരിക്കാൻ എടവരും. അതുകൊണ്ടു നിങ്ങൾ മാഘസ്നാനം ചെയ്യണമെന്ന് എന്നോടു 5 * [ 38 ] 80.0 ബാലഭൂഷണം പറഞ്ഞു. ആ വിവരം ഞാൻ ഭർത്താവിനോടു പറഞ്ഞപ്പോൾ ഭ താര നമ്മൾക്കു സൌഖ്യം പരിപൂർണ്ണമായിരിക്കുന്നു. കാല ഈ പ്രഭാതത്തിലും സൌഖ്യം വിട്ട തണുപ്പിൽ മുങ്ങി വി പിന്നെ സ്വസൌഖ്യമുണ്ടെന്നു വിശസിക്കുന്നതു മാ എന്നെയെന്നു പറഞ്ഞു. അതു ശരിയാകകൊണ്ട് അതുപോ ലെ പ്രതത്തിലെ ഉറക്കം ഉപേക്ഷിച്ചു പിന്നെ സുഖിക്കാണ് ന്നു പറയുന്നതു ശരിയല്ല. സുമതി. വിചാരം, അഗതികളായിരിക്കുന്ന ഇവർ പരിപ്പ സൌഖ്യമെന്നു പറയുന്നതു മായാവിശേഷതന്നെ. തൃതീയ സന്ധത്തിൽ കേട്ടിട്ടുണ്ട്. ജന്തുക്കളിന്നു ഭവബന്ധനമോ ജന്മമെന്തെങ്കിലും ഗുണമ തിന്നധികം നിറച്ച് സന്തോഷമാടത്തിലുള്ള സുഖാനുഭോഗം സ സിച്ചിടുന്നു പുനരില്ല വിരക്തിയൊട്ടും. ® സ്നേഹം വളന്നു നരകത്തിലിരി വന്നും ദേഹം ത്യജിതിനു സങ്കടമേറെയുണ്ട്, മോഹാന്ധകാരമൊരു ദേഹമിതമായ മോഹാ മദ്യമെന്നു പറയുന്നു മഹാജനങ്ങൾ. വാ, മനുഷ്യർക്കു ചിലതു സ്വഭാവേന സുഖകരങ്ങളായിട്ടും ചിലതു ശീലിക്കുകൊണ്ടു സുഖമെന്നു തോന്നുന്നതുമുണ്ടെന്നറി ഇവിടെ പ്രഭാതത്തിങ്കലെ നിദ്രാസുഖം ശീലിക്കകൊണ്ടു തോന്നുന്ന തെറിച്ചു. ദേഹത്തിന്നു ശ്രമം തീക്കാൻ പതിനഞ്ചു നാഴിക ഒറ ം കൂടിയേ കഴിയു. അതിനു സമയം ശീലിക്കുന്നതുപോലെ സ ഖമായിരിക്കും. നിങ്ങൾ പ്രഭാതത്തിൽ ഒറങ്ങി ശീലിക്കുകൊണ്ടു സുഖമെന്നു തോന്നുന്നു. ബഹു ജനങ്ങൾ പ്രഭാതത്തിനു മുമ്പിൽ നിദ്രക്കു തൃപ്തിവരുത്തി ഒന്നു സന്തോഷമായിരിക്കുന്നു. അവക്ക് ഒരു നിമിത്തംകൊണ്ടു പ്രഭാതത്തിൽ ഒറക്കം വന്നുപോയാൽ നി P അതുകൊണ്ടു നിങ്ങളും പത്തുദിവസം പ്രഭാതത്തി ൽ ഉണന്നു ശീലിച്ചാൽ ഇത് ബസൌഖ്യമെന്നനുഭവം വ . പ്രഭാതത്തിൽ ഒന്നിരിക്കണമെന്നു സകല ലക്ഷമാക്കും [ 39 ] ഒമ്പതാം പുപ്പ മനു അന്നും അദായത്തിൽ വന്നു. ശ്ലോകത്തി നാലാം പാദം നിശക്കുള്ളതു വിബുധാനങ്ങൾക്കു സന്തോഷ മേം കാലം ബ്രാഹ്മം മനസ്സിൽ തെളിവുകൾ വിളയുന്നൊരു വാ ണീടെ യാമം ബ്രഹ്മധ്യാനങ്ങൾ ചെയ്യാൻ സമയത്തിനു നന്നാവ ചെയ്തിട്ടു മത്തൻ ധാരങ്ങൾക്കു യത്നങ്ങളുമായി ത ഒന്നു ചിന്തിച്ചിടേണം. പ്രാതസാഗരണം ശ്രീകാണാം 'മെന്നു നീതിയും കേട്ടിട്ടുണ്ട്. പിന്നെ വലുതായ സുഖം ലഭിക്കുമെങ്കിലും ഇപ്പോൾ ശീലിച്ച സുഖത്തെ വിടണമെന്നുള്ള ദുഃഖപക്ഷം വിചാരിക്കുന വർ ആ വിളവു കിട്ടുന്ന നിലത്തു വിക്കുന്നതിന്നു തല്കാലം പ അത്താഴത്തിലെ വിത്തു കുറഞ്ഞിട്ടുള്ള ദുഃഖവും സഹിക്കയില്ലാ. മൂന്നും തപിക്കുന്നു മഹാജനങ്ങൾ പിന്നെ പ്രകഷണം സു ഖം ലഭിക്കും അന്നം വെടിഞ്ഞൗഷധസേവചെയ്താൽ നന്നായ ടിച്ച സുഖിക്കുമെന്നും. ബാലൻ ആക്ഷേപസമാധാനനിമിത്തം അധിക താമസം വരുന്നു. പ്രകൃതം നടക്കട്ടെ, സുമതി ദേഹകൃത്യങ്ങൾ ചിന്തിച്ചു ഹകൃത്യങ്ങളും തഥാ സാഹസങ്ങൾ വരാതാ ടീഹിതങ്ങളെടുക്കണം. ശക്തിയുള്ള വനായാസം ശക്തിയിൽ പാതിചെയ്തിലോ ഭക്തി സൌഖ്യത്തോടുകൂടി ശക്തി പെരുത്തിടും. 800 നമസ്കരിക്കുന്നു കരേറി വാഹന ശ്രമിച്ചിടുന്നു. ജനരക്ഷ യുവാൻ കടം പിരിക്കുന്നു. കിളിച്ചിടുന്നു പോടുപോലെ ചില ദേഹ വിശ്രമം. 20 പുണ്യം വരും ദേഹലങ്ങൾ പോകുനതിന്നും ചില റെയുണ്ടാ കണ്ണും സുഖിക്കും കുടികൊണ്ടു പോണപോ ലതിലേറെന് അസ്മ രോഗിംഗാൽ സുനിദ്രാ തുഷ്ടി പുഷ്ടിയും വെ വിശുദ്ധവസ്ത്രാഭരണാദിയെല്ലാ മലസ്ഥാത്തുടിച്ചി [ 40 ] 22.2. ക്രമത്താൽ. ബാലഭൂഷണം അവസ്ഥയെക്കാളധികം നടിച്ചാല് മുണ്ടാതിനാൽ 02 കുമതി നിങ്ങൾ ആഭരണാദിയെന്നു പറഞ്ഞത് ആദി ശബ്ദംകൊണ്ടു കുറിയിടണമെന്നും അം സംഗ്രഹിച്ചിട്ടുണ്ടല്ലോ. എന്നാൽ ഇന്നലെ വഴിയിൽ ഒരു നേരമ്പോക്കുണ്ടായതു കേട്ടാ ലും: ഒരു കൊച്ചു ബ്രാഹ്മണൻ കുളിച്ചു ഭസ്മവും ചന്ദനവും ധരിച്ചു വരുമ്പോൾ ഒരു മാപ്പിള ചോദിച്ചു. ഞാനല്പം ചോദിക്കട്ടെ നി ങ്ങൾ കോചിക്കാതെ മറുപടി പറയണം. വും കരിയും അരച്ചു നെറ്റിയിൽ തേക്കുന്നു അതിനും ഹേതുവ ന്ത്? എല്ലാവക്കും തലയോ മറാ ഉപദ്രവമുണ്ടായിട്ടൊ എ ന്ന് അറിഞ്ഞില്ല. ദേഹത്തിനു ഭംഗിയെങ്കിൽ ദൈവം സൃഷ്ടിച്ചി രിക്കുന്നടത്തു ചില ഗോപികാട്ടാതെ ഇരിക്കുന്നതുതന്നെ ഭംഗിയാ യിരിക്കും. അപ്പോൾ ബ്രാഹ്മണൻ പറയുന്നു: ഞങ്ങൾ ദൈവക ല്പിതങ്ങളായിരിക്കുന്ന പദാത്ഥങ്ങളിൽ ചിലഭാഗം കളഞ്ഞിട്ടും ചി ലത കൂട്ടീട്ടും അനുഭവിക്കുന്നു. കുമ്പളങ്ങയുടെ തോടും കുരുവും ക ളഞ്ഞ് ഉപ്പും മുളകും കൂട്ടുന്നു. അതിനും സകലത്തിലും ഭേദം വരുത്തും. സ്ത്രീമാന്മാർ ശരീരത്തിലും ചിലതു കളഞ്ഞു സുഗന്ധ റും നിറവുമൊള്ള ഭസ്മം ചന്ദനം ഗോപി ഗന്ധാക്ഷതം വസ്ത്രം മു തലായതുകൊണ്ട് അലങ്കരിക്കുന്നു. അതു ദൈവകല്പിതമായിരിക്കു ന്ന അംഗത്തിനു പരിഷ്കാരമെന്നും തോന്നുന്നു. നിങ്ങൾ നിസ്സാര മായ പഞ്ഞികൊണ്ടു അനേകം ഗോഷ്ഠികളുണ്ടാക്കി അതിൽ കരി ചുമ മുതലായ കുതിച്ചു മേലൊക്കെ വച്ചുകെട്ടാതെയും ചി ല തോലിന്റെ ഖണ്ഡത്തെ കഴുത്തിൽ ധരിക്കാതെയും ദൈവക പിതമായിരിക്കുന്ന എല്ലാ അംഗങ്ങളിലും അന്യവസ്തു സംബന്ധം കൂടാതെ തന്നെ സ്ത്രീപുരുഷന്മാർ സഞ്ചരിച്ചു കൊണ്ട് ഇപ്രകാരം ചോദിക്കേണ്ടതാകുന്നു എന്നു പറഞ്ഞു. മാപ്പിള ലജ്ജിച്ചു വാടിയ മുഖത്തോടുകൂടി തോലിന്റെ ഖണ്ഡം ധരിക്കണമെന്നു ഞങ്ങളു ടെ വേദത്തിൽ പറഞ്ഞിട്ടുള്ളതാകുന്നുയെന്നു പറഞ്ഞു. ബ്രാഹ്മ ണൻ നിങ്ങൾക്കുമാത്രമേ പ്രമാണത്തിൽ വിശ്വാസം മറ മില്ലെന്ന് എങ്ങനെ നിശ്ചയിച്ചു എന്തിനു വളരെ പറയുന്നു. പ [ 41 ] ഒമ്പതാം പും രിഹാസവചനം എല്ലാവക്കും അയോഗ്യമാകുന്നു. നിനക്കു കൊ ദ്രവ്യപുഷ്ടി ഒണ്ടാകുകൊണ്ട് ഈ വെയിലത്ത് എന്നെ നിര ത്തി ഇത്രയും വ്യസനപ്പെടുത്തി. ഇനി അധികം ദ്രവ്യപുഷ്ടിയും ശ കുതി യുമുണ്ടാകുമ്പോൾ നിസ്സാരങ്ങളായ ദുവ്യവഹാരം കൊണ്ടും മ റാം പരപീഡ ചെയ്യാതിരിക്കാൻ നിനക്കു അറിവു വലിക്കണമെ ന്നു ഞാൻ ദൈവത്തെ പ്രാർത്ഥിക്കുന്നു. ഒരുത്തനെ അവമാനി സന്തോഷിക്കുന്നത് അറിവു കുറഞ്ഞിട്ടാകുന്നു എന്നു പറഞ്ഞു. സുമതി പുത്രനോടു ചോദിച്ചു. ഇക്കായത്തിൽ നിനക്കു എ ങ്ങിനെ അഭിപ്രായം? പുത്രൻ അനാചാരത്തിൽ നിന്ദവരാതെ സ്വാചാരമനുഷ്ഠി കണം. പ്രപഞ്ചത്തിലെ വൈചിത്ര്യത്തെ അറിഞ്ഞു. അതിനെ അനുസരിച്ചു സന്തോഷിക്കണം. കുതി അതു ശരിതന്നെ. ആചാരത്തിനു ബാധ ചെയ്യു ന്നവൻ അയോഗ്യൻ തന്നെ എന്ന് നിങ്ങൾ രണ്ടാം പ്രസംഗത്ത കൽ പറഞ്ഞിട്ടുണ്ടല്ലോ. സുമതി കുറിയിടുന്നതിനെക്കുറിച്ചു നമ്മുടെ പ്രമാണങ്ങളി ൽ വിധിച്ചത് കേട്ടാലും. ഭാരതത്തിലെ ശ്ലോകത്തിന്റെ ഭാഷാ എന്തെങ്കിലും ധവളമായൊരു നല്ലവരുമെങ്കിലും കുറി കളും കുലരീതിപോലെ നിത്യദ്ധരിക്കണമലക്ഷ്മി വരാതിരിക്കാ ന തന്ത്യമതു ചിക്കൊരിരിപ്പടക്കാൻ. ഉൽപവും ഗോപികൊണ്ടു ഭസ്മമെന്നാൽ ത്രില് രണ്ടിന്നും ചന്ദനം കൊള്ളാം വള രാജ്യഷണം. കുമതി. അത് ഇനിക്കും സമ്മതന്നെ. ഇക്കായും കൊണ്ടു ഭർത്താവും പറഞ്ഞിട്ടുണ്ട്. ജനങ്ങൾ അന്യമതത്തിൽ കലരാതെ അ വാവരുടെ വേഷഭൂഷണങ്ങളെ ധരിച്ചുവരുന്നതുതന്നെ നമ്മുടെ തമ്പുരാന് സന്തോഷമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. സുമതി. അത് ഈശ്വരാംശത്തിന്റെ മുഖ്യലക്ഷണമാകു ന്നു. ഇനി പ്രകൃതം തുടങ്ങാം. സിദ്ധൗഷധം ധരിക്കേണം സിമന്ത്രങ്ങളും തഥാ നിവ സ്ത്രങ്ങളും വേണമിവക്ഷിക്കും മെപ്പൊഴും. 6* [ 42 ] ബാലഭൂഷണം ആപത്തും വ്യാധി ദാരിദ്ര്യ മിവയുള്ള ജനങ്ങളിൽ ആവുന്ന പോലെ ദയയോടനു വത്തിക്കയും ഗുണം. 26) ചിന്തിച്ചു ധമ്മകായ ത്തെ ബന്ധിച്ചിട്ടുള്ള പക്ഷികൾ ജന്തു കന്നിവയല്ലാമനും പ്തിവരുത്തണം. അതിഥിക്കുന്നു സാരാചിതം പോലെ ചെയ്യണം അതി കുതിരുത്താൻ ദേഹണ്ണിച്ചു തന്റെ കുംഡുംബത്തിലുള്ള 1 2 ണം കൊടുക്കുമ്പോൾ ആ സമയം ഒരു സംശയം കൂടാതെ അവിടെ നിന്നു അവരുടെ ചോരകൊണ്ടു സൌഖ്യമായിട്ടു കാമെന്നു വിചാരിക്കുന്നത് ആമമല്ലയോ? അങ്ങനെ അധ തുടങ്ങുന്ന വരെ ലാളിക്കുന്നവരും പാപമുണ്ട്. അതുകൊണ്ട് ഈ സുമതി...വാന്മാരുള്ളടത്തല്ലാതെ അതിഥി ചെല്ലുക വില്ല; അവർ അതിഥിക്കു കൂടെ ഒരു ഭാഗം എല്ലാ സമയത്തും കരു തിമിരിക്കും. അ വരുടെം നടത്തുന്നതിന്നു വഴിപോക്കൻ ടെണ്ടതാകകൊണ്ടു രണ്ടുപക്ഷമാക്കും മെന്നു വിചാരിക്കാം. മനു ര-ാം അദ്ധ്യായത്തിൽ ന ാം ശ്ലോക തന്റെ ഭാഷാകം. mutaa മൃഷ്ടാന്നമില്ലെങ്കിലുമുള്ള മൂലഫലങ്ങൾ കൊണ്ടോരാടു നി ത്യം ശയ്യാസനാഭാഷാ വൃത്തികൊണ്ടു മാതിൽ കൃഷി ഗൃഹസ്ഥ 20 സനപാദാംബുവിനാൽ വിതമായുള്ള പെരിയ മത്ത ഗ്രഹം സജിത ബുധനമെങ്കിലുമിതസങ്ങളുള്ളവ സമം ( അതുകൊണ്ട് അതിഥിസല്ക്കാരം അവശ്യം ചെയ്യണം. പി ന്നെ തിവസം ഭക്ഷണാദിയെ ഓത്ത ദീപനാളി ദേഹത്യാ പാരങ്ങൾക്കും വിശേഷമുണ്ടെങ്കിൽ വൈദ്യനോടുപറഞ്ഞ് ഔഷധം സേവിച്ചതിന്റെ ശേഷം ഭക്ഷിക്കണം. De! ഇഷ്ടമുള്ള ത്ഥങ്ങളിഷ്കമുള്ള ജനങ്ങളും അഷ്ടിക്കുകൂടിയാ Q2 [ 43 ] ഒമ്പതാം പുഷം കണ്ട ദേശം ജറാത്തിലായ രണ്ടാമന്നം ജലമേകഭാഗം കൊണ്ടിട്ടുക്ഷിക്കുക വായുവിനായുണ്ടാകണം ശേഷമിത്ത് മാ Co.Do. am അഷ്ട്രിയപ്പം കുറഞ്ഞെന്നാൽ പുഷ്ടിതക്കാലമില്ലപോൽ കൂട്ടി യാൽ ദോഷകോപത്താൽ കഷ്ടപ്പെടുകാ. കുമതി. വൈദ്യശാസ്ത്രവും വൈദ്യക്കാരനും ജനങ്ങളെ ഉപ ദ്രവിക്കാനായിട്ട് കല്പിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാൽ ഒന്നാ മത് വൈദ്യൻ നേരെ ഭക്ഷിക്കുന്നതിന്നും രുചിയുള്ളതിന്നും വിരോ ധിക്കും; രണ്ടാമത് ധമുള്ളവരെയും പറഞ്ഞു ബോധിപ്പിച്ചു പട്ടിണികിടത്തി കച്ചും ചത്തുമുള്ളതു തീരിട്ട് ഉള്ള ശരീരത്തെ കൂടിക്കളിയും; മൂന്നാമത് കയ്യിലുള്ളതും കടം കിട്ടുന്നടത്തോളമുള്ള പ ണവും പിടിച്ചുപറിക്കും, രാമത് ശേഷക്രിയക്ക് അനന്തിരവനെ ക്കൊണ്ടും കടം വാങ്ങിപ്പിക്കും. ഞാനൊരു ശ്ലോകം കേട്ടിട്ടുണ്ട്. കൊടുക്കണം വൈദ്യനെറങ്ങുവാൻ പണം പൊടിക്കുമെണ്ണ മടുക്കു പിന്നെയും ഒടുക്കവും ദക്ഷിണകൊണ്ടു മാറിയാൽ കടുക്കി ലോടും പടിവിട്ടു തൽക്ഷണം. 20 ഞാനൊരു വത്തമാനം പറയാം എനിക്കൊരു കുഞ്ഞാണ്ടാ യിരുന്നു. അവന്ന് ഇപ്പോഴത്തെ ഒറ്റക്കണ്ണനേക്കാൾ തെറം കൂടി യിരുന്നു. അവന് ദീനം വധിച്ചു ബോധം കെടുന്നവരെയും മരു നിന്റെ ദുസ്സ്വാദ് അനുഭവിക്കാൻ വൈദ്യന്റെ സാമ്യം ഫ ലിച്ചില്ല. അയാൾ ദേഷ്യപ്പെട്ടുപോയി. പിന്നെ ഭർത്താവ് തല ദിവസം രാത്രിയിൽ ഉപായമായിട്ടൊരു വാഴക്കുല കഞ്ഞിക്കു കൂട്ടു ന്നതിന്ന് കൊണ്ടുവന്നിരുന്നത് അയാളുടെ അടുക്കൽ കൊണ്ടു ന്നു കളഞ്ഞു നല്ലവാക്കുപറഞ്ഞു കുട്ടിക്കൊണ്ടുവന്നു ഒരു മാത്രയെ ങ്കിലുമരച്ചുകൊടുക്കും മുമ്പുതന്നെ കുഞ്ഞിന്റെ പ്രാണനെടുത്തു കൊണ്ടു പോയി. അതിനാൽ അനുഭവം കൊണ്ടു പറയുന്നു. വൈദ്യനും യമനും ക്രൂരനതിൽ ഭേദം തുലാം യമൻ പ്രാണ ഫാരിയൻ വൈദ്യൻ പണപ്രാണാപഹാരകൻ. am സുമതി...ബാലന്റെ മുഖത്താക്കിയപ്പോൾ ബാലൻ ഒരു ക്കാൻ വഹിയാത്ത ചിരിവന്നിട്ട് വസ്ത്രത്തിൽ നോക്കി അപ്രകാര ത്തെ നടിച്ചു പരിഹാസദോഷത്തെ മറക്കുന്നു. അവന്റെ വി [ 44 ] ബാലഭൂഷണം നയത്തിൽ സന്തോഷത്തോടെ കുതിയോടു പറഞ്ഞു: രോഗികൾ താനെ വൈദ്യന്റെ അടുക്കൽ ചെന്നു കാണുകയും അയാളുടെ പ്രീതി സമ്പാദിക്കാൻ വേണ്ടി പണം കൊടുക്കയല്ലാതെ വര ൻ എന്നെക്കൊണ്ടു ചികിത്സിക്കണമെന്നു നിബന്ധംകൊണ്ടും രാ ജശാസനകൊണ്ടും അല്ലല്ലൊ. അസാദ്ധ്യ രോഗത്തെ വൈദ്യൻ മാ റാമെന്ന് ആരും വിചാരിക്കുന്നില്ലാ. സാദ്ധ്യരാഗങ്ങളെ മാറ കയും യാപ്യരോഗങ്ങളെ കടുക്കാതെ സൂക്ഷിക്കയും അസാ ഗങ്ങളിൽ നിത്യോപദ്രവങ്ങൾക്കു കൊറിയയും വൈദ്യം കൊണ്ടുള്ള ഉപകാരമെന്നറിയണം. അസാദ്ധ്യഫലങ്ങളെ ആഗ്രഹിക്കുന്നവൻതന്നെ ഭോഷനാകുന്നു. അസാധ്യമായുള്ളതിലാശപെട്ടാലസ്യമായുള്ളൊരു ദുഃഖമു ണ്ടാം കരത്തിൽ വേണം ശശിയെന്നു ബാലൻ കരഞ്ഞുകൊണ്ടാല ടിതന്നെ കൊള്ളും. 20 എന്നാൽ വൈദ്യൻ ഒരു രോഗിയുടെ അടുക്കൽ ചെന്നാൽ അയാളുടെ അനന്തിരവരെപ്പോലെ ദുഃഖത്തിനും ആവലാധിക്കും സമാധാനം ചെയ്ത് അതിൽ പാതി കഷ്ടം അനുഭവിക്കുന്നു. അ ങ്ങിനെ അയാളുടെ ജന്മം മുഴുവൻ ഓരോദിക്കൽ കഷ്ടം അനുഭവി ച്ചിട്ടും പാപികളായിരിക്കുന്ന രോഗികളിൽ സമാധാനം ചെയ്യുന്ന വനാകകൊണ്ടു വൈദ്യനെ വളരെ ദയാലുവെന്നു പറയണം. അ യാളുടെ കഷ്ടത്തെ വിചാരിച്ചു അയാളിലും ചെയ്യണം. വൈഷമായുള്ളതു വൈദ്യദോഷം ജീവിക്കിലോ ഭാഗ്യമ തെന്നു ചൊല്ലും അന്യന്റെ ദുഃഖങ്ങൾ സഹിച്ചു വൈദ്യനം ലിച്ചീടണമെത്രകഷ്ടം. 225 അത്രയുമല്ലാ, വെന്ന് അനേക ഗുണങ്ങൾ വേണം. തുകളിൽ വച്ചു ശാസ്ത്രാഭ്യാസവും ചെയ്തിട്ടുള്ള ശീലവും സ്വഭാവഗു ണവും മുഖ്യമായുണ്ടെങ്കിലെ ജനങ്ങൾക്ക് ഉപകാരപ്പെട്ടു. ഈ ണങ്ങളുണ്ടായാൽ വൈദ്യനാകും. അയാൾക്കു സജ്ജനങ്ങൾ രക്ഷയും രാജഭാഗം കൊടുക്കുന്നപോലെ ദേഹരക്ഷക്കായിട്ടു ത ൻറ മുതലിൽ നിന്നു. വൈദ്യഭാഗം സന്തോഷത്തോടുകൂടി കൊടുക്കു അതുകൊണ്ടു വൈാസ്ത്രവും വൈദ്യനും ദുഃഖത്തെ ക [ 45 ] 32.69 യുന്നതിനും സുഖത്തെ വർദ്ധിപ്പിക്കുന്നതിനും അഷ്ഠ്യാവശ്യമെന്ന റിയണം. വൈദ്യനും നല്ല ജലവും വൈദികൻ കടയണി നാലുമില്ലാ മിക്കുന്നു കാലതന്നെ ഗമിക്കണം. എന്നാൽ വൈദ്യനു കഷ്ടാലയിൽ എന്തിന് അഭ്യസിക്കു ന്നു എന്നു ശങ്കിക്കാ ആരോഗ്യദാനസമായൊരു മില്ലെന്നോരോ മ ളിത് പറയുന്നു ലോക ത ലഭിക്കും മാനധനാഭിയെല്ലാം ചേരുന്നു ഭാഗ്യവിധിപോലെ മഹായശസ്സും. mo സാരമാകുന്നു. ഇനി ഭക്ഷണാനന്തരം വേണ്ടുന്ന ദിനചതന്നെ മുഴുവനാകട്ടെ. വാൻ മുത്തമം സർവ്വസമ്മതം. 320 ക്ഷീണിക്കുംമുമ്പിലെ യണം കായവാങാനസോത്സവം മതിയാ ക്കണമല്ലെങ്കിലതു രോഗത്തിനായരും. ടൻ കൊള്ളണം പരമൗഷധം പുരത്തിന്റെ 022 എന്നോളം ചെറുതെങ്കിലും അവിടന്നുള്ളിൽ ഗ്രഹിച്ചാല കളത്തിടണം കിളാമെന്ന വിൽ കിളുത്തമരവും നുള്ളിക്കളഞ്ഞീടുകിൽ കൊള്ളാമ റെ വളന്നു പോകിലതിനെ തള്ളാൻ പ്രയാസപ്പെടും. ൽ പ്രായോപകാരം നശിച്ചുപോം. 11220 തോളം സമനിലപ്രിയത ഭവിച്ചിടേണം സുമഹാനെങ്കിൽ വണക്ക ചേരുന്ന യോഗ്യതയിലൊന്നു കൊറച്ചതാ ദൂരത്താ ങ്ങിയ നിലയ്ക്കു വലിപ്പം രസ ഭാവനുമുടൻ ദയയോടുകൂടി വിദ്യാത്വമെന്ന് ഗുണഭാവങ്ങളും കലാ 7 * [ 46 ] [ 47 ] അവരവർ തന്നെ ഉണ്ടാക്കുന്നതും വളരെ ഗുണമാകുന്നു. ഇതുരണ്ടും കൂടാതെയും ഉപദേശം കൊണ്ടു രോഗനിവൃത്തി ചെയ്യാം. ദൃഷ്ടാന്ത പറയാം: ഒരു രാജധാനിയിലെ രാജാവും രാജപുരുഷന്മാരും അ തിനെ ഉപേക്ഷിച്ചു പോയിരിക്കുമ്പോൾ ഒരുത്തൻ അവിടെ സ ബിച്ചുനോക്കി കലവറ പാകശാല ഭോജനശാല ശയ്യാഗൃഹം മുത ലായത് ഓരോ ലക്ഷ്യങ്ങളെക്കൊണ്ട് ഊഹിച്ച് അറിഞ്ഞു എങ്കി ലും അവിടത്തെ രീതികളും ഉപയോഗമാനങ്ങളും ഊഹിച്ചാൽ ചി ലതു ശരിയായിട്ടും പലതും വ്യത്യാസമായിട്ടും വരും. അവൻ അ തുപോലെ ഒള്ള മറെറാരു രാജധാനിയിങ്കൽ രാജപ്രതികൾ വ്യാ പാരപരന്മാരായിരിക്കുമ്പോൾ ആ രാജധാനിയിങ്കൽ ഉപയോഗ പ്പെടുത്തുന്നതിനായിട്ടു ചില സാമാനങ്ങളെക്കൊണ്ടു ചെന്നാലും അവിടത്തെ അധിപന്മാരുടെ നിയോഗപ്രകാരം രാജധാനിയുടെ ഓരോ വാതുക്കൽ ക്രമംപോലെ അരി വസ്ത്രം വാഹനം മുതലായ പ ഭാങ്ങൾ കൊടുത്തെങ്കിൽ തന്നെ ഉപയോഗപ്പെടുന്നൊള്ളു. എ ന്നാൽ ത്യക്തരാജധാനിയെക്കണ്ടു പരിചയിക്കാത്തതിൽ ഒരുത്ത ൻ അവിടെ പരിചയിച്ചവരോടു ചോദിച്ചറിഞ്ഞു പ്രയാസം കൂടാ തെ അതാതു സാമാനങ്ങൾ അതാതു സ്ഥാനങ്ങളിൽ കൊടുത്തു രാ ജാവുങ്കൽ ഉപയോഗിപ്പിക്കുന്നു. അതുകൊണ്ടു രോഗലക്ഷണങ്ങ ളെയും അതുകളുടെ ചികിത്സാക്രമങ്ങളേയും അഭ്യസിച്ചാൽ രോഗ നിവൃത്തി ചെയ്യാം. പ്രദേശങ്ങളും ഔഷധപാകങ്ങളും കൂടി അറിഞ്ഞാൽ ചില ഭാഗങ്ങൾക്ക് ഗുണം അധികമുണ്ടെന്നറിക 000000. സുമതി ധർമ്മശാസ്ത്രപ്രകാരം പ്രഭുക്കൾ നിശ്ചയിച്ചിരിക്കുന്ന ന്യായത്തിൽ ഉൾപ്പെട്ടു നടക്കയും താഴയുള്ളവരെ നടത്തുകയും ചെ യ്യുന്നതു വലിയ രക്ഷയാകുന്നു. ന്യായമായ വഴിയോടു കൂടിയാലായരും ബഹു സഹായവും വ [ 48 ] 1330 30. ബാലഭൂഷണം നായകന്നു കൃപയും പെരുത്തിട്ടും മായകൂടുകിലിതൊക്കെ അവരു ത്തിടുമാ മൊഴിഞ്ഞുപോകം കൂടുന്നു. സ കള സത്തുകളൊക്കെയോടും ചിത്രങ്ങളാകുക. ന്യായസ്ഥനെങ്കിലവനേറിവരും യശസ്സും. ജനങ്ങൾ താ a. മതി. ന്യായം ന്യായക്കേടും രണ്ടുള്ളതിൽ ന്യായക്കേടാ കൂടീട്ടുള്ള ന്യായംതന്നെ എല്ലാത്തിനും കൊളളാം. വിശേഷിച്ചു ന്യായമായിട്ടു അതമുണ്ടാകണമെങ്കിൽ വളരെ പ്രയാസം തന്നെ. മാറ്റതു കൂടിയെങ്കിൽ എളുപ്പത്തിൽ സന്ധി ഒണ്ടാകും. അത കൊണ്ടു നിങ്ങളുടെ പ്രമാണമാകാം തന്നെ ഞാൻ ദൃഷ്ടാ യാം. എന്റെ അടുത്ത വീട്ടിൽ ഒരു അധികാരി ഒണ്ടായി രുന്നു. അയാൾ ബഹു മിടുക്കൻ തന്നെ. കുറെ ദിവസം കൊണ്ടു വളരെ സമ്പാദിച്ചു. അതിനുമുമ്പെ അധികാരമുള്ളവ ന്യായ മല്ലാതെ സമ്പാദ്യമില്ലാതിരുന്നു. കൈക്കൂലി മേടിക്കാൻ ഇതുപോ അരിയും കറിസാധനങ്ങളും വേണ്ടതു കൊണ്ടുകൊടുക്കും. മരിക്കു ന്നതു വരേയും ജനങ്ങൾ വ്യസനപ്പെട്ടു. അന്വേഷിച്ചുകൊണ്ടിരിന്നു. ഇപ്പോൾ അനന്തിരവൻ സൌഖ്യമായിരിക്കുന്നു. അതുകൊ ന്യായകോടെങ്കിലും കൈക്കൂലി മാത്രം വാങ്ങിച്ചു മാറാകയും ന്യാ യമായിട്ടു നടന്നാൽ തന്നെ അങ്കം വെ സുമതി... നീയൊരാളെ സ്തുതിക്കുന്നതിന്നിച്ഛിക്കുന്നു. അ യാൻ നിമിത്തമായിട്ടു ജനങ്ങൾ നന്നെ വ്യസനിച്ചുവെന്നും ക ലിയിറങ്ങാതെ അയാളും നന്നെ വ്യസനിച്ചുവെന്നും കഞ്ഞിയി പാത സിദ്ധിയെന്നും ദൃഷ്യമായിത്തന്നെ പുറപ്പെടുന്നു. കുഴി എത്രസമ്പാദിച്ച മിടുകയാണെങ്കിലും നേരു സുമതി. അത് അന്യായ സമ്പാദ്യത്തിന്റെ വില തന്നെ [ 49 ] കുമാരി... അനന്തിരവൻ സൌഖ്യമായിരിക്കുന്നുവല്ലോ. സുമതി.... ശരീരം പോയപ്പോൾ തങ്ങളിൽ സംബന്ധംവിട ഇവരുടെ സൌഖ്യംകൊണ്ടും അയാൾക്കു സന്തോഷമില്ലാതെ തീ ന്ന സമ്പാദ്യം നിഷ്ഫലമായില്ലയൊ? പിന്നെ അന്യഗൃഹത്തിലെ മുതൽപോലെയായി. ലോകത്തിൽ സുഖികളും ദുഃഖികളും വള രെയുണ്ട്; അതിൽ ആരെങ്കിലും വിശേഷിച്ച് അനെക്കൊ ണ്ടു സുഖദുഃഖങ്ങൾ ഉണ്ടാകണമെങ്കിൽ ഫോം സംബന്ധ നം വേണം - അങ്ങിനെ ഉള്ള സന്തോഷവും ഈ പാപി അ ഭവിക്കരുതെന്ന് ഈശയാകുന്നുയെന്ന് അറിയണം. അ ത്രയുമല്ലാ കൈക്കൂലിയെന്നു പറയുന്നതു വലിയ പരോപദ്രവമാ മുഖ്യഫലം കൊടുക്കാൻ മേധ യാവുന്ന മതിയാകൂ. കുതി ഉപകാരം ചെയ്തു സന്തോഷിപ്പിച്ചു വാങ്ങിയാൽ മുണ്ടോ? തന്നെ. സുമതി. സിപ്രകാരത്തിലും കൈക്കൂലി വലിയ പാപം ഒരു ത്തന് ഒരധികാരം മുറെക്കു കിട്ടാൻ സംഗതി ഉള്ള പ്പോൾ അവനു തന്നെ കൊടുത്താൽ കലി കിട്ടുന്നതു സ ന്തോഷത്തോടുകൂടി തന്നതെന്നു വെറുതെ മിണ്ടാ. മാ യ്ക്കു നേരെ വരുവാനുള്ളതിനും പണം കൊടുത്തില്ലെങ്കിൽ തെ മെന്നു ഭയം തോന്നി കൊടുക്കാൻ മേലാവിലെ അന്യായ നട ആ കാരണമാകുന്നു. അപ്പോൾ ഭയപ്പെടുത്തിതന്നെ വായി ച്ചു എന്നു പറയണം. മറയില്ലാതെ ഒരുത്തൻ കൊടുത്തു സന്തോ ഷിപ്പിച്ചാൽ ഒടുക്കം' അവകാശിയായിരിക്കുന്നവനെ ഉപ വിച്ചിട്ടുള്ള വേലയാകുന്നു. അതുകൊണ്ടു ന്യായമാറ്റത്തിന്നു കേ ടുവരുത്തിയല്ലാതെ ഒരടുത്തും കൈക്കൂലി സംഭവിക്കുകയില്ലാ. ബ ഇനങ്ങൾക്ക് അനേകം കാലത്തെ പ്രയാസം കൂടാതെ വള തെ രക്ഷപ്പെടാനുണ്ടാക്കിയിരിക്കുന്ന ന്യായത്തിനും വഴിപ്പാലങ്ങൾ ക്കും ചിറകൾക്കും ഭവനങ്ങൾക്കും ബുദ്ധിപൂർവ്വമായിട്ട് അലാ ത്തെ ഉദ്ദേശിച്ചു നാശം ചെയ്യുന്നവന്നു വലിയ ശിക്ഷ കൊടുക്ക [ 50 ] ബാലഭൂഷണം ണ്ടതാകുന്നു. മനുസ്മൃതിയിൽ -ാം അദ്ധ്യായത്തിൽ വരാം ശ്ലോക ത്തിന്റെ ഭാഷാശ്ലോകം. കാമാധികാരി ദുരകൊണ്ടൊരിടത്തുപോലും കൈക്കൂലി വാ ങ്ങിയതു നിശ്ചയമെങ്കിലപ്പോൾ സർവ്വസ്വവും പനവന്റെയട ക്കി വേഗമുതലത്തിന്നു പുറത്തു കളഞ്ഞിടേണം. m എന്നുണ്ട്. ഒന്നുകൂടെ പറയാം. കൈക്കൂലികൊണ്ട് അന മനുഭവിക്കാത്ത പാലിയേക്കാൾ അനുഭവിച്ചവൻ തന്നെ പുണ്യവാനാകുന്നു. അതെന്തെന്നാൽ: ഒന്നാമത്തവൻ തന്റെ ദു നടത്ത നിമിത്തം പാപഭാരം വഹിച്ചുകൊണ്ടു മറ്റും അറിവി ല്ലാത്തവർ ഇതു കൊള്ളാമെന്നു ദുബോധത്തെ അക ജനങ്ങളെ കെടുത്തി അതിലുള്ള പാപത്തെയും അപവാദത്ത യും കൂടി വാങ്ങുന്നു. രണ്ടാമത്തവന്റെ കാലിൽ പറ്റിയ ചളി ഉടൻ കഴുകിക്കളഞ്ഞപോലെ രാജശിക്ഷകൊണ്ടു ശുദ്ധിവന്നു കൈക്കൂലി ഗുണമെന്നുള്ള അന്യാധീത്തയും കളയുന്നു. ദ്ധ്യായത്തിൽ നാം ശ്ലോകത്തിന്റെ ഭാഷാശ്ലോകം. ഭൂപശിക്ഷ പരിചോടു സഹിച്ചാൽ പാപമൊക്കെയൊഴിയും മനുജക്ക് സംഗതിക്കുമതു കാരണമാകും സൗ സുകൃതമെ ന്നതുപോലെ മതി. ഭൂപനു ദോഷം കൂടാതെ കായം നോക്കി സമ്പാദി ച്ചാൽ പിന്നെ ശിക്ഷചെയ്യാനിടയുണ്ടാ സുമതി ദുഷ്മാധികാരിയെ ശിക്ഷിക്കാഞ്ഞാൽ പ്രജാര നശിക്കും. അതുതന്നെ ഭൂപേന്നു വലിയ ദോഷമാണല്ലോ. മനു -ാം അദ്ധ്യായത്തിൽ മൂന്നാം ശ്ലോകം തുടങ്ങി മൂന്നു ശ്ലോകത്തി ൻ മാഷാ. ഇന്ദ്രാദിദിക്പാലകലാവിശേഷമൊന്നിച്ചുകൊണ്ടിജനരക്ഷ ചെയ്യാൻ തീന്നൊരു ഭൂപാലകനെ പ്രഘം വന്ദിക്കണം ദേവ നിതെന്നു ഭാ @ മനുസ്മൃതിയിൽ നാം അദ്ധ്യായത്തിൽ നാലാം ശ്ലോകത്ത നായും നാം ശ്ലോകത്തിന്റെയും ഭാഷാ ശ്ലോകം. [ 51 ] പത്താം പു ലോക ദാനതപസ്സു ധാന്യധനമെന്നിത്യാദിയെല്ലാത്തിലും ഷകാംശം പതിക്കു കിട്ടുമഖിലാ ധാരണ രക്ഷിക്കിലോ രക്ഷി ക്കാതെ കരങ്ങൾ ചുങ്കുധനമെന്നിത്യാദി പിസ്സുഖം മാത്രം നോ ക്കി വസിക്കില് നരക വാസം ഭവിക്കും ചിത്രം. ഭ ഹരി ശ്ലോകം. നിന്ദിക്കിലും സ്തുതികൾ ചെയ്തിലുമെന്നു ലോകം വന്നീടിലും ഝടുതി പോകിലുമെന്തു ലക്ഷ്മീ ഇന്നേ മരിക്കിലുമവയസ്സു ലും ന്യായം വെടിഞ്ഞൊരടി നീങ്ങുകയില്ല. ധീരൻ. അരക്ഷണം പോലുമധീശ്വരൻ മടിച്ചരക്ഷണം ചെയ്യുകില ന്നു ജനം കരുത്തനായുള്ള മഹീശനെങ്കിലും പെരുത്ത നം മനുജ ചെയ്തിടും. നീതിയേ നരവരൻ വഹിക്കിലാ രീതിയോടഖിലർ ഭൂതി ന്നിടും ഈതിഭീതികളൊഴിഞ്ഞു ലോകവും താതനെന്നു പ നിനച്ചിടും. ഇവിടെ ഒരു വാക്കുണ്ട്; നീതിമാറ്റം കൊണ്ട് ശ്രുതിവാ സുമതി... മാനവ പെരുതായ ഭൂഷണം മാനമെന്നിതൊ രു നീതിസാരമാം മാനഹീനയാനെങ്ങു പോകിലും ശ്വാനനുള്ള പാലമുണ്ടു മിക്കതും. കുമതി മാനമെന്നുള്ളതു കറുത്തോ വെളുത്തോ എന്നും എന്തൊരു രൂപമെന്നുമറിഞ്ഞില്ലാ. ചില ഭോഷന്മാർ ഇപ ദാം ലഭിക്കാൻ തരമുള്ളപ്പോൾ മാനക്കേടെന്നു വിചാരിച്ചു ല ഭിക്കാതെ കൊതിച്ചു കഷ്ടപ്പെടുന്നു. ലോകത്തിൽ ആരും കാ ണാത്ത മാനത്തെ പാപശക്തിതന്നെ അവരുടെ കണ്ണിനുനേരെ an [ 52 ] ബാലഭൂഷണം കാണിച്ചുകൊടുക്കുന്നപോലെ ശങ്കിക്കുന്നു. ഞാൻ ഇതുവരേയും മാസാവധാനങ്ങൾ കണ്ടിട്ടില്ലാ. ആ ദേവത നമ്മുടെ പടിക്ക് വകയുമില്ല. അതുതന്നെയുമല്ലാ, അമ്മ എന്നെ പഠിപ്പിച്ച ശ്ലോകം കേട്ടാലും നാണവും മാനവും ഒന്നു പോണമെന്ന പണം പ്രാണ കാലം പണം വേണം മാനം താനേവരും സുമതി... ചിരിച്ചുപോയി. . a കുമതി. ശ്ലോകത്തിന്റെ ഗുണം കൊണ്ടെന്നു വിചാരിച്ചു. സുമതി, വിചാരം, ഇരുന്നു. അറിവിന്റെ ഭേദം കൊണ്ടു വിപരീത വ്യാപാരം ഭവിക്കുന്നു. നൗഘം തൃണമെന്നവമാനവും സഹിക്കുന്നണയുന്നില്ല ഭവം തരത്തിലാക്കും. 02 ഇവൾക്കു മാനത്തിന്റെ ഗുണം അറിഞ്ഞു കൂടായ്മയാൽ കൊരെതെങ്കിലും പറയണം. വാക്ക്, അല്ലയൊ കുമതി മാന മൻ പറയുന്നു. മനുഷ്യനു തായിട്ടൊരു ഗുണമാകുന്നു. അ ദാസം കൊണ്ട് അറിവില്ലാത്തവനും അനാവരണം കൊണ്ടോ സാമ്യവശാൽ താനേയൊ ഒരുത്തൻ അനുചിതം പ്രവൃത്തിക്കാൻ തുടങ്ങുമ്പോൾ പുജന്മത്തിൽ നല്ല മയായായി നടന്നിട്ടു തന്നെ മാനസ രൂപമായിട്ടു മനസ്സിൽ പ്രകാശിച്ച് ഇതു നമുക്കു വളരെ അവമാനമെന്നു മനസ്സിൽ വിചാരിപ്പിച്ച് ആ കായത്തിൽനിന്നു നിവൃത്തിപ്പിക്കുന്നു. അതിനും അകൃതമാ യിരിക്കുന്ന അന്യായത്തിലും അവരെ ക്രമമായുള്ള ശിക്ഷ നിക്കുന്നതുവരേയും മാനം മനസ്സിനെ പൊറകോട്ടു വിടുകയില്ലാ. കോണ്ടു മാണിയായിരിക്കുന്നവൻ ജന്മാന്തരഗുണത്തെ ഉദ്ദേശി വാമാനത്തിൽ പാത്രമാകുന്നു. അത്രയുമല്ലോ, ഒരുത്തൻ ദുമാർഗ്ഗത്തിൽ പ്രയാഗിക്കാതിരിക്കാൻ ഒന്നാമതു ശാസ്ത്രം ര രണ്ടാമത് നം മൂന്നാമതും ബന്ധിരോധം ഈ മൂന്നു വക യും ആയിരിക്കുന്നു. ഈ മൂന്നു വകയും ജോലി കൊറച്ചു - 2017, ങ്ങളെ നേരുമാറ്റത്തിൽ നട [ 53 ] ത്തുന്നു. ഈ പതിനൊന്നാം പം മനമൊന്നില്ലാതെപോയാൽ ഒരു തന്റെ ദുർവൃത്തം നിർത്താൻ വേണ്ടി നാലു ശിവായിവീതം നിയമിക്കേണ്ടിവരും; അ പ്പോൾ പ്രഭുവിന്നു പ്രജാരക്ഷണ സാദ്ധ്യമാകും. അതുകൊണ്ടു മാ നം വളരെ ഗുണമുള്ളതെന്നു വിചാരിക്കണം. എന്നാൽ അത് അ തിയായിപ്പോയാൽ ദുരഭിമാനമായിട്ടു തിന്ന് ഈ പറഞ്ഞതിനൊ ക്കെ ബഹു വിരോധമായിതീരും. അതി സർവയൽ' എ ന്നുണ്ടല്ലോ. ഇവിടെ ഹരിശ്ലോകത്തിനു ഭാഷാശ്ലോകം. ത്തും ദാഹവുമേറിയോ വലയുന്നേരത്തുമാരീ ഹ പ്രാപ്യതയുള്ള ജംബുകകുലം നോക്കുന്നുമില്ലത്ഭുതം ചീത്തകൊ ണ്ടു കരീമസ്തകമുടച്ചല്ലാതെ ഭക്ഷിക്കുമോ മത്സ്യന്മാരുമിതോത്തു കൊണ്ടു സഹസാ മാനത്തെ രക്ഷിക്കണം. ഓട്ടം ചാട്ടവുമി വിട്ടുനടയും കൂട്ടുന്നു ദുശ്ശബ്ദവും കാട്ടും കോ പമ്മി കിട്ടുവതിനായൊരിഷ്ടം സദാ കളിച്ചിലമൊട്ടു പ ട്ടിണികളും കില്ല. പ്രഹാരങ്ങളും കഷ്ടം ശ്വാനനുമാനമൊട്ടുവരികിൽ കാട്ടിൽ സുഖം പുഷ്ടിയാം. കുമതി ഇതു നന്നായില്ലാ. ശാവു വളരെ ഗുണമുള്ള ജന്തു വാകുന്നു. അവൻ സ്വാമിഭക്തി വിചാരിച്ചാൽ അത്ഭുതപ്പെട ണം. നന്നായിട്ടൊരു ഭൂതൻ വേലയെടുക്കും. ഇങ്ങനെ ഗുണ മൊള്ള ജന്തുവിനെ നിന്ദിക്കുന്നതു നിങ്ങടെ ഗുണത്തിനു ന്ന തല്ലാ. ആ വകയിലും ചിലതിനു ഭാഗ്യമുണ്ട്. ഭാഗ്യം നിമിത്തമണയുന്നു സമൃദ്ധിയെങ്ങും യോഗത്വമെടുത്തു വരുമെങ്കിലതിന്റെ ഭാഗ്യം ആരോഹണ ശിബികയും മണിഭൂഷ സുമതി.വിന്റെ കൃതജ്ഞതയെക്കുറിച്ചും സൌഖ്യത്ത ക്കുറിച്ചും ഞാൻ ദുഷിച്ചില്ല. കൃതജ്ഞതാഗുണം എനിക്കു നന്നെ സ തംതന്നെ. അവന്റെ സൌഖ്യഭാഗ്യത്തെക്കുറിച്ച് അങ്ങിനെ യല്ല. എന്തെന്നാൽ, കയറും സംഭഷണവും ശ്വാവിനു ബാധ തന്നെ. ആടിനു കഞ്ഞി കൊടുത്താലും കച്ചയിലകളിൽ തന്നെ ചിയായിരിക്കും. അതിന്മണ്ണം ജന്തുക്കൾക്കു മനുഷ്യഭക്ഷണസാധ നംകൊണ്ട് ഉദരപൂർത്തി വരുമെങ്കിലും രുചിയും സൌഖ്യവും വേ 8* [ 54 ] ബാലഭൂഷണം റെ ഓരോന്നിൽ ഇരിക്കും. വാഹനസ്ഥിതിയും അനുഗമനത്തു കൽ ആഗ്രഹം കൊണ്ടുതന്നെ ശ്വാവിന്ന് ഇതൊക്കയും സുഖമെന്നു വ തമായിട്ട് ആരോപിച്ചാലും ഉദരത്തിക്കുമാത്രം സദാ അലയുന്ന ത് അപമാനമെന്നാണ് ഞാൻ പറഞ്ഞതെന്നു പോലെത ന്ന സ്ഥിരപ്പെട്ടു. എന്നാൽ നീയ് ഇവിടെ സാരം ഗ്രഹിക്കും. തൃക്കൾക്കു മാനാവമാനം വിചാരിക്കാനില്ലാഴികകൊണ്ട് ഈ സ്കൂ തനിന്ദകൾ അ വരില്ല. സിംഹം പോലെ അനുരൂപസുഖം അ അനുഭവിക്കുന്ന മാനിയിലും, ശ്വാവുപോലെ അനുചിതക്ലേശം ചെ യ്യുന്ന മാനഹീനെങ്കലും ചേരുന്നു. അതുകൊണ്ടു ശ്വാവിന്റെ ഗു ണത്തെ ആക്ഷേപിച്ചുവെന്നു വ്യസനപ്പെടണ്ടാ. മാനത്തെക്കുറിച്ച് ഇനിയും കേൾക്ക. മാനമുള്ളവനു ശക്തികൾകൂടും ഹീനമായമവിടുന്നുടനോടും വ എനികൊണ്ടു വളരുന്നിലചൂടും കേടുപെട്ടു ശിശിരങ്ങളുമോടും 02-0000. സുമതി ഇനി ദാനമെന്ന മഹാധത്തെ കേൾക്കണം. കീർത്തിക്കും സുകൃതത്തിനും പരസുഖത്തിന്നും കിടക്കും ധനം വരിക്കുന്നതിനും സ്വവിത്തസദൃശം ദാനങ്ങൾ ചെയ്തീടണം ത്രംപോലെ പശുക്കൾ മേദിനി മണിസ്വാമി നൽകീടണം വ സ്നാനാദി കൊടുപ്പതിന്നു വലയുന്നോർ തന്നെ സൽപാത്രമാം. ക കുമതി..... ഞാനൊരു ശ്ലോകം കേട്ടിട്ടുണ്ട്. അതു കേൾക്കുക. കെടുപ്പുള്ള ധനത്തെക്കെടുപ്പാനിൽ യുള്ളവൻ കൊടുപ്പി നന്നു ചൊല്ലീടും കടുപ്പം ദുഷ്ടനാമവൻ. അതുകൊണ്ടു കെടപ്പുള്ളതിനെ വധിപ്പിക്കാൻ ദാനം ചെയ്യ ണമെന്നു പറഞ്ഞതു വിപരീത തന്നെ. a മതി. പാത്തിൽ നിന്നു കൊറെ എങ്കിലും എടു ത്താൽ അത്രയും കുറയുമെന്നുള്ളത് എല്ലാ വസ്തുക്കളിലും ഒരുപോ വിചാരിക്കേണ്ടാ. ദൃഷ്ടാന്തം: ചില ചെടികൾക്ക് അറ [ 55 ] പന്ത്രണ്ടാം പു ട്ടി എടുത്താലും ചിലതിന്നു വേരു വെട്ടി എടുത്താലും വേഗം വള രുന്നു, അതിനും കെണറ്റിൽനിന്നു വെള്ളം കോരി എടുത്താൽ നന്നെ തെളിഞ്ഞു വരുന്നു, ഇത് നം ചെയ്യാഞ്ഞാൽ അതുകൾ വഷളായി പോകയും ചെയ്യുന്നു. ദൈവാധീനമുള്ളവന്നു പ്രയാ ത്തിലധികം ഫലം കാണുമെന്നും ഇല്ലാത്തവന്നു പ്രയത്നത്തിൽ ക്ഷ യിക്കുമെന്നും ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ, ദൈവം സകല ജ നങ്ങൾക്കും ഉപകാരത്തിനായിട്ടു ധനധാന്യാദികളെ സൃഷ്ടിച്ചിരി ക്കുന്നു. രാജനീതിയെപ്പോലെ തന്റെ ആജ്ഞയെ അനുസരിച്ചു നടക്കുന്നവക ക്ഷേമസമൃദ്ധിയും അല്ലാത്തവർ ക്ഷാമസമൃദ്ധിയും കൊടുക്കുന്നതിന്നു പോലും ഇച്ഛിക്കുന്നു. മേഘം തനിക്കുള്ള ആ കഷണശക്തികൊണ്ടും അനുരൂപപ്രയത്നംകൊണ്ടും ജലത്തെ ആ കഷ്ടിച്ച് ഒണക്കമുള്ള പ്രദേശങ്ങളിൽ വഷിക്കുന്നതുപോലെ ഭാഗ്യ ശക്തിക്കു ചോപ്രയത്നം കൊണ്ടു ധനധാന്യാദികളെ ഉചിതൽ പാത്രങ്ങളിൽ ചിലവുചെയ്താൽ അത് ഈശ്വരാന്തയെ അനു സര്യ സ്ഥിതി ആകകൊണ്ട് അവരവർ ചെയ്യുന്ന കൃഷി കച്ചോ ടം മുതലായ യത്നങ്ങളിൽ ക്രമേണ സവിധനാഭിവൃദ്ധിയായിരിക്കും. ഇങ്ങനെ കൃഷികച്ചോടങ്ങളിൽ കിടക്കുന്ന മുലദ്രവ്യത്തിന്നു മം കൊണ്ടു പുഷ്ടി വരുമെന്നല്ലാതെ പെട്ടിയിൽ എണ്ണിവച്ചിരിക്കുന്ന പണത്തിൽനിന്ന് എടുത്തു ദാനം ചെയ്താൽ പിന്നെ എണ്ണിനോ ക്കുമ്പോൾ ഏറിയിരിക്കുമെന്നു ഞാൻ പറഞ്ഞില്ലാ. മതി . എന്നാൽ അധികം ദാനം ചെയ്യാലധികം വരി സുമതി അങ്ങിനെയല്ലാ. ക്രമം വിട്ടു ദാനം ചെയ്താലും നശി ക്കും. ചെലവു ചെയ്യേണ്ട ക്രമത്തിനു പ്രമാണം ഭാഗവതത്തിൽ കേട്ടിട്ടുണ്ട്. ധ്യത്തിന്നും യശസ്സിന്നും ലാഭത്തിനും സുഖത്തിനും സ്വ നങ്ങൾക്കു മഞ്ചാക്കി സാധനം വിഭജിക്കണം. ദേവഷ പിത്രതഥിസം ജന്തു സംഘം സേവിച്ചിടുന്ന ജന വും സ്വകുഡുംബമെല്ലാം ഈവണ്ണമുള്ളവരിലാവതുപോലെ രക്ഷ യാവശ്യമായ ഗൃഹഭാരമിതോത്തുകൊൾക. [ 56 ] ബാഷണം ആവശ്യം വ്യയം നീക്കി ശേഷമുള്ളതു ഗൃഹസ്ഥന്നു സ്വധന മെന്നു പറയുന്നു. കുതി ഇതിൽ നാലുഭാഗവും നശിക്കുന്ന വഴിതന്നെ. സുമതി നശിക്കാനുള്ള വഴിയില്ലാ. അതു ഞാൻ പറയാം. ഭ ഹരി ആ വിഷയത്തിൽ ഇങ്ങിനെ പറയുന്നു. ധനംപോകുന്ന മാഗ്ഗങ്ങൾ ദാനം ഭോഗം വിനാശവും ആദ്യം രണ്ടുമടച്ചെന്നാലും താനെ തുറന്നുപോം. അത്രയുമല്ലോ, മനുഷ്യക്ക് അന്നം ക്ഷീരം ഗ്രഹം ശയ്യാ മുതലാ യ പദങ്ങൾ ആവശ്യപ്പെടുന്നു ഈ വകകൾ ഓരോന്ന് ഓ രോ ജനം ചെയ്തു നിൽക്കുന്നു. ഈ സാധനങ്ങൾ എല്ലാവ ക്കും ഉപകാരം വരാൻ തക്കവണ്ണം അന്യോനം കൊടുത്തുവാങ്ങുന്നതി ന്നു ഒരു സ്ഥിരപാം എടവച്ചാൽ കൊള്ളാമെന്നു വിചാരിച്ചു മണ്ണിന്റെ വകഭേദങ്ങളായ സം വെള്ളി ചെമ്പു മുതലായതിൽ ചില അച്ചുകളെ കൊണ്ട് അടയാളം പതിച്ചു ജനങ്ങൾ ചില കണ ക്കു സംതം എല്ലാ പദാർത്ഥങ്ങളും വാങ്ങുന്നതിന്ന് എ പത്തിനുവേണ്ടി ഒണ്ടാക്കിയതിനെ ധനമെന്നു പറയുന്നു. അതു കി ട്ടിയാൽ അന്നക്ഷരാളിയെ വാങ്ങിയനുഭവിക്കാത്തവന്ന് ഒരു ലവുമില്ലാ. അതു വളരെക്കെട്ടി സദാ ശിരസ്സിൽ ധരിച്ചുകൊണ്ടി രുന്നാലും കരിങ്കൽ ചില്ലിക്കുന്നതുപോലെ ദുഃഖിക്കുന്നതല്ലാ സുഖാനുഭവമില്ല. സുഖത്തിനുവേണ്ടി ചെയ്തു സങ്കേതവും ല വിപരീതം മുഖകാരണമായിത്തീരുന്നു. അതുകൊണ്ടു "മാനഭാഗ ങ്ങൾ തന്നെ ഫലം. അത്രയുമല്ല,ധനം വ മായിരുന്നതുകണ്ടാൽ അതിനെ അപഹരിക്കാനായി ചില വനങ്ങൾ നശിപ്പിക്കാൻ പുറപ്പെടും. അവർ ചെയ്യുന്ന ശവും അനാശാനമുള്ള ദുഖ ം മാത്രം ചുണ്ടനു വിശേഷിച്ചു കിട്ടും. എന്നാൽ ദ്രവ്യത്തിന്റെ ഗു ദോഷഫലങ്ങളെ പറഞ്ഞാലും ബോധം വരാതെ തീരുവാൻ കാ രണമായി ലോഭമെന്നൊരു മനോദോഷമുണ്ടാകുന്നു. അത് അ വന്നു ബാധിച്ചാൽ വളരെ കടുതന്നു. എകാദശത്തിൽ ഒരു ചന്ദ്രാംശുജാല പരിശുദ്ധയശസ്സിനേയും വന്ദ്യങ്ങളായ ബഹ 9 [ 57 ] പന്ത്രണ്ടാം പു മുഖ്യഗുണങ്ങളെയും നിന്ദിപ്പതിന്നു ബതകാരണമിന്നു വേഷം സൌ നയമുള്ള വനു പാണ്ടു പിടിച്ചപോലെ. ഇനി ഒരുനേരംപോക്കു ശ്ലോകം കൂടെ കേൾക്കുക. നാണം വെടിഞ്ഞതതുദിക്കിലിരുന്ന വസ്തു താണിട്ടു. ണിയാലൊരിടത്തു ചേത്ത് കോണിൽ ഭരിച്ചു തൊടുവാൻ വഹിയാ വണ്ണം കാണിച്ച ലുമതിലുമൊന്നുപോലെ. അതു തന്നെ ഈ ധനംകൊണ്ട് അസ്ഥിരമായും നിസ്സാരമായും ഒള്ള ശരീ രത്തിൽ ക്ഷണങ്ങളായ സുഗന്ധാദിഗുണങ്ങൾ അധികം വ രുത്തുന്നതിനേക്കാൾ, ദാനാരിധമം ബഹു കാലവിയായിരിക്കു ന്ന ജീവന്നു പുപറിക്കാരം ചെയ്യുന്നതാക കൊണ്ട് യുക്തമാകുന്നു. ദരിദ്രന് അനേകം കാലം ദേഹശം തെങ്കി ലെ അല്പം പുണ്യം ലഭിക്കും. ധനികൻ ദ്രവ്യം അധികം വ്യയം ചെ യാൽ അനായാസേന ബാ പുണ്യത്തെ ലഭിക്കുന്നു. എന്നാൽ അനേക ജന്മങ്ങിൽ വച്ചു യയാ ഒരു ജന്മത്തുങ്കൽ ദ്രവ്യശക്തിവ ന്നാൽ അപ്പോൾ മൂലധനം കളയാതെ വിധനംകൊണ്ടു ദാനം ചെയ്തു പുണ്യങ്ങളെ സമ്പാദിക്കണം. ഭാരതത്തിൽ മൂന്നു ബഹുമാനോ ധനികൻ ദാനഹീനനും ദരിദ്രരി ധരിക്കണം. കുമതി..എനിക്കൊരു സംശയമുള്ളതു ചോദിക്കട്ടെ. കഴി ഞ്ഞു പോയവർ തൃപ്തിവരുത്തുന്നതിനായിട്ട് ഇങ്ങളായുള്ള ഭക്ഷ ാദിദാനംകൊണ്ട് അവ പകരമായിട്ടു ബ്രാഹ്മണരെ തൃപ്തിവ രുത്തുന്നു, അതു പിതൃക്കൾ ഏൽക്കുമെന്നും പറയുന്നു. കൊണ്ടു കഴിഞ്ഞുപോയവരുടെ അപേക്ഷയിൽ ചിലതു സാധിപ്പി ക്കാതെയുള്ളത് ഇപ്പോൾ ബ്രാഹ്മണരെ പ്പിച്ചാൽ പിതൃക്കൾ ഏൾക്കുമല്ലൊ. എന്നാൽ എന്റെ അമ്മാവൻ വാതം പിടിച്ചു കിടന്നപ്പോൾ എല്ലാ അപേക്ഷയും സാധിപ്പിച്ചു എങ്കിലും ഒന്നുമാ ത്രം കിടപ്പുണ്ട്. വാതത്തിന്റെ കുഴപ്പു മാറുന്നതിന്ന് അവയവ ങ്ങളിൽ കാച്ചിവച്ചു പഴുപ്പിക്കണമെന്നു പറഞ്ഞിരുന്നു അതു സം ഗതിവന്നില്ല. ആ വിഷാദത്തോടുകൂടി കഴിഞ്ഞുപോയി; അതു ക a. [ 58 ] 00 ബാലഭൂഷണം ടമായിട്ടു കിടക്കുന്നു. ഇനി നാലു ബ്രാഹ്മണരിൽ ഇരുമ്പു കാച്ചി വച്ചു പഴുപ്പിച്ചാൽ അമ്മാവനു തൃപ്തി വരികയില്ലയോ? സുമതി വിചാരം, ധഗുണം മനസ്സിൽ ബോധമുള്ളപ്പഴം അവമാനിക്കുന്നതിന്നു തന്നെ ദുശ്ശാദ്യം ചെയ്യുന്നവരോടു മിണ്ടാ തിരിക്കുന്നതുതന്നെ ഉത്തമപക്ഷം. പറഞ്ഞാൽ കാല പമാകും. എങ്കിലും പരിഹരിച്ചു പറയാഞ്ഞാൽ അറിവില്ലാത്തവ ദുക്കം സത്യമെന്ന ഭ്രമം വരും. അതുകൊണ്ടു പറയുക . വാക്ക്, നിന്റെ ദുശ്ശാസ്ത്രത്തിനോടു ഞാനും ചോദിക്കട്ടെ. ൧-ാമത്, അന്നു വാതം പിടിച്ചു കെടന്ന ശരീരത്തെ നിറം മുഴുവ ചുട്ടുകരിച്ചു വാതം മാറിയില്ലയൊ? മത്, ആ ജീവനു മു മ്പിലത്തെ ശരീരവുമായിട്ടു സംബന്ധം വിട്ടിരിക്കുമ്പോൾ മുമ്പി ലത്തെ ശരീരത്തിലെ വാതം മാറ്റുന്നതിന്ന് ഇച്ഛയുണ്ടാകുമോ? നാമത്, വേദശാസ്ത്രങ്ങളിൽ വിധിച്ചിരിക്കുന്ന സങ്കല്പമന്ത്രാദിക ളോടുകൂടി ബ്രാഹ്മണഭോജനം ചെയ്യിപ്പിച്ചാൽ പിതൃപ്രീതി വരുമെ അല്ലാതെ ബ്രാഹ്മണന്റെ വയാറിനകത്താക്കിയ ഭക്ഷണസാധന ങ്ങളെ പിതൃക്കൾ ആക്ഷിച്ച് അവരുടെ വയറിലാക്കുമെന്ന ഒ രു പ്രമാണത്തില്ലെങ്കിലും പറഞ്ഞിട്ടുണ്ടോ? അങ്ങിനെ ആഷി ക്കു മെങ്കിൽ ശ്രാദ്ധം ഭക്ഷിച്ചവ വിശപ്പുമാറ്റാൻ വേറെ ഭക്ഷണം വേണ്ടിവരുമെല്ലോ. രാമത്, ചിതൃക്കളെ ഉദ്ദേശിച്ചു ചില ബ്രാ ഹ്മണരെ ആരാധിച്ചാൽ പിതൃക്കൾക്കും പ്രീതിയാകുമെന്നറിഞ്ഞ പ്പോൾ അവരെ തപിപ്പിച്ചാൽ ചിതൃക്കളും തപിക്കുമെന്നു നിശ്ച യിക്കണം. അതുകൊണ്ടു നിന്റെ ശങ്കാ നിലയായിരിക്കുന്നു. എന്നാൽ ശ്രാദ്ധത്തിന്റെ പ്രമാണം അല്പം പറയാം. മനുസ്മൃതി യിൽ മൂന്നാം അദ്ധ്യായത്തിലും ഗാരുഡപുരുണത്തിലും വിസ്മരി ച്ചു പറയുന്നു. പിതൃക്കൾ ദേവകളെപ്പോലെ ഒരു ജാതി ആ കുന്നു. അതിൽ ബ്രാഹ്മണരുടെ പിതൃക്കൾ സാമന്മാരെന്നും അഗ്നി ഷാത്താദികൾ എന്നും ക്ഷത്രിയ ഹവിളക്കുകൾ എന്നും വൈ ശ്യന്മാക്ക് ആദ്യപന്മാരെന്നും ശൂദ്ര സുകാലികൾ എന്നും ഇതി മണ്ണം മാറും ഋഷിപുത്രന്മാരായിട്ടും പല പിതൃക്കളുണ്ട്. ക് അവരവരുടെ കുലത്തിലുള്ള മാനുഷ സന്താനഗുണാദിക അവ [ 59 ] പന്ത്രണ്ടാം പു ളെ അനുഗ്രഹവിശേഷംകൊണ്ടു കൊടുക്കാൻ ശക്തിയെ ഈശ് രൻ കൊടുത്തിരിക്കുന്നു. അവരുടെ അനുഗ്രഹം സുഖത്തി നിഗ്രഹം ദുഃഖത്തിന്നും വലിയ കാരണമാകുന്നു. മരിച്ചവർ കൊ റെക്കാലം അവരോടു ചേന്നിരിക്കുന്നതാകകൊണ്ട് ആ കാലത്തെ സംബന്ധിച്ച് അവക്ക് ആരാധനം ആവശ്യമായിട്ടു കല്പിച്ചിരിക്കു ന്നു. അതു കൊണ്ടു ദേവപൂജയെക്കാൾ പിതൃപൂജ പ്രധാനമായി . വേണമെന്നു മനു നാം അദ്ധ്യായത്തിൽ നാം ശ്ലോക ത്തിൽ പറഞ്ഞിരിക്കുന്നു. എന്നാൽ ശ്രാദ്ധം ചെയ്യാത്തവ സന്താനാദിഗുണം കാണുന്നതെങ്ങിനെയെന്നു ചോദിക്കണമെ ന്നു നിനക്കു തോന്നുന്നൊണ്ടായിരിക്കും, അതിന്നു നാം പ്രസംഗ ത്തിൽ അവരവക്ക് ഈശ്വരൻ കല്പിച്ചിരിക്കുന്ന വഴിക്കു നടന്നാൽ തന്നെ ഗുണപ്പെടുമെന്നു പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ടു ശ്രാ വിധിയുള്ള വർ മുടക്കിയാൽ എങ്ങിനെ അനിഷ്ഠം വരും. തിന്മണ്ണം വിധിയില്ലാത്തവർ അനുഷ്ഠിക്കുന്നതുമനിതന്നെയെ ഇവിടെ ഒന്നുകൂടെ പറയാം. എന്തെന്നാൽ ന മ്മുടെ ദേഹസ്ഥിതിയേയും സന്താനാരത്ഭവത്തെയും രക്ഷയേയും ക റിച്ചു വിചാരിക്കുമ്പോൾ ഈ അത്ഭുതമായിരിക്കുന്ന ജനസംരക്ഷ ണത്തിനു വേണ്ടി അണുപ്രാണിമുതൽ ക്രമേണ വലുതായിട്ട് അനേകശക്തിയോടുകൂടി സംഖ്യ കൂടാതെ സൃഷ്ടിച്ചിട്ടുള്ളതിൽ ചി ലതു കാണു കൊണ്ട് ഇനി കണ്ടെത്താതെയും ഇതിനണ്ണം അ കസൃഷ്ടികളേയും അവക്ക് അനേകശക്തികളേയും ചെയ്യുന്നതി ന്ന് ഈശ്വരന് ഒട്ടും ഭാരമില്ലെന്നും ഓരോ വാക്ക് ഓരോ രക ന്മാരെ നിയമിക്കുന്നത് എളുപ്പമെന്നും ഊഹിക്കാം. അപ്പോൾ ര ക്ഷകന്മാരായിട്ടു ദേവന്മാരും ഉപദേവന്മാരും പിതൃക്കളും ഒണ്ടെന്നു മഹത്തുക്കൾ പറയുന്നത് ഇല്ലാത്തതെന്നു നിനക്ക് ഒരുവിധത്തി ലും നിശ്ചയിച്ചുകൂടാ. അങ്ങിനെ ഇരിക്കുന്ന സ്ഥിതിയിങ്കൽ ബ ഹുജനങ്ങൾ ആചരിക്കകൊണ്ടു വലുതായി തിന്നിരിക്കുന്ന ശ്രാദ്ധാ ദിധാനങ്ങളെ കൊടുക്കുന്നതിനു വേണ്ടി കമ്മങ്ങളിൽ അവി വരുത്തണമെന്നുള്ള ഇച്ഛയോടുകൂടിയ ഈ ദുശ്ശാല [ 60 ] 02 ബാലഭൂഷണം ത്തെ വിചാരിച്ചാൽ വലിയ പാപത്തിന്നു കാരണമായിരിക്കുന്ന മനോദോഷം നിന്നെ ബാധിച്ചിരിക്കുന്നു എന്നുമറിയണം. കുമതി.ദേവാദികളെ അതീന്ദ്രിയജ്ഞാനമുള്ളവർ കണ്ടറിയു ന്നു എന്നു നിങ്ങൾ പറഞ്ഞല്ലോ അതെങ്ങിനെ സുമതി യോഗാഭ്യാസമെന്നൊരു വിദ്യയുണ്ട്; അത് ആ ഹാരാദികളെ തന്നെ ചുരുക്കി ഈശ്വരധ്യാനത്തോടുകൂടി ദേഹ ത്തിലുള്ള വാതകഫാദികളുടെ സ്ഥിതിക്കു ഭേദം വരുത്തി പി പാസാദികളെ ജയിച്ച് ആകാശഗമനാദി ശക്തിവിശേഷത്ത കൊടുക്കുന്ന സമ്പ്രദായമാകുന്നു. അവരുടെ അഭ്യാസവിശേഷം കൊണ്ടു ദൃഷ്ടിക്കു കൊഴൽക്കണ്ണാടിയുടെ ചില്ലുകൾ പോലെ നാലു പടലങ്ങൾ ഒള്ളതു തെളിഞ്ഞുവരും, അപ്പോൾ അതി ദൂരത്തിങ്കലു ള്ള സൂക്ഷ്മപദാത്ഥങ്ങളേയും വായവാദികളേയും കാണും. അങ്ങിനെ കണ്ടറിയുന്നത് അതീന്ദ്രിയജ്ഞാനമെന്നു പറയുന്നു. ബാലൻ. ദാനമെന്നു പറയുന്നതു സദാ ജനോപകാരമാ യിരിക്കുന്നു. അതിനും വളരെ വാദം വരുന്നു. ചിലരോട് അ റി പറഞ്ഞാലും ഫലം വാദമായി തീരും എന്നു ഗുരു പറഞ്ഞി വിദ്യാ വിവാദായ ധനം മദായ ശക്തി പരാലോകനിപീഡ സാധാവിപരീത മേൽ ജ്ഞാനായ ദാനായ ചര നായ ഖല കാണായ അതിരിക്കട്ടെ, ദാനത്തിന്റെ വിവരം പറഞ്ഞാലും. സുമതി അതു വളരെ വിസ്താരമൊണ്ട്; നന്നെ ചുരുക്കി പറയാം. ദ്രവ്യശുദ്ധിയെ കുറിച്ചു മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. ദാനം ചെയ്യുന്നില്ല. ജനം ദാരിദ്ര്യ ഭീതിയാൽ അതുത ന്നെ ഭയപ്പെട്ടു ദാനം ചെയ്യുന്നു സജ്ജനം. പുണ്യദേശങ്ങളും പുണ്യകാലവും നല്ല പാത്രവും ഗണ്യമില്ലാ ആ പുണ്യത്തെ ദാതാവിന്നു കൊടുത്തിടും. മഹാക്ഷേത്രങ്ങൾ തീർത്ഥങ്ങൾ കുരുക്ഷേത്രാദി ദേശവും അ കോദയാദികാല ദാനേ ഭൂരിഫലപ്രദം. സാത്തീ വംശമഹിമാം തപസ്സ് വിദ്യാ വേദം ഭരിച്ചത [ 61 ] പതിമൂന്നാം ഷ 3172 ഗൃഹസ്ഥത നിരാശാ എന്ന ഗുണങ്ങളൊരെടുത്തു തികഞ്ഞുവ ന്നാൽ നന്നായപാത്രമഥവാ പുനരുപോലെ. ഹാവ്യാദിക വാദികളെ പൈതൃക ദ്രവ്യങ്ങളിൽ വ്യവ ശ്യസാധനം സമാപകാരം ദ്വിജനെന്നു കായാൽ വായ ഗോദാനമതീവ ദശാഭനം. നാശവും പരമതൃപ്തിപെരുത്തതോഷമെന്നുള്ള സൌഖ്യ മൊരുമിച്ചു കൊടുപ്പതിന്ന് അന്നദാനസമില്ലൊരു ദാനമെന്നു മന്നിൽ പ്രമാണ നിവഹങ്ങളിലും പ്രസിദ്ധം. ആരോഗ്യദാനമതിലും വലുതെന്നു ചൊല്ലാം രോഗം കളഞ്ഞു സുചിരം സുഖമേറെ നൽകും വിദ്യാപ്രദാനമഖിലാത്തിഹാ മോദം ലോകാരേവി സുഖം സാപരിസ്ഥം. സ്വത്തു പോമെന്നു ചിത്തത്തിലലും ഫലവാഞ്ചയും വെ ടിഞ്ഞാദരവോടി രാപ്പിതം ദാനമുത്തമം. ദാനഗുണം. കുമതി ദ്രവ്യം കൊണ്ടുള്ള ഉപകാരം പുത്രനെ ഗ്രഹിപ്പിക്ക യോ, ഇനി അതിന്റെ പ്രസ്താവം തുടങ്ങാം. സുമതി വിചാരം, ഈ വം പറഞ്ഞത് ആവശ്യമാകകൊണ്ടു സ്വീകരിക്കണം. ന്യായമാരു പറഞ്ഞാലുമായതപ്പൊളെടുക്കണം കാറ രിൽ നിന്നിട്ടും കൊറവല്ലറിയുന്നത്. വാക്ക്, ദ്രവ്യമെന്നു പറയുന്നതു പൂവോ കാരത്തിനുവേണ്ടി നിസ്സാരവസ്തുക്കളിൽ ചില സങ്കേതം ചെയ്തിട്ടുള്ളതെന്നു പു സംഗത്തിൽ പറഞ്ഞല്ലോ. അതിനെ വണ്ണക്കണമെങ്കിൽ അ പ്രകാരം ചെയ്യാം. ധാ കാമാനുഭവം ത്രിവം ജന്മത്തിനുള്ളാരു ഫലം പ്ര സിദ്ധം മൂന്നുകലും മുമ്പു പണം വരണമെന്നു ചിത്തം സ് വ വേണം. 9 * 122 [ 62 ] B6 നിലമായ വിശേഷവസ്തുവിലും മിറ്റത്തു താനേ വരും ഹവ്യാ ങ്ങൾ വഹിച്ചിടുന്നനെപ്പോലെ വിവരിച്ചിടും ഭവ്യം നിത്യ പണ്ട് അതിലുമാവശ്യമുയരും സർവ്വജ്ഞനെന്നും വരും കണ്ടാൽ തൃപ്തിവരാത്ത സുന്ദരതയും വാക്കും നടപ്പും വരും കണ്ടാ ലധനം വങ്ങളതുമില്ലെങ്കിലും മുഖ്യമാ കൊണ്ടുന്ന ഭ്രമവും ഗുണങ്ങളവനിൽ കാടുന്നിതം. മാതാ നിന്ദിക്കുമച്ഛൻ വെടിയുമധനനിൽ സോദരൻ മൌന മാകും ഭൃത്യൻ പാരം എനിക്കും നിജസുതനുമവൻ ചൊല്ലുകിൽ കേ മക്കയില്ലാ - കൊപിക്കും ഭായ്മ ബന്ധുക്കളുമധികമലട്ടോണ്ടാ ലൊളിക്കുന്ന ങ്ങൾ നടീടണമഖില ജനം വന്ദനം ചെയ്യുമ്പോൾ. വിദ്യാവൃദ്ധൻ വയോവൃദ്ധൻ തപോവൃദ്ധനുമെന്നിവർ ധനവ ന്റെ വാതുക്കൽ കാവൽ കാക്കുന്നു നിത്യവും. m മതി... സന്തോഷത്തോടുകൂടി . ഇങ്ങനെ ഗുണമൊള്ള പ ണം ചെലവു ചെയ്യണമെന്നു നിങ്ങൾ അറിഞ്ഞും കൊണ്ടു മുമ്പ പറഞ്ഞതു കല്ലയോ? സുമതി ചിലവു ചെയ്യാത്തതുതന്നെ കഷ്ടമെന്നിനിയും പ റയും. കേട്ടുകൊൾക ധനത്തിന്റെ ശക്തി ഇത്രമാത്രമൊണ്ട ന്നു ഞാൻ കൊടാ പറഞ്ഞു. അതൊക്കെ ധനത്തിന്റെ ഗുണങ്ങ ളെന്നു വിചാരിക്കണ്ടാ . ശക്തിയും ഗുണവും വേറെതന്നെ. ധന ത്തിനു ദോഷങ്ങളുമുണ്ട്. അതെന്തെന്നാൽ, വംശഗുണം മുമ്പിലുള്ള തിലധികമെന്നു പറകയും അറിവു കുറഞ്ഞിരിക്കുമ്പോൾ സ നെന്നു പറകയും മാന്യന്മാർ പടിക്കൽ കാത്തുകി കിടക്കയും മറ്റുമുള്ള ദോഷങ്ങൾ ധനികന്റെ ശാസനം കൊണ്ടു വരുന്നതല്ലെങ്കിലും അ യാളുടെ ധനന്നിമിത്തമായിട്ടുള്ള ദുസ്വഭാവഭേദം തന്നെ കാരണമാ മതി അത് അവരുടെ ദുരാഗ്രഹമാ [ 63 ] പതിമൂന്നാം പുഷ a സുമതി. ദുരാഗ്രഹദോഷം ഇല്ലാത്തവരെ മാന്യന്മാരാവും ആ തു കൊണ്ടു യാതമായിട്ടു പറഞ്ഞാൽ തന്നെ സന്തോഷമെന്ന് അന്യജനങ്ങൾക്കു തോന്നാൻ തക്കവണ്ണമുള്ള സ്ഥിതിയും മുമ്പില ത്തെ പ്രസംഗത്തിൽ പറഞ്ഞതിനു മുചിതവ്യയങ്ങളും അന്നദാ നാഭിധങ്ങളും ചെയ്തെങ്കിൽ തന്നെ ധനത്തിന്റെ ഗുണം അനു മതി ... അന്നദാനത്തെക്കുറിച്ച് അല്പം പറയാനുണ്ട്. ണ്ടുദിവസംമുമ്പ് ഞാൻ അങ്ങാടിയിൽ അരിമേടിക്കാൻ പോയ പ്പോൾ ഒരു ബ്രാഹ്മണൻ നിമിത്തമായിട്ടു കച്ചോടക്കാരനും അ നുംകൂടി ഒരു വഴക്കുണ്ടായി അതുകേൾക്കണം: ബ്രാഹ്മണൻ പറ ഞ്ഞു, ചെട്ടിയാരെ എനിക്കു ചേലയും സോമനും വേഗം തന്നു പ റഞ്ഞയക്കണം ഞാൻ കാരമായി താമസിക്കുന്നു. കുളി യും ദേവ കായവും കഴിഞ്ഞിട്ടില്ല - അതുമല്ല, ഭക്ഷണത്തിനു സ ത്തിൽ പോണം, അല്പം താമസിച്ചുപോയാൽ സമയം തെറ്റാം. ചെട്ടിയാം ഞാൻ നിങ്ങളെ ഉപദ്രവിക്കുന്നതിനുവേണ്ടി താമ സിപ്പിച്ചതല്ല, ഇവിടെ കെടുപ്പുള്ള ചരക്കു നന്നാക്കിയതായി ട്ടും അന്നതിൽ കൂടീട്ടും ആകുന്നു, ഇന്നലെ പുതുച്ച വന്നു, ലാം സഹായമൊണ്ട്. ഒരുനാഴിക കഴിയുമ്പോൾ ക ൻ വന്ന് ആ വാ തുറന്നു ചരക്കു പുറത്തെടുക്കും, അപ്പോൾ ആ തു തന്നയക്കാമെന്ന ഗുണം വിചാരിച്ചിട്ടാകുന്നു. പഴയ ചരക്കിൽ വരുന്ന തവും ഭക്ഷണത്തിൽ വരുന്ന ലാഭവും കൂടി വിചാരിച്ചാ ൽ ചാക്കിലുള്ള മതം വളരെ അധികമായിരിക്കുന്നു. അതു കൊണ്ട്, ഇന്നത്തെ ഭക്ഷണം ഗൃഹത്തിൽ തന്നെ ആകട്ടെ എ പറഞ്ഞു, അപ്പോൾ അവിടെ ഇരുന്നതിൽ ഒരുത്തൻ ബ്രാഹ്മ നാടു പറഞ്ഞു: ഇതിനണ്ണം നിങ്ങൾക്ക് അനേകകാരങ്ങളി ലെ ഗുണങ്ങൾ ഊട്ടി ഭക്ഷണം നിമിത്തമായിട്ടു പോകുന്നു. അ ത്രയുമല്ല, മനുഷ്യക്ക് അവരവരുടെ പ്രയത്നം കൊണ്ട് അനേകം ഗുണം വരുത്തുവാനുണ്ട്. അതു മിക്കതും പരോപകാരത്തിനും കാ അതിന്നു കാലക്ഷേപത്തുകലും ആഗ്രഹം കൂടി സ രണമാകും: ഈ ഊട്ടും ചില ദാനങ്ങളും ഒണ്ടാകുകൊണ്ടു നി [ 64 ] D ബാലഭൂഷണം ങ്ങൾക്കു കാലക്ഷേപ ഭയമില്ലാതെ ഒരഭ്യാസത്തിനും ഒരു പ്രയ ത്തിനും മനസ്സുവരാതെ സമ്പാദിക്കണ്ട് കാലത്ത് ഈ തരമായി രിക്കുന്ന പരം ഭക്ഷണത്തുങ്കലെ പാപസമ്പാദ്യം കൊണ്ടു കൃത ബുദ്ധിയും ധൂരതയും വന്ന് അഭിവൃദ്ധിയില്ലാതെ വരുന്നു. അ തുകൊണ്ട് അന്നദാനമെന്നു പറയുന്നതു ബ്രാഹ്മണരെ കെടുക്കാ നുള്ള മാറ്റമെന്നു വിചാരിക്കുന്നു. ചെട്ടിയാർ പരാന്ന ദോഷ മെന്നു പറഞ്ഞതു സത്യം തന്നെ എങ്കിലും അഭ്യാസവിരോധം ഭാന ത്തിന്റെ ദൂഷ്യമല്ലാ. ബ്രാഹ്മണദൂഷ്യം തന്നെ മൂലമായിരിക്കു ന്ന വേദത്തുങ്കലും ശാസ്ത്രത്തുങ്കലും അധികാരികളായിരിക്കുന്ന ബ്രാ മണക്ക് അഭ്യാസത്തുങ്കൽ ഭക്ഷണപ്രയത്നംകൊണ്ടു വിഘ്നം വര രുതെന്നും അതിഥിലാധം അനായാസേന നടക്കുന്നതി ന്നും അഗതികളെ രക്ഷിക്കുന്നതിന്നും വേണ്ടി ശിഷ്യന്മാരായിരി ക്കുന്ന ധനികന്മാർ അന്നദാനം ചെയ്യുന്നതിനാൽ അനേകാല്യാസ ങ്ങൾക്കും സഹായമായിരിക്കുമ്പോൾ വിപരീതബുദ്ധി ശരിയായി ല്ലാ. ദ്രവ്യസമ്പാദ്യം തന്നെ മുഖ്യമെന്നു വിചാരിക്കും അവ രുടെ യത്നത്തിനും അന്നദാനം വലിയ സഹായമായിരിക്കകൊ ണ്ട് അന്യാഭിവൃദ്ധിക്കും കാരണം തന്നെ. ചിലർ ഇതുനിമിത്തം ഉദാസീനന്മാരായിത്തീരുന്നു എന്നു വെറുതെ ഭ്രമിക്കുന്നു. സഭാ വിഡന്മാക്ക് ഇങ്ങനെ അന്നദാനമില്ലെങ്കിൽ ജാതിഭ്രംശം കൂടി വ രുമെന്നല്ലാതെ അവർ ആ ജന്മം യത്തുങ്കൽ സന്മാരാക യില്ലാ. അത്രയുമല്ലോ, ചില ജഡന്മാർ ധനവും പ്രയത്നത്തിന് ഉപേക്ഷയെ ഉണ്ടാക്കുന്നു, അപ്പോൾ ധനവും മനുഷ്യരെ കെടുക്കു മെന്നു വിചാരിച്ചു ധനമുണ്ടാകുന്നതിനുവേണ്ടി ചെട്ടിയാരുടെ പ്രയത്നവും കുടുംബവിരോധമാക്കുമെന്നു താൻ പറയുമെല്ലാം അ തുകൊണ്ടു ജീവൻ പുണ്യവും കാരണമാകുന്നു. അന്നദാനം എ ലാത്തിനും സഹായിയാകകൊണ്ടും അതിനാൽ സകലമ ങ്ങളുടേയും ഓരോഭാഗം അന്നദാതാവിന്നു ലഭിക്കുന്നതാകകൊ ണ്ടും പ്രധാനമെന്നറിയണം. അതുകൊണ്ട് ഗൃഹസ്ഥന്മാർ ധന ത്തിന്റെ മുഖ്യഫലമായിരിക ക്കുന്ന മാനസമ്മാനങ്ങളെ ചെയ്യുന്നു എന്നുപറഞ്ഞ് ഒരു ശ്ലോകം ചൊല്ലി. [ 65 ] പതിനാലാം പുഷ്പം 09 ദാനമാനങ്ങൾ ചെയ്യാതെ സ്ഥാനമാനം നടക്കിലൊ താന മാനംഭവിച്ചീടും താനുമാനന്ദവും കെടും. സുമതി. ഈ പറഞ്ഞതു കായമാകകൊണ്ട് അതു നിൻ മനസ്സിലിരിക്കട്ടെ. ഇങ്ങനെ ഒള്ള പുസുഖങ്ങളെ ലഭിക്കുന്ന തിന്നു വേണ്ടുന്ന അം സമ്പാദിക്കാത്തവൻ വളരെ നിസ്സാര അമില്ലാത്ത നാനിലമില്ലാത്ത വാക്കിലും വായാ സം വിചാരിച്ചു ശ്രദ്ധിക്കാറില്ലൊരുത്തനും. ആദിക്കാരിക്കുകാരും വെടിയുമൊരു ധനമ്പാലു മില്ലെന്നു വന്നാലാധികാധിക്യമുണ്ടാം പുനരവശതയാൽ ചെന്നിടം നിന്ദ ചെയ്യും നേരന്നേരത്തുപേരും പൊളിയോടതു ജനം കട്ടവൻ വ ക്കിനേയും ചേടിച്ചേരുന്ന നീരും കളിയും ഗുണമെന്നോ ത്യജിക്കും. ദൂരെ അതിനാലധികം ശ്രമിക്കണം ധനമുണ്ടാകുവതിന്നു മാനവ ൻ അതുകൊണ്ടവരണ്ടു സർവ്വവും കനകം കാമിതകല്പകം. മാനം. സുമതി സ്വദോഷങ്ങളെ കളയുന്നതിന്നും സർവ്വഗുണങ്ങ ളെ രക്ഷിക്കുന്നതിന്നും ഒള്ള ഉപായത്തെ കേൾക്ക ക്ഷമയെന്നൊരു കപ്പലാണ്ടു പോവാൻ പെരുതായുള്ള വി രോധി സാഗരത്തിൽ ഒരു ഭീതിയുമില്ലതിന്നഭീക്ഷയിൽ ചെന്ന ഖിലാവും ലഭിക്കാം. സദാ ക്ഷമയെന്നുള്ള ഗുണം ധരിക്കണം. ഭാരതം വിദ രാജ്യത്തിനു ഭാഷാ ശ്ലോകം. ക്ഷമയുള്ളവനൊന്നുതന്നെ ദോഷം ക്ഷമയില്ലാത്തവർ പാവ 10 * [ 66 ] ബാലഭൂഷണം മെന്നു ചൊല്ലും സമബുദ്ധികളിക്കുമാബലത്തിൽ സമമില്ലാത്ത ണങ്ങളെ ഗണിക്കും. a ബലിതനിൽ ക്ഷമാ ബലം സ്വാൽ ബലവാനിൽ ക്ഷമ യൊക്ക ഭൂഷണം താൻ ക്ഷമയുള്ളവനവനും വശത്തിൽ ക്ഷമയാ ലെന്തിഹ സാദ്ധ്യമാകയില്ലാ. കുമതികാരത്തിനു കൊള്ളരുതാത്തവനു വലിപ്പം പറവാ നുള്ള സാധനത്തെ ക്ഷമയെന്നു പറയുന്നു. ഇതു ഗുണമല്ലാ, അ വമാനത്തെ ഉണ്ടാക്കുന്ന ദോഷമാകുന്നു. ഇത് ഒരു സമ്പത്താ ന്നുവെങ്കിൽ ബലവാന്മാരായിട്ടുള്ള വിരോധികൾ സമ്പത്തായിട്ടു കൊടുക്കുന്ന ദുഷ്കീർത്തി ദാര്യം മുതലായതിനോടു കൂട്ടിച്ചേക്കാനു ള്ളതാകുന്നു. ഇതിനെ നിങ്ങൾ വലിയ ഗുണമെന്നു പറഞ്ഞ ല്ലാ എന്നാൽ ഇതുകൊണ്ട് എന്തു ഫലമെന്നു കേൾക്കട്ടെ. സുമതി ക്ഷമാഗുണങ്ങളെ കൊണം യാം; മനുഷ്യന് അഹ കാരമെന്നപോരാടുകൂടി വലുതായിട്ട് ഒരു സഹജ ശത്രുവുണ്ട്. ആ ശത്രു വിനു സഹായികളായിട്ടു കാമം, ക്രോധം, ലോഭം, മോഹം, മ ദം, മാത്സ്യം ഇങ്ങനെ ഈ ശത്രുക്കൾ കൂടയുണ്ട്. അവർ മനുഷ്യ ന്റെ മനസ്സിൽ നല്ല സ്വഭാവം കളഞ്ഞ് അവനെ അനമാ ങ്ങളിൽ പ്രവേശിപ്പിച്ചു കഷ്ടപ്പെടുത്തും. ഈ ബാധകം കൂടാതിരിക്ക ണമെങ്കിൽ അഹംകാരത്തെ ജയിക്കാന്മാത്രം ശക്തിയുണ്ടായിട്ടു വി മെന്നൊരാളുണ്ട്, അദ്ദേഹത്തിനെ ബന്ധുവായി സ്വീകരി കണം. അദ്ദേഹത്തിന്റെ സഹായികൾ ചിലരുണ്ട്. അവർ കാമാദികളെ ക്ഷണത്തിൽ ജയിച്ചു സൌഖ്യമാക്കും. അതിലേക്കു പ്രധാനപ്പെട്ട ആൾ ക്ഷമയാകുന്നു. മറവർ ആരുമില്ലെങ്കിലും ക്ഷമതന്നെയും കാമാദികളുടെ സാഹസത്തെ നിവൃത്തിപ്പിക്കുന്നു. മതി. കാമാദികൾ മനുഷ്യനു വേണ്ടുന്ന വിശേഷഗുണ ങ്ങളല്ലയോ? അതൊന്നുമില്ലാഞ്ഞാൽ മരകൊണ്ടും വക്കാലുകൊ ണ്ടുമുണ്ടാക്കുന്ന പാവയും മനുഷ്യനും ഒരുപോലെയെന്നു വിചാരി അതുകൊണ്ടു കാമാദികളെ ഇവനിചിച്ച ദിക്കിലേക്കു പരിക്കുന്നതുതന്നെ സന്തോഷം. ചില ദിക്കിലാവാമെന്നും ചി [ 67 ] പതിനാലാം പു ല ദിക്കിലരുതെന്നുമുള്ള ചിലരുടെ നിയമ സിദ്ധാന്തം അനാവ ശകവും ദുഃഖകാരണമാകുന്നു. സുമതി കാമാദികളെ തീരെ നിന്ദിച്ചില്ലാ. ശത്രുക്കളെന്നു പറകൊണ്ട് അവർ അധികം വലിച്ചു. ശത്രുക്കളാകുമ്പോൾ ജയിക്കണമെന്നല്ലയോ ഞാൻ പറഞ്ഞത്. ഭൂമിയിൽ രണ്ടു മനുഷ്യ രുണ്ടായാൽ അവർ രണ്ടുപേരും ചിലക്ക് ഉപകാരികളായും ച ലപ്പോൾ അന്യോന്യുപകാരികളായും ഇരിക്കും. എപ്പോൾ ഒരു ൻ മാറി .പാവം ചെയ്യുന്നു. അപ്പോൾ ഉപദ്രവിക്കു അവൻ മറന്നു ശത്രുവെന്നു പറയപ്പെടുന്നു. അതുകൊണ്ടു കാമാദികൾ ഉപകാരികളെങ്കിലും അവർ മനുഷ്യനെ യാതൊരു സമയം ആപത്തിനായിക്കൊണ്ടാഷിക്കുന്നു. ആ സമയം അ വർ ശത്രുക്കളാകുന്നു. അപ്പോൾ അവരെ അവശ്യമായി ജയിക്കു ണ്ടതാകുന്നു. വസ്തുത വിചാരിച്ചാൽ ജയമെന്നു പറയുന്നതു ചിം സയല്ലാ. തന്റെ ശക്തിയേക്കാൾ താഴെയാക്കി ആര്യന്മാരെപ്പോ അതു കൊണ്ട് ഈ പറഞ്ഞവർ ളായിട്ടു മനുഷ്യന്റെ മനസ്സിൽ ആക്രമിക്കുമ്പോൾ അവരുടെ വേഗത്തെക്കുറിച്ചു സഹനശക്തി സ്വരൂപിണിയായ മാ തൽ കാലത്തെ അനത്തെ നിവൃത്തിപ്പിക്കുന്നു. എന്നാൽ മ കായൽ കെടുക്കുന്നതെന്നു ഭൂമിക്കണ്ടാ. കായ്യങ്ങളിൽ ഗുണ ദോഷം വിചാരിച്ചു സഹിക്കേണ്ടതുമാത്രം സഹിതയാകുന്നു. കാമ ത്തിന്നു വൈരാഗ്യവും ലാഭത്തിന്നു തൃപ്തിയും, മോഹത്തിന്നു വി ചാരവും, മദത്തിന്ന് ഉപശമാവും, മത്സരത്തിൽ പരപ്രീതിയും പ്രത്യേകം ശത്രുക്കളുണ്ടെങ്കിലും അഹങ്കാരസംബന്ധികളായിരിക്കു ന്ന കാമാരി അഞ്ചിനും വലിയ സഹായിയായി അവരുടെ പു കെ സദാ സഞ്ചരിക്കുന്ന കോപത്തെ ജയിക്കുന്നതിനു സാമ്യ ത്തോടുകൂടി വിവേക സംബന്ധികളായിരിക്കുന്ന വിരക്ത്യാദി അ ിന്നും മുമ്പ് സഞ്ചരിച്ചു ക്ഷമതന്നെ ശത്രുക്കളെ ജയിക്കും. അ തു കൊണ്ടു മാ വലിയ ഭൂഷണ വരുമ്പോൾ 2 ആൻ തന്റെ ഗുണങ്ങളെ അനാദ നാദരിച്ചു ദോഷങ്ങളേയും ശത്ര [ 68 ] ബാലഭൂഷണം വിന്റെ ദോഷങ്ങളെ അനാദരിച്ചു ഗുണങ്ങളേയും വിചാരിച്ച റിയും, അതു നല്ല ഗുണമാകുന്നു. ഓക്കേ നിജദോഷമെന്നും അതിനാൽ ദമ്മാമില്ലാതയോ മു കക്കാമ്പിൽ പരിശുദ്ധി യേതുമല്ലാ വാക്കിലും തക്കം ദോഷമറിഞ്ഞു പൊതിനി വാക്കെന്നു സൽ കൗതുകം കേൾ ക്കുമ്പോൾ പരിതോഷ് കൊണ്ടിതു സതാം ചൊൽകൊണ്ട് ചി താമണി. അന്യന്റെ ഗുണങ്ങളെ പ്രകാശിപ്പിക്കുന്നതുയോഗ്യതയെ ന്നു പറയുന്നു. അകലുള്ള ഗുണഭാഗമെടുത്തു മാന്യന്മാരിൽ പരത്തുകില താത്ത പാപകാരം അന്നന്നു കുന്നുകളിലുഴിയിലുന്നടന്നു ര ആഴി ചെയ്ത ലതീവ ധന്യൻ. സന്തോഷം. കുതി നിങ്ങൾ ക്ഷമയുള്ളവക്ക് ആക്ഷേപത്തുങ്കലും സന്തോ മെന്നു പറഞ്ഞല്ലോ. ഇപ്രകാരം അനുചിതസമയത്തു വരുന്ന സന്തോഷം നിന്ദ്യമല്ലയോ? സുമതി സന്തോഷം സഭാ വന തന്നെ. അതു നല്ല മന സ്സിന്റെ മുഖ്യലക്ഷണമാകുന്നു. പ്രപഞ്ചത്തിൽ ഓരോ പദാ ങ്ങളുടെ വിഷയങ്ങളേയും ജന്തുക്കളുടെ സ്വഭാവഭേദങ്ങളേയും മനുഷ്യരുടെ ജ്ഞാനങ്ങളെയുമറിഞ്ഞിരിക്കുന്നവന്നു കാണുന്ന തും കേൾക്കുന്നതും പ്രായേണ അവന്റെ അറിവിൽ ഉൾപ്പെട്ടതാ കൊണ്ട് അവന്നു സകലവും ഉദാഹരണാനുഭവംപോലെ സ ന്തോഷകാരണം തന്നെ. ആപത്തുങ്കലും ചാപല്യം കൂടാതെ ത്തോടും അതിന്റെ ശക്തിയെക്കുറിച്ചു ദൃഢമായ സന്തോഷ ത്തോടു കൂടിയിരിക്കും. ഇതുകൊണ്ടു യാതൊരുത്തൻ കോപശീ ലൻ അവൻ അറിവില്ലാത്തവനെന്നും നിശ്ചയിക്കണം. [ 69 ] പതിനഞ്ചാം പു സത്വം കലനമനമെങ്കിലവന്നു സർവ്വസത്വസ്വഭാവമറിയാ മതു നിത്യാദം സത്വം വിപത്തിലുമൊരുമ്പെടുത്തൽ നീങ്ങും ചി പ്രസാദമതു സത്തിനു തത്വചിഹ്നം. 2 സന്തുഷ്ടൻ അല്പമെങ്കിലും തനിക്കു ലഭിച്ചിട്ടുള്ളതു കൊണ്ടും മറ്റൊരുത്തനുണ്ടാകുന്ന ഗുണപുഷ്ടികൊണ്ടും സന്തോഷിക്കും. അ സന്തുഷ്ടനു വിപരീതമാകുന്നു. സന്തോഷശീലൻ ലഭിച്ചതുകൊണ്ടു സൌഖ്യം സന്താവശി ലൻ സമൃദ്ധിയുമേറെ ദുഃഖം സന്താപമെന്തിനിവനെന്നു വിചി ചെലന്തതം മലിനമെന്നുടനേ ധരിക്കും. a കുമതി സമൃദ്ധിയുണ്ടായാൽ സന്തോഷിക്കാതെ ദുഃഖിക്കുന്ന തെങ്ങിനെ? സുമതി... അത്യാശയെന്നും അസൂയയെന്നും രണ്ടു മാമോ ഷമൊണ്ട്. രണ്ടും പ്രായേണ സമൃദ്ധിയൊള്ള വരെ ബാധിക്കുന്നു. അപ്പോൾ തനിക്കുള്ള ദ്രവ്യത്തിന്ന് അതിലാഭമുണ്ടാവാൻ വ ണ്ടി യാചെയ്യും. അതിലാഭക്കാരന്റെ സഹായികൾക്കു ന രു കൊറയുന്നതിനാൽ അനിഷ്ടവ്യയം കൊണ്ടും ലാഭം വിചാരിച്ച തിൽ കൊറയുക കൊണ്ടും സദാ മനസ്താപത്തോടുകൂടിയിരിക്കും. അ തുകൊണ്ട്, അത്യാശാ സുഖത്തിന്നു വിരോധതന്നെ. അത്യാശയെന്നുണ്ടൊരു മത്സ്യപാശമത്യത്ഭുതം തപരീത കൃത്യം ബന്ധിക്കിലോടുന്നു വിദൂര മോചിക്കിലോടാ തൊട ത്തുനിൽക്കും. m ആശയത്തില് കമേറി മനുഷ്യന്നാശയോ വളരുന്നശാ യാം ആശയെട്ടുഭവനങ്ങളുമേഴും തൃപ്തികരണത്തിനു പോരാ ദുമ്മോഹിക്കു ധനത്തുങ്കൽ പ്രമേഹിക്കു ജലത്തിലും തൃപ്തി യില്ല നിറഞ്ഞാലും സുപ്തിയിങ്കലുമാഗ്രഹം. അത്രയുമല്ല, അതാഗ്രഹി ലകൂടാതെ യാചിക്കയും ചെയ്യും. ഒണക്കു പുല്ലതില പഞ്ഞിയുണ്ടതിലും ലഘു അതിനേക്കാ ഇതിലഘു യാചകൻ സർവ്വനിന്ദിതൻ. ag [ 70 ] ബാലഭൂഷണം ദേഹത്തിൽ പാദഹസ്താദിയത്നസാമഗ്രിയുള്ളവൻ ദേഹി യെന്നു നടന്നീടിൽ പ്രസിക്കുന്നു ദേഹികൾ. പരിഹാസം പ്രാണസങ്കടന്തന്നെ. ഇതിനണ്ണം അസൂയയും വെറുതെ മനസ്സിനെ ദുഃഖിപ്പിക്കുന്നതാകുന്നു. അസൂയയെന്നു പറയുന്നതു മറ്റൊരുത്തന്റെ ഗുണങ്ങളെ സഹിച്ചുകൂടാതെ വ സനപ്പെട്ടുകൊണ്ട് ആ ഗുണങ്ങളിൽ ദൂഷ്യമൊണ്ടാക്കാനുള്ള ഇ ഇതു വലിയ പാപത്തിനു കാരണം തന്നെ. കണ്ണിന്നും കൂടി കുണ്ണ വേദന പരശ്രീ കാഞ്ചിലും കേൾക്കിലും രണ ന്നെഞ്ചിലുമുണ്ണുവാൻ പണി തുലാം കഷ്ടം! കലന്നിങ്ങനെ അന്യൻ ധന്യനടുക്കലെങ്കിലുണവും കിട്ടുന്നു മുട്ടുന്നനാള ന്യോന്യം സുഖമെന്നു മാന്യനു പരശ്രീയിലോ രസം. അത്രയുമല്ല, ഒരുത്തനു കൂടി ധനവിദ്യാദിപുഷ്ടികളുണ്ടായാൽ അവന്റെ യാചനവും അവിവേകവ്യാപാരവും കുറഞ്ഞിട്ടു തനി ക്കും മറ്റുള്ളവരും സൌഖ്യമെന്നുള്ളതു നിസ്സംശയമല്ലോ. അപ്പോൾ അവനിൽ ദോഷമാരോപിച്ചു ഗുണം കുറച്ചാൽ അത്രയും ദുഃഖം ത ങ്ങൾക്കു വരുന്നതിനെ വിചാരിച്ചാലും അസൂയയെ ദൂരെ കളയ അതുകൊണ്ട്, അത്യാഗ്രഹവും അസൂയയും സുഖ വിരോധികളെന്നറിയണം. 'കുമതി. മനുഷ്യനു പത്രവൃത്തിപോലെ ഉദരപൂരണത്തിനു മാത്രം ലഭിച്ചാൽ മതിയോ? അല്പം കൊണ്ടും ഉദരപ്തിയാകും; അതി ൽ അധികമൊള്ളതൊക്കൊയും അത്യാഗ്രഹം തന്നെ എന്നുവരും. അപ്പോൾ എല്ലാവരും അത്യാഗ്രഹദോഷമൊള്ളവരെന്നു വരും. മു മ്പിൽ ധനം വളരെ സമ്പാദിച്ചു . കാളനുഭവിക്കണമെ ന്നുള്ള നിങ്ങളുടെ വചനവും വിരോധമാകും. ഞാൻ ഒരു ശ്ലോകം കേ ട്ടിട്ടുണ്ട്. ജന്മാന്തരോചിത ഫലങ്ങളെല്ലാം ബ്രഹ്മാ കൊടുക്കു വതിനങ്ങു തുടന്നിടുമ്പോൾ അല്പം ലഭിച്ചവനു തൃപ്തിഭവിച്ചുവെ ന്നാലിപ്പോളിരുന്നു മതിയെന്നു കൊടുക്കയില്ലാ. സുമതി....പുണ്യഫലങ്ങളായിരിക്കുന്ന ഭോഗനിവഹങ്ങളെ അനുഭവിക്കാനുള്ളവന്നു പ്രയത്നത്തിൽ മനസ്സുകൊടുത്തു യ ണം തുടങ്ങുമ്പോൾ യാതൊരു വിരോധവും കൂടാതെ ഭോഗസാധന [ 71 ] പതിനാറാം പുഷ്പം ങ്ങളെ അടുത്തടുത്തു കാണാം. അപ്പോൾ, ക്രമത്താലെ പടികൾ വന്നപോലെ ക്രമേണ അടുത്തടുത്തൊള്ള ഉത്തരാത്തര യസ്സുകളിൽ ഇഛിക്കുന്നതു ന്യായമായിട്ടുള്ള ആഗ്രഹമാകുന്നു; അ ത് ഈശൻ കൊടുക്കുന്ന സകലത്തെയും വാങ്ങാനുള്ള കയ്യാ ന്നു എപ്പോൾ അവരിൽ യാദൃഛികമായ വിരോധമെങ്കിലും അാ പദ്രവമെങ്കിലും വരുന്നുവോ. അപ്പോൾ അതിനെ ധിക്കരിച്ച് ആ ഗ്രഹിക്കു ന്നതും രണ്ടോ നാലോ പടി എടവിട്ടു ചാടിക്കേറുന്നതു പോലെ ക്രമംവിട്ടു തുലോം ഉപരിസ്ഥിതമായ ശ്രേയസ്സിനെ ഇ ഛിക്കുന്നതും ദുരാശയെന്നുപറയുന്നു. ദരിച്ചു. നേരായ മാർഗ്ഗം നിഖിലം ത്യജിച്ചു. പാരം വിരോധങ്ങളാ സ്വാവസ്ഥയേക്കാളധികം ഭ്രമിച്ചും ഭാവത്തിലിതാ ഈ ദോഷമില്ലാത്തവന്റെ സ്ഥിതിയെപ്പറ്റി പുതുസ ത്തിൽ ഇങ്ങിനെ പറഞ്ഞിരിക്കുന്നു: സുഖദുഃഖഗണത്തിൽനിന്നു കാലവിധി യാതൊന്നിന് മാ നിന്നു നൽകും വിധിയെന്നതിലാദരിച്ചു ചിത്തേ പരിമോദിക്കുക സംഗതികളും. 50 ഭാ പുത്രൻ ശയനമശാനം ഭൂഷണം വസ്ത്രം ധാം മ വം സുഖമിതരുതെന്നതുശാസ്ത്രം പറഞ്ഞു കായകൊല്ലാമിവയി ലധികം ശക്തിയാൽ ദുഷിയാതേ യും കൊള്ളും മനുജൻ സമാ മോദഭാഗ്യം ഭവിക്കും. ജനങ്ങളിൽ പ്രീതി പെരുത്തവന്നു ജനങ്ങളും കീർത്തികളെ പെരുക്കും സവത്തിനും സർവ്വജനം സഹായം മനന്തളിഞ്ഞെങ്കി ---0053200- മതി..നിങ്ങൾ കത്തിയുടെ കായം പ്രസംഗിച്ചല്ലോ, [ 72 ] ബാലഭൂഷണം അതിൽ ഇനിക്കൊരു സംശയമുണ്ട്. ചില സമന്മാർ ധനിക ൻമാരുടെ സമീപത്തു ചെന്നു കത്തിയെ കുറിച്ചു വളരെ സ്മാത്രം ചെയ്ത് അവരിൽനിന്നു ദ്രവ്യം സമ്പാദിക്കുന്നു. എന്നാൽ കീർത്തി ന്നൊരു വാക്കുള്ളതല്ലാതെ ആക്കും അനുഭവം വരാൻ തക്കവ ണ്ണമൊരു സാധനമല്ലാ. കീർത്തിയുണ്ടായാലുമില്ലെങ്കിലും മനുഷ്യ നു വേണ്ടുന്നതിൽ ശരീരം ആയുസ്സ് ബുദ്ധി ധനമുതലായതിൽ ഒ ന്നിനെങ്കിലും വാനമോ ക്ഷയമോ ഉണ്ടാകുമെന്നും ആരും പറയു ന്നില്ല. അതുകൊണ്ടു കീത്തിയുടെ പ്രയോജനമെന്തെന്നുകേട്ടാൽ കൊള്ളാം. സുമതി അതുപറയാം, ഭൂമിയിൽ ഒള്ള ജനങ്ങളിൽ പലരും യാതൊരഭ്യാസം അന്യശാസനവും കൂടാതെ ബഹുമയ്യാദയോടു നടന്ന് അവരവരാൽ കഴിയുന്ന ഗുണങ്ങളെ ചെയ്യുന്നു. അതി ന്നു കാരണമെന്തെന്നാൽ ഓരോസമയം സാധാരണ ജനങ്ങളുടെ മുഖങ്ങളിൽനിന്നു ഓരോ കീർത്തിമാന്മാരുടെ ഗുണങ്ങളെ കേട്ടു മന സ്സിൽ സന്തോഷം വധിച്ച് അവരിൽ ബഹുമാനത്തോടെ ആ ഗുണങ്ങളെ മനസ്സിൽ ധരിച്ച്, ഇതു നല്ല രസമുള്ളതുതന്നെ, ഇ നിക്കും ഇങ്ങനെ കത്തിലഭിച്ചാൽ കൊള്ളാമെന്നു വിചാരിച്ചു ങ്ങളുടെ അഭ്യാസം കൊണ്ടുവന്ന അയോഗ്യതയെ കുറിച്ചു പശ്ചാ താപം സംഭവിച്ച് ഇനിയെങ്കിലും കഴിയുന്നപോലെ ഗുണം . അല്പമെങ്കിലും നല്ല പേരു കേൾക്കണമെന്നുവച്ച സദാചാര ത്തെ വലിപ്പിക്കയും തന്റെ അനന്തിരവന്മാക്ക് ഇതുപോലെ അ യോഗ്യത വരരുതെന്നു വിചാരിച്ച് അവരെ അഭ്യസിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ ബഹുജനങ്ങൾക്കു പലവിധത്തിലുള്ള അ റിവുകൊണ്ട് അനേകഗുണങ്ങളെ അനായാസേന സന്തോഷപൂ വരുമായി ഗ്രഹിപ്പിക്കാൻ സൽകീർത്തിക്കു നല്ല ശക്തിയുണ്ട്. ന റോ ആയിരമോ ആശാൻമാരുടെ ഗുണത്തെ ഒരു സൽകീർത്തി ചെ യ്യുന്നു. അറിവുണ്ടാകുന്നതിൽ അധികമായിട്ട് ഒരു ധമില്ലെന്നു ഞാൻ മുമ്പ് പറഞ്ഞല്ലോ. അതിനാൽ, യശസ്സു മഹാ പുണ പ്രദമാകുന്നു. കാണാതെ ഒള്ള ജനങ്ങളും കത്തിമാന്റെ സ്വരൂപം ഒരുവിധത്തിൽ കേട്ടുധരിച്ച് അതിനെ സ്മരിച്ചു സന്തോഷിക്കയും [ 73 ] പതിനാറാം പു വറ്റിക്കയും ചെയ്യുന്നു. അപ്പോൾ അവതാരമൂർത്തികളുടെ ഫലം കീമാൻ ലഭിക്കുന്നു. എന്നാൽ കീർത്തിയുടെ ഗുണമല്പമേ പ തള്ളു. കീർത്തിക്കാൻ ഒരുദിക്കിൽ ചെല്ലുമ്പോൾ അവനിൽ നങ്ങളുടെ ആ പാഠം മുതലായ സ്വസുഖങ്ങളേയും സ്വ സംബന്ധികളുടെ മാനം മുതലായതും പാണ്ഡി . അതുകൊണ്ടു കത്തി സമ്പത്തിന്റെ ഫലം എത്രയെന്നു മുഴുവനും വറ്റിക്കാൻ മന്മാർ ഗുണവാനിൽനിന്നു വിളയും സീരിമുക്താ ഗണം കോത്തും കൊണ്ടു ഗളധരിച്ചു വിലസുന്നാനന്ദമോടെ സമാ ആ ആത്മാക്കി കൊൗഷധം വിവിധചിത്താത്ത പ്രണാശത്തിനാ ൽ തന്മാക്കി വിന്നു പൂർത്തികരമാമോനാലിതം. 12 ചൊൽക്കൊണ്ട് വിദ്യകളിലൊന്നൊരുവന്നു . സൽ കീർത്തി പണമില്ലേ ബഹുമാനമൊന്നു കാരണം സുമത്തിനഗരത്തി നുമില്ല സാദ്ധ്യം നില്ക്കുന്നുവൃക്ഷമിത്ര ഭൂരമെന്നു ചൊല്ലും. Q പണം പിടിക്കാത്ത മണി പ്രദവും മണം ഗണിക്കാത്ത വി രിഞ്ഞ പുഷ്പവും ഗുണങ്ങളാൽ കീർത്തിപെടാത്ത മത്തിനും തൃണ ത്തിനെക്കാളധികം കിഴുത്തരം. പുഷ്ടിക്കു ധാന്യജലസസ്യസമൃദ്ധിയെല്ലാം സൃഷ്ടിച്ചു ഭൂമിയില തിന്നൊരു ശോഭകൊണ്ട് സൌഖ്യത്തിനിന്നു മനുജന്നിതുരണ്ടു തന്നെ സൽകീർത്തിയും വിശദചന്ദ്രികയും പ്രസിദ്ധം. എന്നാൽ പറഞ്ഞ ഗുണങ്ങൾക്ക് വിപരീതമായിരിക്കുന്ന ദു യശസ്സിനെയുമറിഞ്ഞു കഴിയുന്നപോലെ വിക്കണം. സഹിച്ചീടാം മഹാരോഗം വഹിക്കാമാദ്രിമാരവും കടുകോളം വ ഹിപ്പാനും പടുവല്ല പകർത്തിയെ നച്ചാൽ. കരിക്കട്ട കറുത്ത വാവിൽ വന്ന രാവും വെറിയു അകത്തു രത്നങ്ങൾ നിറഞ്ഞ ഗൃഹം പുകഞ്ഞു പോയാൽ ക ഒരു നയാകും ഗുണങ്ങളുൾക്കൊണ്ട് വനെക്കെടുക്കും ക്ഷണേന ദു വിഷപ്രചാരം 11* [ 74 ] ബാലഷണം അതുകൊണ്ട് ഇഹലോക പരലോകങ്ങളെ സാധിക്കേണ്ടവ ന ഒന്നാമതു ദേശകാലങ്ങളെ വിചാരിച്ചു നടന്നു ദുഷ്കീർത്തി വരാതെ സൂക്ഷിക്കണം. രണ്ടാമത് കഴിയുന്നപോലെ യശസ്സ സമ്പാദിക്ക യശസ്വിയായിരിന്നാൽ ഉദയലാറും സാധിക്കാം. മോ ക്ഷത്തിന്നും കൊള്ളാം. സമസ്തന്ധത്തിൽ ഇങ്ങിനെ പറഞ്ഞി പുണ്യത്തിനാൽ പാപഫലം കെടുത്തും നിരാദരം പു ലാ ഭുജിച്ചും പാത്തി ലോകേഷു യശോ വിശുദ്ധം പരം ഹരിം യാതി വിമുക്തസംഗൻ. ചാരുന്നു പലരും വ്യസനങ്ങൾ തപ്പാൻ ദൂരേഗമിക്കി രാജസമാനമാനം സർഗ്ഗത്തിലും സുകൃതമൊള്ളവരിൽ പ്രധാ നം സത്തിലില്ല സുയശസ്സിനു തുല്യമൊന്നും. ബാലൻ ---കാലം പ്രധാനമായിട്ട് പലരും പറയുന്നു. ” അല്പമെങ്കിലും ശക്തിയുള്ളതിൽ ഒരു വസ്തുവാകുന്നുവോ? അ തോ ഏ കുതിതായി സഖ്യപോലെ വ്യവഹാരത്തിനു വേണ്ടി ഒരു പേരുമാത്രമിട്ടിരിക്കുന്നോ? എന്നറിഞ്ഞാൽ കൊള്ളാം. 3. സുമതി...കാലം വളരെ ബലമുള്ളതാകുന്നു. ലോകങ്ങൾക്കും ദേവന്മാക്കും കാരണമായിരിക്കുന്നു. ചതുസ്തന്ധത്തിൽ ഇങ്ങി നെ പറയുന്നു: സാമ്പുകാരത്തിനു കാരണത്വവും വിസ്തൃതവും സവിശിഷ്ട ശക്തിയും അണ്വാദനകാവയവപ്രചാരവും കാലത്തിനുണ്ടെന്നു ധരിക്കു സാദരം. മതി നിങ്ങൾ ഒരിക്കലും അനുഭവമില്ലാത്തതിനെത്തന്നെ പിന്നയും പിന്നെയും വണ്ണിക്കുന്നു. ഒരുമാസമായെന്നും രണ്ടുമാസ [ 75 ] m മായെന്നും വത്സമായെന്നും അശ്വതിയെന്നും ഭരണിയെന്നും പ്ര തിപദമെന്നും ദ്വിതീയയെന്നും മറ്റും ചിലകാലഭേദങ്ങളെ പറയു ന്നു. ഇന്ന് അശ്വതി കഴിഞ്ഞു ഭരണി തുടങ്ങിയെന്നും പറയുന്നു. ഇതിനുമുമ്പെയും എത്രയോ അശ്വതിയും ഭരണിയും കഴിഞ്ഞിട്ട ണ്ട്. ഇതു വരെയും ആ ദിവസങ്ങളിൽ ഒരുഭേദം പൊലും കണ്ടിട്ടില്ലാ. അതുകൊണ്ടു ജ്യോതിഷക്കാർ കവടിസ്സഞ്ചിക്കകത്തുമ്പോ പഞ്ചാം ഗത്തിനകത്തുന്നോ ഈ ഭേദം എങ്ങനെ എടുക്കുമെന്നറിഞ്ഞില്ലാ. പടി സുമതി---ഞാൻ പ്രകാരം അല്പം പറയാം. അ തിനു ചില വിവരങ്ങൾ ധരിക്കണം. സൂൻ ഉദിച്ചാൽ ക്രമേണ ഞ്ഞാട്ടു നീങ്ങുമ്പോൾ മാനം അസുമയം ഇങ്ങിനെ ഭേദം കാ ണപ്പെടുന്നു. കാണാതെ കണ്ടാകുമ്പോൾ രാത്രി വരുന്നു. പിന്നെ മുമ്പിലത്തെ സ്ഥാനം ത ന്നെ ഉദിച്ചു രാത്രിയെക്കളയുന്നു. ഇങ്ങ നെ ഉദയായാന്തം നാ നാഴിക കൂടിയുള്ള കാലാവയവത്തെ മി വസമെന്നു പറയുന്നു. അതിൽ സൂര്യൻ കാണുന്ന സ്ഥലത്തു നി മ്പോൾ പകലെന്നും കാണാത്ത സ്ഥലത്താകുമ്പോൾ രാത്രിയെ ന്നും പറയുന്നതിന്റെ ഭേദം നിനക്കനുഭവമുണ്ടല്ലൊ. മൻ ആ കാമാർത്തുങ്കൽ ഒരു വളയം സഞ്ചരിക്കുന്ന മാറ്റപ്രദേശങ്ങളെ ഭാഗമായിട്ടു വിഭജിച്ചു മേടം ഇടവം തുടങ്ങി പ്രസിദ്ധങ്ങളായ മാസനാമധേയങ്ങൾ ആ ഖണ്ഡങ്ങളിൽ കല്പിക്കപ്പെട്ടു. ആ നാമ ങ്ങൾക്കു രാശിയെന്നും പേരുണ്ട്. നമ്മൾ നാലു നാഴിക ദൂരത്തു പോകുമ്പോൾ അതിന്റെ എട പത്തോ പതിനഞ്ചോ ദേശം മങ്ങൾ അതാതു ദിക്കുകാരാൽ കല്പിക്കപ്പെട്ടവയായിൽ കേൾക്കുന്നി ല്ലയോ? അതിനുമെന്നിൽ വൻ ഒരു സംവത്സരം കൊണ്ട് നവ രാശിയിലും സഞ്ചരിക്കും അതിൽ ഏതുസമയം ഏതു രാശി യോടു സൂൻ ചേന്നിരിക്കും ആ സമയം ആ രാശിയുടെ പോ ടുകൂടി മേടമാസം എടവമാസ തുടങ്ങി പറയുന്നു. ആ വാക്കി ന മേടത്തിൽ ആപ്പിത്യൻ ന്നിരിക്കുന്നു; എടവത്തിൽ നി രിക്കുന്നു എന്നമാകുന്നു. ഉദ്ദേശം 10 ദിവസം കൊണ്ട് ഒരു രാ ശിയിൽ നിന്നു മമൊരു രാശിയിൽ സൂയൻ പ്രവേശിക്കും. ഒരു രാശിയെ 20 ആയിട്ട് അംശിച്ചതിൽ ഒരംശത്തെ ൻ ക ട [ 76 ] ബാലഭൂഷണം ക്കുമ്പോൾ ഒരുമയാസമയം സംഭവിച്ച് ഒരു ദിവസമാകുന്നു. നാമത്തേതും രണ്ടാമതും മുതലായ അംശങ്ങളിൽ നിലക്കുമ്പോൾ ന്നു. ഇങ്ങിനെ എല്ലാ മാസത്തിലും അംശസ്ഥിതിയെ തീയ്യതി എ ന്നു പറയുന്നു. അംശങ്ങളെ അപതായിട്ടു വിഭജിച്ചതു കലയാ കുന്നു. അതിൽ ഒരുദിവസത്തെ നം ആയിട്ടു അംശിച്ചതു നാഡി കയാകുന്നു; സൂൻ കലയും നാഴികയും ഏകദേശം ശരിയായി രിക്കും. ഓരോ കല സൂമൻ കടക്കുമ്പോൾ ഇന്ന തീയതിയിൽ ഒ നാഴികയായെന്നും ഈ നാഴികയായെന്നും പറയുന്നു. ഇതിലും ചെറുതായിട്ടു വിഭജിച്ചാൽ പരമാണുവരെയും കാലത്തിന്റെ ചെ റിയ അംശങ്ങൾ കല്പിക്കപ്പെടുന്നു. പരാദ്ധം വരയും വലിയ ഭാഗങ്ങ കല്പിക്കപ്പെടുന്നു. ഇതു ചിലർ ഊഹിച്ച ഒരു കണക്കാക്കുന്നു. കാലശക്തി തന്നെ. ചില പ്രദേശങ്ങളിൽ സാദികൾ നി ക്കുമ്പോൾ ചില വിശേഷശക്തികൾ പ്രകാശിച്ചു മനുഷ്യക്ക് അ നുഭവത്തെ കൊടുക്കുന്നു. അതു നന്നെ സ്പഷ്ടമല്ലെങ്കിലും വസ താദി ഓരോ ഋതുക്കളിൽ സംഭവിക്കുന്ന പുഷ്പാദിവിശേഷങ്ങളെ ക്കൊണ്ടു വൃക്ഷാദികളുടെ വികാരത്തെയും പുഷ്ടിമുതലായതിനെയും ചെയ്യുന്ന കാലശക്തി നഷ്ടമല്ലാ. വൃക്ഷങ്ങൾ നമ്മളെപ്പോലെ കണക്കു നോക്കി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നില്ലാ. കുമതി. ദിവസം വീതം ഒരു രാശിയിൽ മുൻനിന്ന സംവത്സരംകൊണ്ടു മേഷാദി ഇവ രാശിയിലും സൂമൻ സംബ ന്ധിക്കുന്നു എങ്കിൽ പ്രതിദിനം ജ്യോതിഷികൾ ഇപ്പോൾ മേടം രാ ശിയെന്നും എടവം രാശിയെന്നും ഈ രാശികളെയും പവൻ കാ രണമാകുന്നു. സുമതി....വിചാരം, ഗൊളത്തിന്റെ സ്വരൂപം വളരെ വി സ്മാരമൊള്ളതാകുന്നു. വേഗം മനസ്സിലാക്കാൻ പ്രയാസം. എങ്കിലും ഈ സംശയത്തിനു സമാധാനം വരാൻ മാത്രം പറയാം. വാക്ക്, രാശി ചക്രം ഭൂമിയെ ചുറ്റി വളരെ അകലം മേടും കി പോട്ടും വ്യാപിച്ചിരിക്കും. ആ രാശിചക്രം നമ്മുടെ ഉപരിഭാഗ ആ സദാ പടിഞ്ഞാട്ട് അധോഭാഗത്തു കിഴക്കോട്ടും തിരിഞ്ഞു കൊ [ 77 ] പതിനേഴാം ണ്ടിരിക്കും. ആ ചിത്രം ൧൨. ഖണ്ഡമെന്നു മുമ്പ് പറഞ്ഞല്ലൊ. അതിൽ മേടത്തിന്റെ കിഴക്കുവശം എടവം അതിന്റെ കിഴക മിഥുനവും ഇങ്ങനെ ക്രമേണ ചുറ്റി താഴെക്കൂടെ കണക്കുകൂട്ടുമ്പോൾ മേടത്തിന്റെ പടിഞ്ഞാറു മീനംരാശി വരും. ഈ ചക്രം 27 ൽ ടിഞ്ഞാട്ടു തിരിയുമ്പോൾ നമ്മൾ കിഴക്കോട്ടു നോക്കിയാൽ ഏതൊ രു സമയം മേടത്തിന്റെ മീനത്തോടു ചേർന്നഭാഗം ഉദിച്ചു പൊ ങ്ങിത്തുടങ്ങുന്നു, അപ്പോൾ തുടങ്ങി അതിന്റെ ഭാഗം മുഴുവനും ദിച്ചുതിരുന്നവരെ ഇപ്പോൾ മേടമെന്നു പറയുന്നു. ആ വാക്കിന്നു മേഷരായ കാലമെന്നു താലയം. പിന്നെ അതിന്റെ കിഴക്കുവ ശത്തുള്ള എടവം ഉദിക്കും. ഉദ്ദേശം ക നാഴിക കൊണ്ട് ഒരു രാശി ഉദിക്കും. നാ നാഴിക കൊണ്ടു വ രാശിയും കിഴക്ക് ഉദിക്കാവും പി ടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യും. രാശികളെക്കാണാൻ പാടി ല്ലാത്തതാക കൊണ്ടു രാശികളിൽ സഞ്ചരിക്കുന്ന ഗ്രഹങ്ങളെ ക്കൊണ്ടും അതു കളിൽ സ്ഥിതപ്പെട്ടിരിക്കുന്ന അനാദി നക്ഷ ഇങ്ങളെക്കൊണ്ടും സ്പഷ്ടമായിട്ടറിയുന്നു. ഈ രാശിചക്രത്തിൽ കൂടി ഗ്രഹങ്ങൾ മുകളിൽ കിഴക്കോട്ടു സഞ്ചരിക്കുന്നു. സുമൻ കിഴക്കോ ടൂ സഞ്ചരിച്ച് ഒരു രാശിയെ കടക്കുന്നതിന്റെ എടം രാശിച ക്രം മുപ്പതു തിരിയും. അപ്പോൾ മുപ്പത് ഉദയാസ്തമയമൊണ്ടാകാ ണ്ട് 20 ദിവസമാകുന്നതിനാൽ സൂൻ ഒരു മാസംകൊണ്ട് ഒ രു രാശി കടക്കുമെന്നു പറയുന്നു. ചന്ദ്രൻ സൂമനേക്കാൾ ഭൂമിയോ ടടുത്തു സഞ്ചരിക്കുകൊണ്ട് ഒരു രാശി കടക്കുന്നതിന്റെ എടക്കു ചക്രം രണ്ടു തിരിഞ്ഞു കാൽഭാഗം കൂടിയേ തിരിയുന്നൊള്ളു. അതു കൊണ്ടു ചന്ദ്രൻ രണ്ടേകാൽ ദിവസംകൊണ്ട് ഒരു രാശിയെ കട ക്കു മെന്നു പറയുന്നു. ഇങ്ങിനെ മാറുള്ള ഗ്രഹങ്ങളും രാശിചക്രത്തി ൽ സഞ്ചരിക്കുമ്പോൾ സഞ്ചാരവൃത്തത്തിനു ഭൂമിയിൽ നിന്നുള്ള അ കലത്തിന്റെ ആധിക്യാവസ്ഥപോലെ രാശിക്കു വലിപ്പം കൂടുക കൊണ്ടു സമഗതികളായിരിക്കുന്ന ഗ്രാമങ്ങൾ രാശിലംഘനത്തി ന്നു താമസം വരുന്നു. കുമതി നിങ്ങൾ പറയുന്നതൊക്കയും വിപരീതംതന്നെ. ആ ദിത്യചന്ദ്രന്മാർ ദിവസവും പടിഞ്ഞാട്ടു ഗമിക്കുന്നതു സ്പഷ്ടമായിട്ടു 12 * [ 78 ] ബാലഭൂഷണം കാണുമ്പോൾ കിഴക്കോട്ടു ഗമിക്കുന്നു എന്നു പറഞ്ഞാൽ വിശ്വസി ക്കുന്നില്ലാ. സുമതി..ഞാൻ പറയുന്നതു വിചാരിച്ചുനോക്കു! ചന്ദ്രൻ ഉദിച്ചു പൊങ്ങു മ്പോൾ ഒരു നക്ഷത്രത്തിന്റെ ചൊവ്വിനു കാണാം. അത് അശ്വതിയുടെ ചൊവ്വിനെങ്കിൽ പിാദിവസവും നോക്ക മ്പോൾ അതിന്റെ കിഴക്കു നില്ക്കുന്ന ഭരണിയുടെ ചൊവ്വിനു കാ ണാം. അതിന്റെ പിാദിവസം അതിന്റെ കിഴക്കുള്ള കാത്തിക യുടെ ചൊവ്വിനും പിന്നെ രോഹിണിയുടേയും ഇങ്ങിനെ പരി സംകൊണ്ടു കിഴക്കോട്ടു ഗമിച്ചു താഴെക്കൂടെ ചുറ്റി അശ്വതിയുടെ പടിഞ്ഞാറുഭാഗത്തു നില്ക്കുന്ന രേവതിയുടെ ചൊവ്വിനു കാണുന്നു. നക്ഷത്രങ്ങൾ ചലനം കൂടാതെ സ്ഥിരങ്ങളായിട്ടു നില്ക്കുന്നു എന്നു ള്ള ലക്ഷ്യം പലതുമുണ്ട്. അപ്പോൾ കിഴക്കോട്ടു ഗമിക്കുന്നു എന്നു ഒരു മല്ലയോ? ഇതിന്മണ്ണം സപ്തഗ്രഹങ്ങൾക്കും കിഴക്കോട്ടു ഗമനമുണ്ടെന്നു സ്പഷ്ടമായി ലക്ഷ്യമുണ്ട്. നീ ഇതുകൊണ്ട്, അ തിയെന്നും ഭരണിയെന്നും മാറ്റം ഇരുപത്തേഴു നാളിന്റെ ഭേദത്തെ അരി അശ്വതിയെന്നും ഭരണിയെന്നും മറ്റും പറയുന്നതിന്ന്, അശ്വതിയുടെ ചൊവ്വിനു ചന്ദ്രൻ നില്ക്കുന്ന ദിവസമെന്നും ഭരണിയുടെ ചൊവ്വിനു ചന്ദ്രൻ നില്ക്കുന്ന ദിവസമെന്നും മ വം അമാകുന്നു. ചന്ദ്രന്നു ഗതിവേഗം കൊണ്ടു മാസന്തോറും ന ക്ഷേത്രസംബന്ധം വരുന്ന താൾ കൊണ്ട് എല്ലാമാസത്തിലും അ തി ഭരണി മുതലായതുണ്ടാകുന്നു. എന്നാൽ ഗ്രഹനക്ഷത്രങ്ങൾ തലക്കു മുല പടിഞ്ഞാട്ടു ഗമിക്കുന്നു എന്നു തോന്നുന്നതു നി കുാരമല്ല എല്ലാവർക്കും സമ്മതം തന്നെ. അതിന്റെ കാരണം പറ യാം: ദൃഷ്ടാന്തം, പടിഞ്ഞാറുപോകുന്ന വണ്ടിയുടെ ചക്രം മേൽഭാ ഗംകൊണ്ടു പടിഞ്ഞാട്ടു തിരിയുമ്പോൾ ആ ചക്രവളയത്തിലൂടെ ഒരു ഉറമ്പു ചക്രഗതിക്കു വിപരീതമായിട്ടു കിഴക്കോട്ടു സഞ്ചരിച്ചാ ലും അതിന്റെ വേഗത്തേക്കാൾ ചക്രവേഗമധികമാകകൊണ്ട് ഉ കമ്പും പടിഞ്ഞാട്ടു ഗമിക്കുന്നതുപോലെ പടിഞ്ഞാറു നീങ്ങിക്കാ ണാം. സൂക്ഷിച്ചുനോക്കിയാൽ കൊറേനേരം കഴിയുമ്പോൾ മുമ്പ ഇരുന്ന ചക്ര പണ്ഡത്തിന്റെ കിഴക്കഖണ്ഡത്തിൽ ഉറുമ്പിനെ [ 79 ] പതിനേഴാം പു കാണാം. അതുപോലെ അതിവേഗത്തോടുള്ള രാശിചക്രഗതിക്കു വിപരീതമായി ഗ്രഹങ്ങളുടെ ഗതിയെന്നറിക ബാലൻ. മാതാവെ! ചിലർ സൂൻ ചലനമില്ലെന്നും, ഭൂമി സൂയ്യനെ ചുറ്റിസഞ്ചരിക്കുന്നു എന്നും പറയുന്നു. അപ്പോൾ സൂ നവ രാശികളിലും കാണുന്നതെങ്ങിനെ സുമതി ഉള്ളതുതന്നെ, ആ പക്ഷവും യുക്തികൊണ്ടു ചെരു വിസ്താരമാകകൊണ്ടു പിന്നെപ്പറയാം. ഇപ്പോൾ കാലശക്തി വിചാ രം നടക്കട്ടെ. ഇപ്രകാരം നാളിന്റെ വിഭാഗം പറഞ്ഞല്ലോ, ഇ നി പക്കത്തിന്റെ പറയാം നയൻ തേജസ്വരൂപനും ചന്ദ്രൻ ജ ലസ്വരൂപനും ആകുന്നു. ഗ്രഹങ്ങളുടേയും ഭൂമിയുടേയും നക്ഷത്രങ്ങ ളുടേയും ആകൃതി ഉരുണ്ടിട്ടാകുന്നു. സൂയ രശ്മികൾ അതിദൂരത്തുങ്കൽ വ്യാപിക്കുന്നവയാകകൊണ്ടു സൂൻറ ഭാഗങ്ങളിലുള്ള ഗ്ര ഹഭൂമി ന്ത്രഗോളങ്ങളുടെ പാതിഭാഗത്തു സൂരി തട്ടിട്ട് എ ല്ലാസമയത്തും വെളിച്ചമുണ്ടായിരിക്കും. രാശിചക്രം ഭൂമിയെച്ചുറ്റി സഞ്ചരിക്കുന്നതാക കൊണ്ടു ഭൂമിയിങ്കൽ വെളിച്ചം ഈ നാഴികകൊ ണ്ടു നാലു പുറവും ചുവന്നു. അതുകൊണ്ടു വെളിച്ചമുള്ള പുറം പക ലും ഇല്ലാത്ത പുറം രാത്രിയുമായി തീരുന്നു. ഇതിനും ജലസ രൂപിയായിരിക്കുന്ന ചന്ദ്രന്റെ ഒരു ഭാഗത്തെ സൂകരശ്ശി നശിക്കു മ്പോൾ ആ ഭാഗം നന്നെ പ്രകാശിച്ച് അവിടെനിന്നു മൃദുവായിട്ടു ണ്ടാകുന്ന രശ്മികളെ ചന്ദ്രികയെന്നു പറയുന്നു. ദൃഷ്ടാന്തം, ഒരു കൊളത്തിന്റെ പടിഞ്ഞാറുഭാഗത്തു കൊളപ്പുരയുടത്തു നാ കിയാൽ സൂൻ ഉദിച്ചു പൊങ്ങുമ്പോൾ സ്മരശ്മി കൊളത്തിൽ വ്യപിക്കുമ്പോൾ കോളത്തിൽ നിന്നു മൃദുക്കളായിരിക്കുന്ന രശ്മികൾ പുറപ്പെട്ടു ചന്ദ്രിക പോലെ കൊളപ്പുരയുടെ ഭിത്തിയിൽ വ്യാപിക്കു ന്നു. ചന്ദ്രബിംബം സൂക്ഷ്മബിംബത്തുങ്കൽ അടുക്കുമ്പോൾ സൂനിൽ താഴെ ആകകൊണ്ടു നമ്മുടെ ദൃഷ്ടിക്കു കാണുന്നതിന്റെ മറുപുറത്തു പ്രകാശമായിരിക്കും. അപ്പോൾ നമുക്കു കറുത്ത വാവാകുന്നു. അക ലുമ്പോൾ നമ്മൾ കാണുന്ന പുറം പ്രകാശിച്ചിരിക്കും; അപ്പോൾ വെളുത്ത വാവാകുന്നു. ചന്ദ്രന്റെ ഗതിഭേദം കൊണ്ട് ഓരോദിവ സം ചന്ദ്രബിംബത്തിലെ പ്രകാശം ചന്ദ്രബിംബത്തിൽ മൽ [ 80 ] 03.2 ബാലഭൂഷണം Q രു ഭാഗം നീങ്ങി നീങ്ങി ചുററും സഞ്ചരിക്കും. അതുകൊണ്ടു ചന്ദ്ര ന്നു കരുത്ത വാവുമുതൽ വെളുത്ത വാവു വരെ എന്ന ദേശം ഉള്ളതി നാൽ കലകളെന്നു പറയുന്നു. ആകാശത്തിങ്കൽ ചന്ദ്രൻ സൂ പകൽനിന്നു കിഴക്കോട്ടു നീങ്ങി അകന്നുതുടങ്ങുമ്പോൾ കാണുന്നതാ ഗത്തു പ്രകാശം കൂടിക്കൂടി വരുന്നതിനാൽ ശുക്ലപക്ഷമാകുന്നു. അ തിൽ ഒരു കല പ്രകാശിക്കുന്ന ദിവസം പൂർവ്വപക്ഷപ്രഥമയെന്നും (പൂർവ്വപക്ഷപ്രതിപദമെന്നും പറയുന്നു.രണ്ടുകല പ്രകാശിക്കുമ്പോൾ റിയാമെന്നും മൂന്നാകുമ്പോൾ തീയയെന്നും ക്രമേണ കാം ദി വസം ബിംബത്തിൽ പാതി പൂണ്ണമായിട്ടു. പ്രകാശിച്ചു കാണുന്ന ദി വസം സൂചനയെന്നും (വെളുത്ത വാവെന്നും പറയുന്നു. പിന്നെ മനോട് അടുത്തു തുടങ്ങുമ്പോൾ നമ്മൾ കാണുന്നദിക്കിൽ പ്രകാ ശംകുറഞ്ഞു മറുപുറത്തേക്കു നീങ്ങിത്തുടങ്ങും. അപ്പോൾ ... ഒ രു ഭാഗം കാണാത്ത പുറത്തേയ്ക്കും പ്രകാശം നീങ്ങിക്കാണുന്നു. പുറ ആ പ്രകാശം ക്ഷയിക്കുമ്പോൾ അപാപക്ഷമയെന്നും അപര പക്ഷപ്രതിപദമെന്നും തുടങ്ങി ക്രമത്തിലെ കംഭിവസം ദൃശ്യഭാ ഗത്ത് ഒട്ടും പ്രകാശമില്ലാതെയാകുമ്പോൾ അമാവാസിയെന്നും ക ത്ത വാവെന്നും പറയുന്നു. -- ബാൻ എന്നാൽ സൂര്യാദികൾ അതാതു നക്ഷത്രങ്ങളുടെ നേരെ നികുമ്പോൾ അവരെക്കുറിച്ചു നാളും പൂനെ ഒഴിച്ച് തു ക്രാദികളിൽ ഒണ്ടാകുന്ന പ്രകാശത്തെക്കുറിച്ചു തിഥിയും കൂടി പ യേണ്ടയോ? സുമതി. ഉള്ളതുതന്നെ. അപ്രകാരം വേണമെങ്കിൽ അറി അതു പറയാം. എന്നാൽ അതിന്നു പല ഭാഗത്തുങ്കൽ ഒരറിവുമില്ലാ. ചന്ദ്രൻ അതാതു നക്ഷത്രങ്ങളുടെ നേരെ വരുമ്പോൾ അതിദൂര സ്ഥിതങ്ങളായിരിക്കുന്ന നക്ഷത്രങ്ങളുമായിട്ട് അപ്രത്യക്ഷമായിരിക്കു ന്ന ഒരു സംബന്ധ വിശേഷംകൊണ്ട് അതാതു ഷിനാഡികാ കമായിരിക്കുന്ന കാലത്തിന്നു വേറെ വേറെ ഓരോ ശക്തിവിശേഷ ങ്ങൾ സംഭവിച്ച് ആ വിശേഷങ്ങൾ സൂക്ഷ്മബുദ്ധികൾക്ക് അനു വപ്പെടുന്നു. അതിന്മണ്ണം ചന്ദ്രതിഥികളും ആ കാലങ്ങളിൽ പ്ര കാ ത്രങ്ങളെ ചെയ്യുന്നു. മരം ഗ്രഹങ്ങളെക്ക [ 81 ] പതിനേഴാം ണ്ടു നാളും പക്കവും അറിഞ്ഞാൽ ഇതിനും പലവിശേഷജ്ഞാ നത്തുങ്കൽ ഉപയോഗമില്ലാഴികകൊണ്ടു ഗണിക്കപ്പെടുന്നില്ലാ. എ ന്നാൽ നക്ഷത്രങ്ങൾക്കു ചന്ദ്രൻ അന്യഗ്രഹങ്ങളേക്കാൾ അതില്ലാ സ്ഥാനങ്കിലും സ്വാഭിമുഖ്യം ഈശാവകാ വിശേഷഗുണത്തിന്നു കാരണമാകുന്നു. ദൃഷ്ടാന്തം: ഭൂമിയിൽ ഒ ചന്ദ്രകാന്തശിലയും ജലത്തിൽ ഒള്ള ആമ്പൽപ്പൂവും ആ ചന്ദ്രാദിക ഖത്തുങ്കൽ വികാരത്തെ പ്രാപിക്കുന്നു. ഇതുകളുടെ നേരെ മുക ളിൽ ഉന്നതമായിരിക്കുന്ന വൃക്ഷത്തിലുള്ള പുഷങ്ങളും ചന്ദ്രനോട് ഇതിലധികം അടുത്തിട്ടുണ്ടെങ്കിലും വികാരത്തെ പ്രാപിക്കുന്നില്ല. ഇത വണ്ണം ശക്തിവിശേഷംകൊണ്ടു ഫലോപയോഗം ഹേതു വാ യിട്ട് അദൃശ്യങ്ങളായിരിക്കുന്ന രാഹുകേതുക്കളേയും ഗണിക്കുന്നു. അതു കരം ചന്ദ്രകാന്തത്തിൽ പാതമെന്നുള്ള അവയവങ്ങുമാ കന്നു. ഇതിന്മയ്ക്കും മറ്റം വളരെ പാത്രങ്ങളുള്ളതു ഗണിക്കുന്നില്ലാ. ഇതിനുതന്നെ സപ്തഗ്രഹങ്ങൾ കൂടാതെയും ക ചില തേജോഗോ ഇങ്ങൾ ഗ്രഹങ്ങളെപ്പോലെ വ്യവസ്ഥിതങ്ങളായി സഞ്ചരിക്കുന്നു ണ്ട്. സപ്തഷികൾ മുതലായിട്ട് അസംഖ്യം നക്ഷത്രങ്ങളും സ്ഥിതി ചെയ്യുന്നു. ഇതുകളെ പലഭാഗത്തുങ്കൽ ഉപയോഗപ്പെടാഴിക കൊണ്ട് ഗണിക്കുന്നില്ലാ. ഉപയോഗമില്ലാത്തത്തിൽ പരിഗണ ത്തിനാരംഭിച്ചാൽ ആകാശത്തിൽ നക്ഷത്രങ്ങളും ഭൂമിയിൽ മണൽ സ്സുകൊണ്ടും അഗണ്യങ്ങൾ എന്ന 6 പ്രസിദ്ധമല്ലൊ. ബാലൻ --ആഴ്ചക്ക് ഈ ക്രമം വരാൻ കാരണമെന്ത്? ഭൂമി യോട് അടുത്തിട്ടുള്ള ഗ്രഹാശ്രമം വിചാരിച്ചാൽ ചന്ദ്രൻ ബുധൻ ശുക്രൻ അക്കൻ ജൻ ഗുരു മന്ദൻ ഇങ്ങനെ വരണം. ന്നിട്ടുള്ള ക്രമമെങ്കിൽ വിപരീതമായിട്ടു. മന്ദ്രൻ ഗുരു കഴൻ എന്ന ഇതുരണ്ടും കൂടാതെ മൂന്നാമത് ഒരു ക്രമം വരാൻ ശ്രമം വാണം. കാര സുമതി പറയാം. ഒരു മുത്തം രണ്ടര നാഴികയാകുന്നു; അപ്പോൾ പകൽ ഗവ. മഹത്തരം രാത്രി വ മുഹവും ഇങ്ങി നെ ഒരു ദിവസത്തിൽ പരം മുഹമായി വിഭജിച്ച് ഓരോ മു [ 82 ] ബാലാഷം ത്തത്തിന്നു ഭൂമീന്ന് അകന്നു ക്രമേണ അടുക്കുന്ന ശനിഗ വാടി ക്രമേണ ഗ്രഹങ്ങൾക്ക് ഈശ്വരൻ ആധിപത്യം കൊടുത്ത അതു ഗ്രഹങ്ങളുടെ കാലഹോരയെന്നു പറയുന്നു. ആ കാലഹോ രകളിൽ ഗ്രഹങ്ങളും അവരവരുടെ സ്വാഭാവികശക്തികളെ കൊ റഞ്ഞൊന്നു പ്രകാശിപ്പിക്കുന്നു. ആ ശക്തി ഭേദങ്ങൾ സൂക്ഷിച്ചാൽ യാത്രാമാദികളിൽ പറയുന്ന ഫലങ്ങളെ കൊണ്ട് അനുഭ വം വരും. അപ്പോൾ ആധിപത്യം കൊടുത്ത ദിവസം സുമോദ സമൂഹത്തിൽ ഏതു ഗ്രഹത്തിന്ന് ആധിപത്യം ലഭിച്ചു ആ ഗ്രാം തുടങ്ങി മന്ദവാദിക്രമേണ വര് ത്തങ്ങളെയും അനു നം. അതു മനുവാദി ക്രമേണ മുത്തേത് ആയിരിക്കും. അ പ്പോൾ ഇന്ന് ഉദയത്തുങ്കൽ ശനിയുടെ കാലഹോരയായിരുന്നുവ ങ്കിൽ നാളെ ഉദയത്തുങ്കൽ ശനിമുതൽ നാലാമത്തെ സുതൻ കാലാർ വ പിറ്റേദിവസം സയൻ മുതൽ നാലാമത്തെ ചന്ദ്രന്റെ കാലഹോര വരും. ഇങ്ങിനെ ക്രമേണ പോകുമ്പോൾ സൂമചന്ദ്ര ജ ബുദ്ധ ഇരു തുക മന്ദൻമാക്ക് ക്രമേണ പൂടയോ ദയത്തുങ്കൽ ഹോരാധിപത്യം ഭവിക്കും.ഉയഹോരാധിപന്മാർക്ക് അ താതുദിവസത്തിൽ വിശേഷശക്തിയേയും ഈശ്വരൻ കൊടുത്തിരി ക്കുന്നു. അതു കൊണ്ട് ഇപ്പോൾ നടപ്പുള്ള വാരക്രമത്തിന്നു കാര ണം സ്പഷ്ടമായല്ലോ. ഈ വിവരം ആടോചാൻ കാലക്രിയാ പാദത്തിൽ പറഞ്ഞിട്ടുമുണ്ട്. ഗ്രഹചാരാദിഫലം. മതിവിചാരം, മാസം നാള് പക്കം രാശി ആഴ്ച ഇതുക ളുടെ നാമധേയമാത്രം കൊണ്ട് ഇതു ശൂന്യമാസമാണെന്നും ഭരണി യും കാർത്തികയും ആണെന്നും ഏകാദശി ആണെന്നും പാപാദ യരാശി ആണെന്നും പാപവാരമെന്നും മറ്റും പറഞ്ഞു വേണ്ടുന്ന കായ്യങ്ങൾക്കു വിരോധം പറയുമ്പോൾ ഇത് അസംബന്ധമായി ള്ള പരോപദ്രവമെന്നു വിചാരിച്ച് എനിക്കു നന്നെ ദേഷ്യം വരാ രണ്ട്. ഇപ്പോൾ ഇതൊക്കയും കാലഭേദങ്ങളെ അറിയാൻ കാര [ 83 ] പതിനേഴാം പു ണമായിട്ടുള്ള വാക്കുകളെന്നു ബോധം വന്നു. ഇതിനും അഷ്ടമ തിൽ ശനിയാനും നടന്നു വാഴമെന്നും ദശാസ്ത്രമെന്നും മാറ്റം പറയുന്നതു ശരിയായിട്ടു വരാം. എന്നാൽ കാലഭേദങ്ങൾ ക്കു ജ്യോതിഷികൾ പറയുന്നതുപോലെ ഫലമൊട്ടുണ്ടോ എന്നറിയ ണം. വാക്ക്, ആട്ടെ കാലത്തിന്റെ കായമിരിക്കട്ടെ ഫലഭേദ ക്കുറിച്ചു നിങ്ങൾ പറയുന്നതു വെറുതെ തന്നെ. ഒരുത്തൻ ശനിയുടെ കാലഹോരയിൽ യാത്രപുറപ്പെടുകകൊണ്ടു കായ്യത്തിനു വിഘ്നം വന്നുവെന്നും വ്യാഴത്തിന്റെ കാലഹോരയിൽ പുറപ്പെട്ട വൻ സ്ഥലമായെന്നും ദുശ്ശകുനംകൊണ്ട് അനം വന്നുവെന്നും സുശകുനംകൊണ്ടു ഗുണം വന്നുവെന്നും മാറും അജ്ഞാനം കൊണ്ടു പല വിധത്തിൽ ബുദ്ധി ശ്രമിക്കുന്നു. അതിന്റെ വിവരം ഞാൻ പറയാം. ഒരുത്തൻ അങ്ങാടിയിൽ അരി വാങ്ങിക്കാൻ പോകു മ്പോൾ നല്ല ശകുനം നോക്കിപ്പായാൽ അന്നു കടയിൽ ചെല്ലു മ്പോൾ പരിചയമുള്ള കച്ചവടക്കാരൻ കടതുറന്നു ഹാജരായിരു ന്നാൽ സുശക്തനഫലമെന്നു വിചാരിക്കും. ആ യാത്രക്കുതന്നെ മാ ത്തുങ്കൽ രണ്ടു തവണ കാലു തല്ലുകയും ഒരിക്കൽ പട്ടികടിക്കാൻ വരികയുമൊണ്ടായിരിക്കും അത് ഓക്കയില്ലാ. പിന്നെ ഒരു ദിവ സം സുശക്തം നോക്കി പോകുമ്പോൾ മാഗ്ഗത്തുങ്കൽ ഒരിഷ്ടജന കണ്ടു സന്തോഷ സല്ലാപത്തിന് എടവരും. കടയിൽ ചെ ല്ലുമ്പോൾ കച്ചവടക്കാരൻ കടട്ടി പോയിരിക്കും. അപ്പോൾ ശ ഭൂക്കാരൻ തന്റെ ഉദ്ദേശ്യ വിഘ്നത്തെ വിചാരിക്കാതെ അരി ക്ക് അല്പം താമസം വന്നുവെങ്കിലും സുനത്തിന്റെ ഫലം മ തിശയംതന്നെ, വിചാരിക്കാതെ മിത്രംകൊണ്ടു സന്തോഷം ലഭിച്ചുവെന്നു വിചാരിക്കും. എന്നാൽ ഇവൻ തന്നെ മുമ്പില ത്തെ യാത്രദിവസം ദുശ്ശകുനമെന്നു ഭ്രമിച്ചെങ്കിൽ കാലു തല്ലിയതും പട്ടികടിക്കാൻ വന്നതും ഫലമൊന്നും കട തൊറന്നിരുന്നതു അങ്ങാടി സ്വഭാവമെന്നും വിചാരിക്കും. രണ്ടാം ദിവസവും കുന്നമെന്നു ശ്രമിച്ചാൽ കട പൂട്ടിയിരുന്നത് അതിന്റെ ഫലമെന്നും മിത്രദശനത്തെക്കുറിച്ച് അങ്ങാടിയിൽ പലരേയും കാണുന്നതു സ്വഭാവമെന്നും വിചാരിക്കും. ഇതിനുതന്നെ താരാശി [ 84 ] ബാലഭൂഷണം വരം പുറപ്പെട്ടാലും ദൂരെപ്പോയി വരുന്നതിനു മുമ്പിൽ അ നേകം ഇഷ്ടാനിഷ്ടങ്ങൾ സംഭവിക്കും. അജ്ഞാനമുള്ളവൻ അനി ഷ്ടങ്ങളെ അഷ്ടമരാശിക്കൂറിന്റെ ഫലമെന്നു വെറുതെ വിചാരി ക്കുന്നു. ഇപ്രകാരംതന്നെ ഗ്രഹ ചാരഫലങ്ങളിലും ജാതകഫല ങ്ങളിലും പാത്തുങ്കലും ശ്രമിച്ചു ബുദ്ധിമുട്ടുന്നു. അത്രയുമല്ലാ, സൂ യാദിഗ്രഹങ്ങൾ ഓരോന്നായും ഭൂമിയിങ്കൽ നറഞ്ഞു കെടക്കു 1) മനുഷ്യക്കൊക്കയും പ്രതിക്ഷണം ജ്യോതിഷികൾ പറയും വണ്ണം പലവിധങ്ങളായിരിക്കുന്ന ഫലങ്ങളെ കൊടുക്കാൻ എങ്ങിനെ അവ ശക്തിയുണ്ടാവും ഒരു ഭവനത്തിൽ തന്നെ നാലാളുണ്ട ങ്കിൽ ഒരുത്തനു ജന്മത്തിലും ഒരുത്തനു കടത്തും മറ്റുമായിരി . ഈ വിവരമൊക്കയും അമ്മയോടുകൂടി ഗ്രഹങ്ങൾ പ്രത്യേകം ദിഫലം കൊടുക്കുമെന്നുള്ള ഭൂം വലിയ താതന്നെ. സുമതി. വിചാരം, ദൃഷ്ടങ്ങളായി അല്ല വിഷയങ്ങളായിരിക്കു ന്ന ചില വസ്തുക്കളുടെ ശക്തിയെ മാത്രം അറിഞ്ഞ് അപ്രത്യക്ഷങ്ങ ളിൽ അവിശ്വാസത്തോടു കൂടീട്ടുള്ളവരെ ദൃശ്യങ്ങളായി അന് വിഷമങ്ങളായി സുകൃതഹീനന്മാരുടെ ഉള്ളിൽ സ്വഭാവേന പ്ര ശിക്കാത്തവയായിരിക്കുന്ന വസ്ത്രവൈഭവങ്ങളെക്കൊണ്ടു ബോധം വരുത്താൻ പ്രയാസമൊണ്ട്, എങ്കിലും നോക്കാം. വാക്ക്, അ യോ മതി! അറിവിന്റെ മഹിമ ഇത്രയെന്ന് ആക്കും പരി ചേദിച്ചുകൂടാ. ഇവിടെയുള്ള പദങ്ങളെക്കുറിച്ചുള്ള അറിവു കൊണ്ടു യോഗ്യനെന്നു ഭാവിക്കുന്നവന് അന്യദേശവിശേഷങ്ങളെ അറിയുമ്പോൾ ഞാൻ ഒന്നും അറിഞ്ഞിട്ടില്ലെന്നു തോന്നും. വിചാരിക്കാൻ ഭാവമില്ലെങ്കിൽ യോഗ്യതയെ നല്ലവണ്ണം രക്ഷിക്കാം. അതിനും പ്രത്യക്ഷങ്ങളായിരിക്കുന്ന ചില വസ്തുക്കളുടെ ജ്ഞാനം കൊണ്ടു സർവ്വജ്ഞനെന്നു ഭാവിച്ചിട്ടുള്ളവൻ അപ്രത്യക്ഷഭവങ്ങ ളെ സത്യവാദിയായിരിക്കുന്ന സജ്ജനത്തുങ്കൽനിന്നു സയുക്തികമാ കുംവണ്ണം കേട്ട് അനുഭവം വരുമ്പോൾ ഞാൻ അജ്ഞനെന്നു നേ ബോധം വരും. ഹരിയും പറയുന്നു. യാ കിയിങ്ങോഹം ഗജ ഇവ മാസ്സഭവം കദാ സ മാസ്തിത വദ്രവിയ്ക്കും മമ മനി യാ കിഞ്ചിൽ കിഞ്ചിൽ ബുധ [ 85 ] പതിനേഴാം പുഷ് ()). 5598 2 അതു കൊണ്ടു നീ അഷ്ടഫലങ്ങളെ മനസ്സിലാവാൻ മാത്രം ആദരിച്ചു കേൾക്കു. അനുഭവം കൂടാതെ അതിന്റെ പ്രമാണവ നങ്ങളിൽ നിനക്കു വിശ്വാസം വരാത്തതാക കൊണ്ട് ഇപ്പോൾ ഏ കാരം അനുഭവം വരാന്തക്കവണ്ണം കൊറെപ്പറയാം. ഒന്നാ ക വടത്തിൽ തന്നെ പരിചയിച്ചു കണക്കും അ m ശവൃത്താന്തവും വഴിപോലെ അറിഞ്ഞു ജനസ്വാധീനത്താ ടുംകൂടി കച്ചവടം തുടങ്ങി ക്രമേണ വധിച്ചു വരുമ്പോൾ ദൃശ്യങ്ങ ളായ കാരണങ്ങൾ ഒന്നും കൂടാതെ അനേകവിധത്തിൽ അ ശം വന്നു ദരിദ്രനായി ഭവിക്കുന്നു. അവന്റെ അറിവിനും സത്യ ത്തിനും ജനാനുകൂലത്തിനും പ്രയത്നത്തിനും മുമ്പിലാത്തതിൽ ഒരു കൊറവും കാണുന്നില്ലാ. ഇതിനും ദേഹത്തെ രക്ഷിക്കുന്ന ന്നു ചിലപ്പോൾ രോഗാദികളും പ്രതിക്രിയ നിലാവും ര ക്ഷിക്കാത്തവന്നു കല്യതയും ആ പത്ഥ്യത്തിനു നിഷ്ഫലത്വവും കാ ന്നു. പിന്നെ അല്പങ്ങളായിട്ടു ചില കാരണങ്ങൾ പറവാന്മാ ത്രമില്ലെന്നു വരികയില്ലല്ലോ. അതിനേക്കാൾ ശതഗുണബലങ്ങ ളായിരിക്കുന്ന കാരണങ്ങളേയും അവൻ മുമ്പെ ലഘുവായിട്ട് ജയി ച്ചിട്ടുണ്ടാകുകൊണ്ട് അതുകളെ കാരണമെന്നു കല്പിച്ചുകൂടാ. പി ന്നെ ദരിദ്രാവസ്ഥയിൽ വലഞ്ഞ് ഈ ജന്മം ഇതിൽ ഗുണപ്പെട്ട ഇല്ലെന്നു വിചാരിച്ചിരിക്കുമ്പോൾ അവന്നുതന്നെ അചിന്ത്യയ യിട്ടു മറെറാരു വിധത്തിൽ ഗുണാവസ്ഥവരുന്നു. അപ്പോൾ ഈ ഇഷ്ടാനിഷ്ടങ്ങൾ വരുവാൻ കാരണം നല്ലകാലമെന്നും കഷ്ടകാല മെന്നും മറ്റും പറയുന്നു. അപ്പോൾ ആ കാരണത്താനം ലഭി കാഞ്ഞാൽ കാലകാരണത്വം സർവ്വസമ്മതമെന്നും അത് അ കാരണങ്ങളേക്കാൾ അതി ബലമെന്നും സ്പഷ്ടമായല്ലൊ. ന്നാൽ കാലത്തിനു വിശേഷശക്തി കൂടാതെ ബലവാനെന്നു പ വരുത്തുന്ന തൊക്കയും ദൈവമാകുന്നു. > 13 * [ 86 ] ബാലഭാഷണം സുമതി..അതുകൊണ്ടും വിരോധമില്ല. കാലം വായു അഗ്നി മുതലായതു ദൈവത്തിന്റെ പ്രധാനപ്പെട്ട അംശങ്ങളെന്നും കാ ലം ഈശ്വരൻ തന്നെ എന്നും പ്രമാണമുണ്ട്. ഭാരത ശ്ലോകത്തി ൻറ ഭാഷാശ്ലോകം. കാലാധ്യനായ ഭഗവാനിഹസർവ്വജീവകങ്ങളും വരവ ക്കു വിധിച്ചപോലെ കായ്യങ്ങൾ കായഗുണദോഷഫലങ്ങൾ കും കാലം കവിഞ്ഞിഹഗമിപ്പതിനാരുലോക പ്രഥമ സന്ധത്തിൽ പറഞ്ഞതിന്റെ ഭാഷ: കാലമാണതന്ത്രയന്ത്രിതം പഞ്ചഭൂതമയ ജീവരം അ ക്ഷണ വിധിക്കിതെങ്ങിനെ ശക്തമാമ ജഗരാമോപമം, എന്നാൽ ഒരു കാലം തന്നെ ഏകകാലത്തങ്കൽ ചിലരെ അ നേകവിധത്തിൽ സുഖിപ്പിക്കയും ചിലരെ ദുഃഖിപ്പിക്കയും ചെയ്യു ന്നതെങ്ങിനെ എന്നു ശങ്കിക്കേണ്ട. ഒരു വായുതന്നെ അനേക ങ്ങളെ സുഖമായിട്ടു നടത്തുകയും അനേകങ്ങളെ ബാധിക്കയും അനേകം കപ്പലുകളെ ക്ഷണത്തിൽ ഓടിയും ഏകകാലത്തുങ്ക ചെയ്യുന്നു. അതിനു മറ്റം അഗ്നിയും ദേഹത്തിൽ സൂക്ഷ്മശക്തി തോടുകൂടി ദേഹരക്തത്തിൽച്ചെന്നു ജീവധാരണം ചെയ്യുന്നു. അ നാദികളെ പാകം ചെയ്യുന്നു. പാനാദികളെ ദഹിപ്പിക്കുന്നു. ഇ തവണ്ണം കാലവും ഒന്നുതന്നെ. അനേകാവയവങ്ങളോടു കൂടിയി രിക്കയും പഞ്ചഭൂതങ്ങളെക്കാൾ വ്യാപകനായിരിക്കയും അതി കാനായിരിക്കയും ചെയ്യുന്നു. അതുകൊണ്ട് ഒരു സമയത ജിവകങ്ങളെ അനുസരിച്ച് അനേകവിത്തിൽ കായങ്ങളെ ചെ ന്നതിന്നു രക്തനെന്നറിക അഗ്നി ആശ്രയത്തിന്റെയും, വാ യു സായത്തിന്റെയും ഭേദം പോലെ ശക്തിവിശേഷത്തോടുക ടി ഇരിക്കും. വായു ആകാശത്തിന്റെയും മേഘങ്ങങ്ങളുടെയും സം ബന്ധം പോലെ ശക്തിവിശേഷത്തോടുകൂടിയിരിക്കും കാലം ക മഗുണങ്ങളുടെ സംബന്ധവിശേഷം പോലെ ശക്തിവിശേഷത്തോ ടൂടി ഇരിക്കുമെന്നറിക. കുമതി. പഞ്ചഭൂതത്തിന്നു ജ്ഞാനശക്തി ഇല്ലാത്ത പോലെ തിന്നും ഞാനശക്തിയില്ലെന്നു വന്നല്ലൊ. [ 87 ] പതിനേഴാം പുറം സുമതി. നമ്മളെപ്പോലെ കണക്കെഴുതുകയും പറകയുമില്ലെ വിചാരിച്ചു കാലത്തിന്ന് അറിവില്ലെന്നു വിചാരിക്കേണ്ട. ന മ്മം ഭൂതവയവങ്ങളെ മാത്രമെ അറിയുന്നൊള്ളു. അവയവി ക്കു വളരെ വിശേഷജ്ഞാനശക്തിയുണ്ടെന്നു തന്നെ ഫലങ്ങളെ കൊണ്ടു നിശ്ചയിക്കാം. കുതി കാലമോ ഗ്രഹങ്ങളോ സുഖദുഃഖങ്ങളെ ചെയ്യുന്നു. സുമതി.... കാലാവയവങ്ങളിൽ ചേർന്നിരിക്കുന്ന ഗ്രഹങ്ങൾ വേറെ എന്നു വിചാരിക്കേണ്ടാ. ഒരു ശരീരത്തിൽ ശിരോമുഖഗളാ ദി സ്ഥിരാവയവങ്ങളും സരക്താദി പലാവയവങ്ങളും ഭവിക്കുന്ന തെങ്ങിനെ അതിന്മണ്ണം കാലായ വിക്കു മേഷാദിരാശികളും അതു കളിൽ സഞ്ചരിക്കുന്ന ഗ്രഹങ്ങളും അവയവങ്ങളാകുന്നു. ഹോരയിൽ കാലാംഗാനി വരാംഗമാനനമരാ' എന്നുതുടങ്ങി പറഞ്ഞിട്ടും ണ്ട്. അതുകൊണ്ടു ഗ്രഹങ്ങൾ ചെയ്താലും കാലം ചെയ്തു എ ന്നു പറയുന്നതു മുഖ്യമാകുന്നു. മഹാവയവിയിലെ അവയവ ങ്ങൾക്കു ചില സ്വതന്ത്രശക്തിയും ഒണ്ടാകകൊണ്ടു ഗ്രഹപ്രസാ കൊണ്ടും വിപത്തുകൾ നിവൃത്തിക്കുന്നു. ഇപ്രകാരം കാലാവ യവങ്ങളുടെ അത്ഭുതശക്തിയെ ഊഹിച്ചുകൊൾക. ഷഷ് ത്തിൽ രണ്ടു ശ്ലോകങ്ങൾക്കു ഭാഷാശ്ലോകം കേൾക്കുക. സ്വത്തുമായുസ്സുമരോഗാദി ഗുണങ്ങളും കാലവശാൽ ഭവി ക്കും കാലമുള്ളാക്കി വൈപരീത്യം യത്നപ്പെടാതങ്ങു വരുന്ന കൂടുന്നൊരിക്കൽ പിരിയിന്നു പിന്നെ നദീപ്രവാഹ ച ലെന്നപോലെ ജനങ്ങളും കാലവന ചെയ്യും നാനാപമാ വിയോഗയോഗം. കുമതി ഗുണദോഷങ്ങൾ സംഭവിച്ചതിൽ പിന്നെ അതു കൾ കാലം ചെയ്തുവെന്നു പറയുന്നതു ശാസ്ത്രം കൊണ്ടെന്ന ദൃഢ വിശ്വാസം ചെയ്യുന്നില്ലാ. മേൽ വരാനുള്ളതിനെക്കുറിച്ചു ജ്യോതിഷികൾ പറയുന്നതിൽ ചിലത് ഒത്തെങ്കിലും ചിലതു തെ കയും ചെയ്യുന്നു. അതിനു കാരണമെന്നു പറഞ്ഞാലും. [ 88 ] My ബാലഭൂഷണം സുമതി. അതിനു ശാസ്ത്രത്തിന്റെ കുറ്റമൊട്ടുമില്ല, ശാസ്ത്ര ജ്ഞന്മാരുടെ കുറയുമെന്നുതന്നെ പറയണം. അതിന്റെ വില രം പറയാം; വളരെ വിസ്താരമുള്ള എല്ലാശാസ്ത്രങ്ങളിലും സാധാ വിശേഷ വചനങ്ങളെ കൊണ്ടു വിധിക്കുന്നു. വിശേഷവിധി കൾ മുഴുവനുമറിയാതെ സാമാന്യവിധിയെ മാത്രം അറിയുന്നവന്നു വളരെ വരും. ദൃഷ്ടാന്തം: ജനങ്ങളെ രക്ഷിക്കണമെന്നു സാമാന്യവചനം, അക്രമം ചെയ്യുന്നവനെ ശിക്ഷിക്കണമെന്നു വി ശേഷവചനം. അന്യോപദ്രവത്തുങ്കൽനിന്നു നിവൃത്തിക്കാനായി ടൂള്ള അക്രമമെങ്കിൽ ശിക്ഷിക്കണ്ട എന്നു പിന്നയും വിശേഷവ അതു ഷത്തോടുകൂടി വേണ്ടതിൽ അധികമായതിൽ കൊറെ ശിക്ഷിക്കണം എന്നു പിന്നയും വിശേഷം. ഇതിനും മടുത്ത വ്യാഴം നിന്നാൽ ഗുണമെന്നു സാമാന്യം, അതു ശ ക്ഷേത്രമെങ്കിൽ ദോഷസഹിതമെന്നു വിശേഷം. ബന്ധു ദൃഷ്ടി യുണ്ടങ്കിൽ ഗുണമെന്നു പിന്നയും വിശേഷം. അതിനു നീ ക്ഷേത്രസ്ഥിതയെങ്കിൽ ദോഷമെന്നു പിന്നയും വിശേഷം. ഇങ്ങ നെ അനേകവിശേഷങ്ങൾ ജ്യോതിശ്ശാസ്ത്രത്തിൽ ഗ്രഹിക്കാനുള്ള തു മുഴുവനും ഗ്രഹിക്കാതെ സാമാനവിധികളെയും ചില വിശേ ഷങ്ങളെയും മാത്രം ഗ്രഹിച്ചു ഫലം പറക കൊണ്ടു ചിലതു തെറ ന്നു. ഇതിനും ഭാവബലം ആശ്രയിലും മുതലായി അതിസൂക്ഷ്മ ങ്ങളായ ഗുണദോഷകരങ്ങളെ വിചാരിക്കണം. ഇതിനും ഒരു ന് നല്ല യോഗഫലമോ ദശാഫലമോ ഒള്ള സമയം അതിന്റെ ഗുണോഷം കൊണ്ടു ചാരഫലങ്ങളും പാകാലഹാരാവലം നഫലം മുതലായതും ദുലതകൊണ്ടു പ്രകാശിക ഇല്ലാ. ഇ തുപോലെ നിയോഗദുദ്ദേശാഭിമാലപ്രബലതയിങ്കൽ ശോഭന ചാരഫലാദിയും നിഷ്ഫലമാകുന്നു. അതുകൊണ്ടു പ്രായേണ അ തൽകൃഷ്ടഗുണദോഷഫലം സമ്മിശ്രമല്ലാത്തവരിൽ ഫലം പ്രകാ ിക്കും. മിത്തുകൽ നന്നെ വിചാരിച്ചു പറഞ്ഞാൽ ഒക്കും. ന ഫലാനുഭവകാലമുള്ളവരിൽ ചിലർ തന്റെ ഗുണകാല വിചാരിക്കാതെ അതിനാൽ ബാല്യങ്ങളായിരിക്കുന്ന ഫല [ 89 ] പതിനാഴം പുഷ്പം നിക്കുന്നു. അവർതന്നെ ദുഷ്ക്കാലിപ്രാപ്തിയിങ്കൽ താങ്ങൾക്കു വെ ഫല്യം വരുമ്പോൾ വ്യസനകാരണമറിവാൻ ജ്യോതിശ്ശാസ്ത്രത്തെ ആദരിക്കയും ചെയ്യുന്നു. പ്രബലത്താൽ ദു ലബാധയിൽ കാന്തം, ഒരു ധാരിക്ക് അനേകായ്യങ്ങളിൽ നിർവ്വാഹശക്തിയു ണ്ടെങ്കിലും തന്റെ മേലധികാരിയുടെ ശക്തി പ്രചാരത്തിലുള്ള ഒതുക്കത്തെക്കണ്ടു ചിലർ ഇവൻ നിസ്സാരനെന്നു വിചാരിച്ചാൽ വിചാരിക്കുന്നവർ മൌഢ്യമെന്നുതന്നെ അറിയുന്നവർ വിചാ രിക്കും. മതി...ലോകത്തുങ്കൽ ഒരു ജ്യോതിഷി എങ്കിലും മേൽ വ രുവാനുള്ള കായത്തിൽ ഇന്ന് ഇന്ന് പ്രകാരം വരുമെന്നു പറ യാൻ ശക്തനായിട്ടില്ലാത്തപ്പോൾ ഇത് ഒന്നു നിങ്ങൾക്ക് എന്തൊരനുഭവം കൊണ്ടു നിശ്ചയം വന്നു സുമതി...ഇന്തം പറയട്ടെ. ഒരു തെങ്ങിൽ തരം തിരിക്കു മ്പോൾ ഈ കാലമെന്നും, ഈ ഫലമെന്നും കണകണ്ടാ കി പറയുന്നു. ഒരു നെല്ലിൽ ഇത്ര മണിയെന്നും ഇ നിലത്തിൽ ഇത്ര വിളവെന്നും അനുഭവംകൊണ്ടു സത്യവാച കമായിട്ട് എഴുത്തു ചെയ്യുന്നുണ്ട്. മേൽ വിളയുന്ന ങ്ങൾ അതിനും എഴുത്തുപ്രകാരം തന്നെ ഏകാച്ചി ൽ കൂടാതെ കാണുന്നില്ല. എന്നാൽ, ചിലപ്പോൾ തീരെ തൊ ങ്കിലും പല സമയവും ഫലങ്ങളെ അഭവിക്കുന്നുണ്ട്. തിണ്ണം വിശേഷ ലക്ഷണദോഷം കൂടാതെ സാമാന്യലക്ഷണഗു ണത്തുങ്കൽ സലാം പുഷ്പാഭം എന്നും മറ്റും വിവരം അ നേക ജ്യോതിഷികൾ അനേകഫലങ്ങളെ പറയുന്നത് അനു വമായിരിക്കു കൊണ്ടു ശാസ്ത്രം സത്യമെന്നു ഞാൻ പറയുന്നു. എ ന്നാൽ ഈ ശാസ്ത്രം കൊണ്ടു ഭവിഷ്യത്തുങ്കൽ വിവരജ്ഞാനം പോ രാ എങ്കിലും വർണമുള്ള കാലമെന്നും സാമാന്യഗുണകാ ലമെന്നും അത്യന്ത ദോഷകാലമെന്നും സാമാന ദോഷകാലമെന്നും മാറ്റം സാമാന്യേന അറിയുന്നതുതന്നെ മുഖ്യമായ ഫലമാകുന്നു. ഈ അറിവിനു താര വരുന്നത് അത്യന്ത തന്നെ. ഭവിഷ് ത്തിനെ അറിവാൻ ഇത്രയും കൂടെ മറ്റൊന്നുമില്ലായ്മകൊണ്ട് അ നക് ഞാനത്തിന് ഉപയോഗപ്പെട്ട ജ്യോതിഷ ഭാഗം ജ 14 * [ 90 ] ബാലഭൂഷണം നങ്ങൾക്കു വളരെ ആവശ്യം തന്നെയാകുന്നു. കാലികനാളിക ളുടെ ഗുണദോഷഫലസമ്മിശ്രത്തുങ്കൽ ഇഷ്ടാനിഷ്ടങ്ങൾ കല ന്നിരിക്കും. അതുകൊണ്ടു നീ മുമ്പ് ഭൂമാരന്റെ വൃത്താ ം ഉദാഹരിച്ചതിനും സമാധാനം വിചാരിക്ക. കുതി ആട്ടെ, നിങ്ങൾ മനുഷ്യശക്തിയെക്കാൾ കാലശ കുതിക്കു പ്രബലത എന്നും കാലഗുണത്തിലെ ഗുണം ല ഭ എന്നും പറഞ്ഞില്ല. ഇവിടെ ഇപ്പോൾ പ്രമാണം കൊ ണ്ടും യുക്തികൊണ്ടും നിങ്ങളെ ഞാൻ തന്നെ മടക്കം. ത്തിൽ ഒരു ശ്ലോകത്തിന്നു ഭാഷാ ശ്ലോകം കേൾപ്പിൻ രാജാവിനോ കാരണമിന്നു കാലം കാതറിനോ കാരണമി ഇന്നു രാജാ എന്നിങ്ങിനെ സംശയമൊട്ടു വണ്ടാ രാജാവു കാലത്തിനു ദന്തം, ഒരു രാജ്യത്തു ചോരന്മാരുടെയും അധികാരിക om വാഴക്കാക്കും മറ്റുള്ളവയും ഒരുപോലെ പ്രതിദിനം അനാ ശംകൊണ്ടു വലച്ചിലുള്ളപ്പോൾ ഗുണവാനായും ശക്തനായും ഒരു രാജാവുണ്ടായി. സ്വശക്തികൊണ്ടു ശിക്ഷയും ശിഷ്കര ക്ഷയും ചെയ്യുംപോൾ ആ രാജ്യത്തു സകല ജനങ്ങൾക്കും നല്ല കാലം വരുന്നു. അതിന്മണ്ണംതന്നെ അനു രാജ്യത്ത് ആ കാല ഭവിച്ചു. അനങ്ങളും വരുന്നു. അതിന്മണ്ണം കുടുംബികളിലും ഗുണവാന്റെ അനേഷണത്തുങ്കൽ കുടുംബസ്ഥന്മിക്കു നല്ലകാലം അല്ലാത്തപ്പോൾ ദുഷ്കാലവും അ നുഭവം തന്നെ. അപ്പോൾ രാജാവിന്റെ ഗുണതാരതമ്യം പോലെ രാജ്യങ്ങളിൽ കാലം വരികകൊണ്ടു കാലത്തിനു കാരണഭൂതൻ രാ വന്നു പറയണം. അത്രയുമല്ലാ, ഓരോ പുഷ്പഫലങ്ങൾക്കു സാമാന്യേനയുള്ള ഉത്ഭവനിയമം കൊണ്ട് ഇപ്പോൾ വസന്തകാലം വന്നു എന്നും ഗ്രീഷ്മകാലം വന്നു എന്നും പറയുന്നു. വേലും നിപുണന്മാരെക്കൊണ്ടു വൃക്ഷങ്ങളിൽ ഉചിതങ്ങളായ വ ഇങ്ങളെക്കൊടുത്ത് ആ വൃക്ഷങ്ങളിൽനിന്ന് അനുകാലങ്ങളിലും പുഫലങ്ങളെ ലഭിച്ച് തൂക്കിയേയും ഇഷ്ടമ്പോലെ ആ അതിനും ആയുധപ്രയോഗംകൊണ്ട് തൃക്കൾക്കു രാജാവു [ 91 ] വനത്തിലും മൂതകാലത ത്തെ കൊടുക്കുന്നു. ഔഷധപ്രയോഗം കൊണ്ടു ബന്ധുക്കൾക്കു മൂതകാലത്തെ നീക്കുകയും ചെയ്യുന്നു. അ ത്രയുമല്ല, ഇപ്പോൾ ജ്യോതിഷികൾ എല്ലാപേരും കൂടി ഇന്നവനു മേലിൽ ഗുണകാലമെന്നും ഇന്നവനു ദോഷകാലമെന്നും സകല ഗ്രന്ഥങ്ങളും ആദ്യവസാനം ശോധനചെയ്തു പറയട്ടെ, അവർ പ റയുന്നതിന്നു വിപരീതമായിട്ടു രാജാവു സ്വശക്തികൊണ്ടു ഫലം കാണിച്ചു കൊടുക്കും. ഇതിലധികം എന്തുവേണം അതുകൊണ്ടു ജനങ്ങൾ ചില കാലത്തെ ചെയ്യുമെങ്കിലും അവക്ക് അധി പനായിരിക്കുന്ന രാജാവിന്റെ അധീനത്തിൽ വർത്തിക്കുന്നവരാക കൊണ്ടു രാജാവു കാലകാരണമെന്നുള്ള ഭാരതവാക്യം ശരിതന്നെ. സുമതി വിചാരം, നളൻ ശ്രീരാമൻ ധമ്മപുത്രൻ തുടങ്ങി യുള്ള മഹാരാജാക്കന്മാർ ഗുണങ്ങളെക്കൊണ്ടും ശക്തികൊണ്ടും ഉൽ കൃഷ്ടന്മാരായിത്തീന്നിടും ദുശാല പാശത്തിൽ കിടന്നു കഷ്ടപ്പെട്ടു. അ തു പറഞ്ഞാൽ ഇവാം കള്ളക്കഥയെന്നു പറയും. അതു വേണ്ടാ, ഇവൾക്കു ഭാരത ശ്ലോകത്തിൽ അന്യഥാ ജ്ഞാനം വന്നിരിക്കുന്നു. മു തന്നെ അതു ദൃഷ്ടാന്തത്തോടുകൂടി യഥാത്ഥമായിട്ടു പറയാം. വാ ക്ക്, അല്ലയോ കുത്! ഞാൻ കൂടി അല്പം പറയട്ടെ. ലോകരണ ങ്കൽ പ്രവൃത്തന്മാരായിരിക്കുന്ന മഹത്തുകൾ സാപാരത്തുക ൽ സ്വതന്ത്രന്മാരായിരിക്കുന്നു എങ്കിലും വ്യാപാരാംശങ്ങളെ ജന സുഖത്തിനു വേണ്ടി അന്യാധീനമാക്കി ചെയ്യുന്നു. ഉദാഹര ണം... അഗ്നി, ജനങ്ങളാൽ ബാധിക്കപ്പെടാത്ത ശക്തിയോടുകൂടിയി രിക്കുന്നു എങ്കിലും ജനസുഖത്തിനുവേണ്ടി അടുക്കളയിലും ദീപ ത്തിലും മാറ്റം മനുഷ്യൻ ഇപോലെ ഇന്ധനത്തിൽ പ്രകാശി ക്കുന്നതിനും അവർ കെടുക്കുമ്പോൾ മായുന്നതിനും അനുകൂലപ്പെ ട്ട ശക്തിവിശേഷങ്ങളെ സ്വാംശങ്ങളിൽ ധരിച്ചിരിക്കുന്നു. ഇപ്ര കാരം ഭൂമിയും തന്റെ അംശത്തെ നീക്കി കൊളം കുത്തി ജല പ്രകാശിപ്പിക്കുന്നതിനും മറ്റും അനുവദിച്ചിരിക്കുന്നു. ഇതുകൊ ണ്ട് അഗ്നിക്കും ജലത്തിന്നും മനുഷ്യൻ കാരണമെന്നു പറയാറില്ലാ. അഗ്നിയുടെ മൂലാധാരമായ സൂരനേയും ഭൂമിയേയും അവരുടെ മുഖ ചാരത്തെയും സ്വല്പം പോലും ചലിപ്പിക്കാൻ മനുഷ്യനു കഴിയുന്ന [ 92 ] ബാലഭൂഷണം തല്ലോ. ഇതിവണ്ണം രാജമന്ത്രി ദേശാന്തരങ്ങളിൽ സഞ്ചരിക്കുമ്പോൾ ഗുണവാന്മാർ കരം എളച്ചു കൊടുക്കയും അവധി കൊടുക്കയും മ റം ചെയ്യുന്നു. അയാൾ ചെയ്യണ്ട പ്രധാനകൃത്യങ്ങളിൽ അ ല്പംപോലും വിടുകയില്ല. ലഘുവായിട്ടുള്ള ചില കായ്യങ്ങൾ ജന ങ്ങൾക്കു സ്വാധീനപ്പെടുമ്പോൾ ഒരുത്തന്റെ സാമ്യം കൊണ്ടു. രാജനീതി മാറിയെന്നു പറയാറില്ലാ. അതിനും അലംഘ ക്തിയായി അതിരൂപനായിരിക്കുന്ന കാലം ചില സ്വഭാഗ ങ്ങളെ ജനസുഖത്തിന്നായി പ്രയത്നാധീനങ്ങളാക്കി ചെയ്തിരി കൊണ്ടു കൊക്കാലം രാജപ്രയത്നത്തിന്നു കാലം അധീ നമാകുന്നു. അതുകൊണ്ടു രാജാവു കാലത്തിന്നു കാരണമെന്ന അം ശത്തെക്കുറിച്ചു ഭാരതത്തിൽ പറഞ്ഞതു സത്യന്തന്നെ കാലഭേത്തി ന്ന് ഒരു പ്രകാരത്തിൽ കാരണമെന്നു വാസ്തുവാത്ഥമാകുന്നു. രാജാ വിന്റെ യത്നം വിപരീതഫലമാകുന്നത് ഒന്നും നീ പറഞ്ഞില്ലാ. കാലത്തിന്ന് അനാദിതവും അനന്തവും ഭാരതത്തിൽ തന്നെ പലദിക്കിലും പറഞ്ഞിരിക്കുമ്പോൾ അതിന്റെ എടക്ക് അല്പജി വിയായിരിക്കുന്ന രാജാവു സാക്ഷാൽ കാലകാരണമെന്ന് ഒരിക്ക ലും സംഭവിക്കയുമില്ലല്ലോ. ജ്യോതിഷികൾ പറയുന്നതിനു വിപ രീതഫലം കാണിക്കുമെന്നു പറയുന്നതും ഭ്രമം. ജനങ്ങൾ ഈ കാലം ഇനിക്കു സ്വാധീനമെന്നു വിചാരിക്കുന്നതു വളരെ തെ വന്നു ദൃഷ്ടാന്തം, ഒരുത്തൻ ഒരു പട്ടിയുടെ ശല്യം കൊണ്ട് ഇതി നെ വെടിവെക്കണമെന്നു വിചാരിച്ചിരിക്കുമ്പോൾ ഒരു ദിവസം സന്ധ്യക്കു പട്ടി എറത്തു കിടക്കുന്നതുകണ്ടു. ഒടനെ തോക്കു ന കാനായിട്ടു പോയി ആ സമയം അതറിയാതെ അവന്റെ ഭായ എന്റെ കുട്ടിയെ കിടത്തുന്ന ദിക്കിൽ പട്ടി കിടക്കുന്നു എന്നു വി ചാരിച്ച് അതിനെ ഓടിച്ചു കളഞ്ഞു കുട്ടിയെ കിടത്തിയേച്ചു വേല പോയി. ഇവൻ വെടിയും അത്യന്തം അനിഷ്കമായിട്ടു തിന്നു. അതു കൊണ്ടു ഭവിഷ്യത്തു കാലാനുസാരിയായിട്ടുള്ളതെ സ്വാധീന പ്പെടു എന്നറിക ഭാരതം മോക്ഷധത്തിലെ ഒരു ശ്ലോകം. രാഗ ക്രോധ ലോഭത്താൽ മാതാപിസാമാന്യയു [ 93 ] പതിനെട്ടാം പ ഡിപ്രണാശം ചെയ്യുനം പാപം ജനാനാം സല്കാലത്തി ൽ പിന്നെയെല്ലാമ്മിച്ചു. പിന്നെ ഒരു യുദ്ധത്തിങ്കൽ അ വം ആയിരം ജനം ആ ദിവസം അപായപ്പെടുന്നു. പറയാം. അല്ലെന്നും നിശ്ചയം. ഫലം ഒരുപോലെ കാണുന്നു എന്നുള്ളടത്ത കൊറെ ദിവസം കൂടുമ്പോൾ കാലപുരുഷൻ ജനസം ഹാരത്തിനായിട്ട് ഇരിക്കും. അപ്പോൾ പ്രബലമായിരിക്കുന്ന ആ വിശേഷകാലം ജനങ്ങളുടെ ജനനകാലത്തെ ബാധിക്കും. അ പ്പോൾ സ്വല്പ കാരണം കൊണ്ടു യുദ്ധമുണ്ടാകുന്നു. കാലശക്തികൊ ം ജനാപാനന്തരം ശേഷിച്ച പ്രമാണികൾക്കു മുൻ കലഹിച്ചതു ബുദ്ധിമോശമെന്നുതോന്നും, അതുകൊണ്ടുതന്നെ ഈ ശ്വാന്നു നിശ്ചയിക്കാം. ഇങ്ങനെ ജനകാലത്തെയും മുൻമ്പിൽ കൂട്ടി ജ്യോതിഷികൾ ശാസ്ത്രം കൊണ്ട് അറിഞ്ഞു പറയുന്നു ണ്ട്, ഇനിയും കാലശക്തികൾ കേൾക്കു ഭാരതയുദ്ധത്തിൽ ബ വധത്തിൽ വിഷണ്ണനായിരിക്കുന്ന അജ്ജുനനോടു കാലരൂപി യായിരിക്കുന്ന ഈശ്വരൻ വിശ്വരൂപം കാട്ടിപ്പറയുന്നതിൽ ഒരു കത്തിനു ഭാഷാശ്ലോകം കേൾക്കുക. m എഴുനിൽ മിഷൻ ജയിച്ചു രാജ്യം സുഖവും കീർത്തിയുമ നീ കാരണമെന്നു പേരുമാത്രം. ഇങ്ങനെ അനുഭവം കൊണ്ടും പ്രമാണം കൊണ്ടും കാല ങ്ങൾ സിദ്ധങ്ങളായിരിക്കുന്നു. പതിനെട്ടാം പുറ ബാലൻ-ഗോളശാസ്ത്രത്തിൽ ഭൂമി സ്ഥിരയായിരിക്കുന്നു എന്നു ചിലർ പറയുന്നു. ചിലർ ഭൂമി തിരിയുന്നു എന്നും പാ രണ്ടുപക്ഷവും അന്യോന്യം അത്യന്തവിരോധം സൂക [ 94 ] ബാലഭൂഷണം സാമഗ്രഹണാദി കാലങ്ങളെ രണ്ടുപക്ഷക്കാരും ശരിയായി പറ യുന്നു. അതെങ്ങിനെയെന്നു വിവരമറിഞ്ഞാൽ കൊള്ളാം. കുമതി.മി തിരിയുന്നു എന്നു പറയുന്നതു കന്തന്നെ എ ന്നാൽ, നമ്മൾ തെറിച്ചു താഴെ വീണുപോകും. ഒരു കൊടയിലെ വെള്ളം തിരിക്കുമ്പോൾ തെറിച്ചുപോകുന്നുണ്ടല്ലോ. സുമതി. അതു കൊണ്ടുതന്നെ കള്ളമെന്നു പറഞ്ഞുകൂടാ. അ തു കൊ വിചാരിക്കാനുണ്ട്. ഭൂമിയും ജല്യം കൂടി ഉരുണ്ടിരിക്കു ന്നുവെന്നും അതിന്റെ പാവം പല ദേശങ്ങളിലും ജനങ്ങളുണ്ട് ന്നും ഉത്തരഭാഗത്തു സ്ഥലാധിക്യമെന്നും ദക്ഷിണ ഗം ജലാധി കമെന്നും ചന്ദ്ര ഗുരു ശനികൾക്കു ചലനമു ണ്ടെന്നും മറ്റും രണ്ടുപക്ഷത്തിലും സമ്മതന്നെ. ഛായാഗണ നം സൂരഗ്രഹണം സാമഗ്രഹണം ചന്ദ്രകലാഗ്രങ്ങളുടെ ഏറ ക്കുറച്ചിലും ചെരിവും ഗ്രഹങ്ങളുടെ രാശികലായി കലാസ്ഥിതികൾ ഇങ്ങനെ കാണപ്പെടുന്നതൊക്കയും രണ്ടു പക്ഷക്കാരു ടഗണിത ങ്കലും ശരിയായിരിക്കുന്നു. ലാടം വൈതം രാഹു കേതു മുതലായ അദൃശ്യങ്ങൾ ഭൂമിഭ്രമണപക്ഷക്കാർ വിചാരിക്കുന്നില്ലാ. സുമബിം ബം ചന്ദ്രബിംബം കൊണ്ടു മറയുമ്പോൾ സമഗ്രഹണമെന്നും ന്ദ്രബിംബം ഭൂമായകൊണ്ടു മറയുമ്പോൾ സാമഗ്രഹണമെന്നും ഭൂ ഛായ സൂതൻ മറ്റു ഭാഗത്ത് ഉരുണ്ടു ക്രമേണ കുത്ത ദൂരത്തുങ്കൽ അഗ്രത്തോടുകൂടിയിരിക്കുമെന്നും മറ്റും ഉഭയസമ്മതന്നെ. ഭൂമിയു ടെ ദക്ഷിണോത്തരഭാഗങ്ങളിൽ ധ്രുവനുണ്ടെന്നും മദ്ധ്യത്തുങ്കൽ ചു രം ഉള്ള ജനങ്ങളിൽ വെച്ച് ഒരടത്തുള്ളവർ നെ ഉദിച്ചുകാണു മ്പോൾ മറുപുറത്തുമുള്ള വർ അസ്തമിച്ചുകാണുമെന്നും അപ്പോൾ സൂ യൻ നില്ക്കുന്നതിന്റെ ചൊവ്വിനുള്ള മദ്ധ്യാഹ്നമെന്നും അതി 600 ന്റെ മറുപുറത്തുള്ളവക്ക് അദ്ധരാത്രിയെന്നും ക്രമത്തിന്ന് അപ്പോ തന്നെ ഒരടുത്തു നാലു നാഴിക പുലന്നു എന്നും ഒരടുത്തു നാലു നാഴികകല്ലെന്നും അപ്പോൾ ഉദയാസ്തമയാദി എല്ലാസമയത്തും [ 95 ] പതിനെട്ടാം പുഷ്പം ഒാരോ ദിക്കിലായിട്ട് ഉണ്ടെന്നും മറ്റും ഉള്ള അനുഭവങ്ങളും ഉഭയോ നുകൂലമാകുന്നു. ഇതിനും സുഷയൻ ഉദിക്കുന്ന ദിക്കിനു നേരെ തി രിഞ്ഞുനിന്നാൽ മുൻപും കിഴക്കെന്നും പിൻപുറം പടിഞ്ഞാറെ ന്നും വലത്തു ഭാഗം തെ ന്നും എടുത്ത ഭാഗം വടക്കെന്നും, വദേശത്തോട് അധികം അടുക്കുന്നേടത്തോളം ആ ജനങ്ങൾക്കു രാപകലുകളുടെ ഏറ്റക്കുറച്ചിൽ കൂടിയിരിക്കുമെന്നും മാറ്റം ഉള്ള അറിവുകളും പാളയത്തുങ്കലും ചേരുന്നു. കുമതി നിങ്ങൾ ഭൂമി ഉരുണ്ടിരിക്കുന്നു എന്നു പറയുന്നു. റാം ജനങ്ങളുണ്ടെന്നും പറയുന്നു. രണ്ടും തെറ്റുതന്നെ. താണെന്നു പറയാം: വെള്ളം പരന്നുകിടക്കുന്നടത്തും കുഴിഞ്ഞ ടത്തു കിടക്കു എന്നു നിശ്ചയമെല്ലോ. ഇവിടെ വളരെ കായി ലുകളും സമുദ്രവും മരം കാണുന്നു. ഭൂമിയും കാണുന്നതൊക്കെ പ പിന്നെ ഭൂമിയുടെ താഴെ എന്നിടിക്കുന്നു. ഒരു കുന്നു കേറി അപ്പുറം കടന്നാൽ അവിടെയും ഇതിവണ്ണം താഴ്ചയായി കാണുന്നു. ളുണ്ടെങ്കിൽ അവരും അവിടെയുള്ള വെള്ളങ്ങളും താഴെ വീഴുമെ ല്ലൊ. ഒരു പാത്രത്തിൽ വെള്ളവും അതിന്റെ വക്കത്തെ പ്രാണി കളും ഇരുന്നാൽ അതു കത്തുമ്പോൾ താഴെ വീഴുന്നതു കാണു നിയോ? സുമതി കേൾക്കും. ഭൂമിയിൽ ഒരു ദിക്കിലുള്ളവർ - നെ ഉദിച്ചു കാണുമ്പോൾ ഒരേടത്തു നാലു നാഴിക പുലനം രെടുത്തു നാലു നാഴിക പകലും മറ്റും പലവിധമെന്നു ഞാൻ പാ ഞ്ഞില്ലയോ? ഭൂമി ഉരുണ്ടതല്ലെങ്കിൽ അതെങ്ങനെ സംഭവിക്കുന്ന ഭൂര യ സൂതൻ മറുപുറത്ത് ഉരുണ്ട് അഗ്രം കുത്തിരിക്കുന്നു എന്ന സാമഗ്രഹണങ്ങളിൽ അനുഭവമുണ്ട്. അതും ഭൂമി ഉരുണ്ടിരു ന്നെങ്കിൽ തന്നെ സംഭവിക്കും. ഒരു വിളക്കിന്റെ ജ്വാലയെക്കാൾ ചെറുതായിട്ട് ഒരു ഉരുണ്ട വസ്തുവും പരന്ന വസ്തുവും ആ ജ്വാല യുടെ അടുക്കൽ വെച്ചു നിഴൽ നോക്കുമ്പോൾ നിനക്കു ബോധം വരും. ഇതിവണ്ണം സമുദ്രവും ഉരുണ്ടിരിക്കുന്നതിന്റെ അംഗമെ ന്നു കപ്പലിൽ സഞ്ചരിക്കുന്നവർ സാനുഭവമുണ്ട്. ഒരു കപ്പ [ 96 ] yo ബാലഭൂഷണം ലിന്റെ മുകളിൽ ഇരിക്കുന്നവൻ വേറെ ഒരു കപ്പൽ അലനിന്നു വരുമ്പോൾ മുൻമ്പേതന്നെ ആ കപ്പലിന്റെ കൊടി കാണുന്നു. അപ്പോൾ കപ്പൽ വെള്ളംകൊണ്ട് മറഞ്ഞിരിക്കും; പിന്നെ കൊ കൂടെ അടുക്കുമ്പോൾ ദൃശ്യഭാഗം നന്നെ ഇന്നും മറുഭാഗം വെള്ളത്തിൽ മുങ്ങികിടക്കുന്നുവോ എന്നു തോന്നുന്നു. പിന്നെ അത്രയുമല്ല, സമുദ്രത്തിൽ ഒരു ഭാഗത്തു ന്നു നേരെ കപ്പലോടിച്ചാൽ ചുറ്റി മറുപുറത്തുകൂടെ ആ സ്ഥല തന്നെ വരുന്നു. ഇതുകൊണ്ട് ഉണ്ടെന്നു നിശ്ചയിക്കാം. എ ന്നാൽ, പരന്നിരിക്കുന്നു. എന്നു തോന്നുന്നതു കുററമല്ല. ദൃാ ന്താ, ഉരുണ്ട് ഇരിക്കുന്ന നാരങ്ങയുടെ പുറമെ നടുവിൽ ഒരു വ ി റിയാൽ അതിൽ ഉദ്ദേശം തൊണ്ണൂറ്റാറിൽ ഒരുഭാഗം വള്ളി വളവു കൂടാതെ ഇരിക്കുന്നു. അപ്പോൾ ഭൂമിയുടെ തൊണ്ണൂറ്റി ആ റിൽ ഒരു പങ്കു നമ്മുടെ ശാസ്ത്രപ്രകാരം മുന്നൂറ്റിനാല്പത്തിമൂന്നേമു കാൽ നാഴിക വിസ്താരമുണ്ട്. അത്രയും നമുക്ക് ഒരു നോക്കിൽ പ തോന്നാം. തദ്ദേശങ്ങളിൽ സഞ്ചരിക്കയും സ്വദേശം മാത്രം പതിക്കയും ചെയ്യുന്ന നമുക്കു ഭൂമി പര ഒരുതോന്നും. നമുക്ക് നാരങ്ങ ഉരുണ്ടെന്നു തോന്നുമ്പോൾ അതിൽ ഒള്ള സൂക്ഷ്മ മുഴകളിൽ സഞ്ചരിക്കുന്ന അണുപ്രാണികൾ കറുകയും എറങ്ങുകയും മറ്റും പവതങ്ങളിലെ യത്നം വേണ്ടി ചിരിക്കുന്നു. ഭൂമിയെ ഉദ്ദേശിച്ചു നമ്മൾ ഏറ്റവും അണുപ്രാണിക കൊണ്ട് ഇതിനും വിചാരിക്കണം. മറുപുറത്തുള്ളവർ താ വീണുപോകുമെന്നും ശങ്കിക്കേണ്ട. താഴെ എന്നുള്ള വാക്കുത എന്ന യാതൊരു ദിക്കിൽ ഭൂഭാഗം അവിടെ ഉദ്ദേശിച്ചാകുന്നു. ഭൂമിയ ടെ നാലു പുറത്തുള്ളവക്കും എന്റെ ശിരസ്സുകളിലെന്നും കാലു താ ഴെ എന്നും ഭൂമി എന്റെ താഴെ എന്നും തോന്നുന്നതാകി കൊണ്ടും ഭൂമിക്കു ഗുരുപദാർത്ഥങ്ങളെ തൻകലേക്ക് ആകഷിക്കുന്നതിനു വി ഷശക്തിയുണ്ടാകുകൊണ്ടും നാലുപുറത്തും വെള്ളം താഴെത്തന്നെ കിടക്കുന്നു. ഭൂമിയിൽനിന്ന് അകലുന്ന പ്രദേശം മുകളാകാ ഒരു വെള്ളമോ മാം പട്ടാങ്ങളോ അകത്തി എറിഞ്ഞാൽ ഭൂമിയു [ 97 ] പതിനെട്ടാം പുഷ്പം ടെ ആ കഷ നരകികൊണ്ടു ഭൂമിയിൽ ചേരുമ്പോൾ താഴെ വീണു എന്നു പറയുന്നു. ബാലൻ രണ്ടുപക്ഷക്കായും സമ്മതമായുള്ള ഭാഗങ്ങളെ ക ടൂ. ഇനി വിസമ്മതമായുള്ള ഭേദം അറിഞ്ഞാൽ കൊള്ളാം. സമരഭൂമി സ്ഥിരയെന്നുള്ള പക്ഷത്തിൽ കേൾക്ക; ഭൂമിയു ടെ രണ്ടു പുറത്തുമുള്ള ധ്രുവാഭിമുഖപ്രദേശത്തിന്റെ മതത്തിൽ കൂടി സപ്തഗ്രഹങ്ങളും സ്വകകളിൽ കിഴക്കോട്ടു സഞ്ചരിക്കുന്നു. അ വരുടെ ഗതിവേഗത്തേക്കാൾ അതിവേഗത്തോടുകൂടിയ പ്രവഹൻ എന്നു പേരായ വായുവിന്റെ ശക്തികൊണ്ടു ഗോളാകാരമായിരി ജ്യോതിശ്ചക്രം പടിഞ്ഞാട്ടു തിരിയുന്നു. പ്രവഹവായുവിന്റെ സഞ്ചാരത്തിനു സ്ഥിരതയുണ്ടാകകൊണ്ടു പ്രതിഭിം അവപതുനാ ഴികകൊണ്ടു ജ്യോതിശ്ചക്രം ഒന്നു തിരിയും. അപ്പോൾ ആ ചക്രാ ശ്രിതന്മാരായിരിക്കുന്ന ഗ്രഹനക്ഷത്രാദികൾ ഉദിച്ച ദിക്കിൽ നിന്നു പടിഞ്ഞാറോട്ടു ചലിച്ചു ഭൂമിച്ചു ചുറ്റി ഉദ്ദേശം അറുപതു നാഴിക കൊണ്ടു മുൻ കൂട്ടിച്ചേടത്ത് ഉദിക്കുന്നു. എന്നാൽ ജ്യോതിശ്ചക ത്തിന്റെ അകത്തുഭാഗത്ത് അതിന്റെ വേഗം കൊണ്ടുതന്നെ അ സ്ഥിരനായിട്ട് ഒരു വായു ഭൂമിയുടെ ചുററും സഞ്ചരിക്കുന്നു. അതി നെ ഭൂവായു എന്നു പറയും. അതിന്റെ വേഗം കൊണ്ടു മേഘങ്ങ ളും വാദികളും വ്യവസ്ഥകൂടാതെ നാലുദിക്കിലേക്കും ചലിക്കുന്നു. ധ്രുവൻ എന്നുപറയുന്നതു ഭൂമിയിങ്കൽനിന്ന് അതിദൂരത്തു സ്ഥിരമാ യിരിക്കുന്ന നക്ഷത്രമാകുന്നു. വടക്കും തെക്കും ഓരോ ധ്രുവൻ ഉണ്ട്. അതിൽ വടക്കുള്ള വൻ നമ്മുടെ ദൃഷ്ടിമാത്തിൽ ആകകൊണ്ടു കാണപ്പെടുന്നു. തെക്കെ ധ്രുവൻ ഭൂമദ്ധ്യത്തുങ്കൽനിന്നു തെക്കുള്ളവ രാൽ കാണപ്പെടുന്നു. ഈ രണ്ടു ധ്രുവനക്ഷത്രങ്ങൾക്കും അന ക്ഷത്രങ്ങളെപ്പോലെ ഭ്രമണമില്ലാ. വടക്കെ ധ്രുവൻ സമീപത്തു ള്ള സര്ഷിനക്ഷത്രങ്ങൾ ധ്രുവസമിത്തു തന്നെ ചെറിയ വൃത്തമാ യിട്ട് അറുപതു നാഴിക കൊണ്ട് ഒന്നു ഭൂമിക്കുന്നു. ധ്രുവങ്കൽനിന്നു ഭൂമധ്യത്തുങ്കലേക്കു ക്രമേണ അകലം അധികം വരുന്നടത്തോളം നക്ഷത്രങ്ങളുടെ ഭ്രമണവൃത്തം വലുതായിരിക്കും. രണ്ടു ധ്രുവൻ യും നേരെയുള്ള ഭൂഭാഗം അക്ഷപ്രദേശമെന്നു പറയുന്നു. ധ്രുവദ 15* [ 98 ] ബാലഭൂഷണം a യവ്യാപിയായിട്ട് ഊഹിക്കപ്പെട്ട വൃത്തരേഖക്കു തിരശ്ചീനമണ്ഡല മെന്നു പേർ. അതിന്റെ മദ്ധ്യത്തുങ്കൽ പൂവാപരവ്യാപിയായിട്ട് ഈ ഹിക്കപ്പെട്ട രേഖയ്ക്കു ഘടികാരത്തമെന്നു പേർ, ഘടികാ കൽനിന്ന് ഒരു ഭാഗം വടക്കേട്ടും ഒരു ഭാഗം തെക്കോട്ടും ഉദ്ദേശം ഇരുപത്തിനാലു തിയ്യതി വരെ അകന്നു. രാശിചക്രം ഊഹിക്കണം. ആ ചെരിവു രാശികൾക്കു നാഡികാഭേദം തോന്നാൻ ഹേതുവാകു ന്നു. അതിൽ നിന്നു കൊറെ നീങ്ങീട്ടു ഗ്രഹങ്ങളുടെ സഞ്ചാരമാ വൃത്തങ്ങൾ ഭവിക്കുന്നു. അതുകൊണ്ടാണ് ഗ്രഹങ്ങൾക്കു തെക്കോ ട്ടും വടക്കോട്ടും നീക്കംഭവിക്കുന്നത്. അതിൽ ചന്ദ്രമാത്തിനു നീക്കം അധികമുണ്ടാ ക കൊണ്ടു ചന്ദ്രനെ ഏറ്റവും നീങ്ങികാണുന്നു. ആഘ ടികാവൃത്തത്തിന്റെ താഴെ ഭൂമിയുടെ നാലുപുറവും ഉള്ളവർ ഗ്രഹ ങ്ങളുടെ തെക്കുവടക്കുള്ള നീക്കത്തെ രണ്ടുപുറത്തും സമമായി കാണും. നമ്മൾ ഘടികാത്തുങ്കൽനിന്നു വടക്കോട്ടു നീങ്ങിനി ലുന്നവരാകകൊണ്ടു ഗ്രഹങ്ങളുടെ നീക്കം തെക്കോട്ട് അധികാ വടക്കോട്ടു കുറഞ്ഞും കാണുന്നു. അതാതഗ്രഹങ്ങൾ സഞ്ചരിക്കുന്ന വൃത്തമാറ്റങ്ങൾക്കു കക്ഷാവൃത്തമെന്നു പേരുണ്ട്. സപ്തഗ്രഹങ്ങളും സ്വകാവൃത്തങ്ങളിൽ സഞ്ചരിക്കുന്നു. അതിൽ സൂമചന്ദ്രന്മാ രെ ഒഴിച്ചു മററ് അഞ്ചുഗ്രഹങ്ങൾക്കും സ്വകകളിൽ ശീഘ്രാ ച്ചവൃത്തത്തെ സംബന്ധിച്ചു ഗമിക്കുകകൊണ്ട് ആ വൃത്തത്തെ അ നുസരിച്ച് ആന്തരമായിട്ട് ഒരു വക്രഗതി കൂടെയുണ്ട്. അതുകൊ ണ്ട് അവർ മുൻപോട്ടുതന്നെ പോകുന്നു എങ്കിലും ചിലപ്പോൾ നീങ്ങി കാണപ്പെടുന്നു. - ഇനി ഭൂമിയിൽ നിന്നു ഗ്രഹങ്ങളെ അകലവും ഗ്രാബിംബങ്ങളുടെ വലിപ്പവും പക്ഷ യിലേയും ഉദ്ദേശമായിട്ടു പറയാം. സുമതി. ഭൂമിയുടെ വ്യാസം പതിനായിരനാഴിക ഭൂമിയുടെ വൃത്തം മുപ്പത്തമൂവായിരം നാഴിക. ചന്ദ്രബിംബത്തിന്റെ [ 99 ] പതിനെട്ടാം പുഷ്പം » വ്യാസം മൂവായിരത്തൊരുനൂറ്റമ്പതു നാഴിക ചന്ദ്രബിംബത്തിന്റെ വാ ഒമ്പതിനായിരത്തി തൊള്ളായിരം നാഴിക ഭൂപുഷ്ഠത്തുനിന്നു ച നക്ഷയ്ക്ക് അകലം മൂന്നുലക്ഷത്തി മുപ്പത്തെ ണ്ണായിരത്തി മുന്നൂറി എമ്പത്തഞ്ചു നാഴിക. ബുധബിംബത്തിനു ചന്ദ്രബിംബത്തിന്റെ പതിനഞ്ചിൽ ഒരു ഭാഗം വലിപ്പം ഒണ്ട്. ഭൂപുഷ്ഠത്തുനിന്നു ബുധ കഷ്യയുള്ള അകലം നാല്പത്തഞ്ചുലക്ഷത്തി എണ്ണായിര ത്തി എഴുനൂറ്റി അറുപത്തഞ്ചുനാഴിക. ശുക്രബിംബത്തിനു ചന്ദ്ര ബിംബത്തിന്റെ അഞ്ചിൽ ഒരുഭാഗം വലിപ്പം ഒണ്ട്. പുഷ്പത്തു നിന്നു തുക രക്ഷയുള്ള അകലം നാല്പത്തഞ്ചുലക്ഷത്തി എ ണ്ണായിരത്തി എഴുനൂറ്റി അറുപത്തഞ്ചു നാഴിക. സൂര്യബിംബത്തി വ്യാസം നാല്പത്തുനാലായിരത്തി ഒരുനൂറ് നാഴിക; സൂബിം ബത്തിന്റെ വൃത്തം ഒരുലക്ഷത്തി മുപ്പത്തെണ്ണായിരത്തി അവന്റെ നാഴിക. പുഷ്ഠത്തുനിന്നു സർകക്ഷിക്ക് അലം നാല്പത്തില ക്ഷത്തി എണ്ണായിരത്തി എഴുനൂറ്റി അറുപത്തഞ്ചു നാഴി ക. കുംബത്തിനു ചന്ദ്രബിംബത്തിന്റെ ഇരുപത്തഞ്ചിൽ ഒരു ഭാഗം വലിപ്പം ഒണ്ട്. ഭൂപേഷ്ഠത്തുനിന്നു ജയ് അകലം എ പാരലക്ഷത്തി മുപ്പത്തയ്യായിരത്തി നാനൂറ്റി നാല്പതു നാഴിക. ഗുരുബിംബത്തിനു ചന്ദ്രബിംബത്തിന്റെ പത്തിൽ ഒരുഭാഗം വ ലിപ്പം ഒണ്ട്. അടുത്തുനിന്നു ഗുരുകലയ്ക്ക് അകലം അഞ്ചുകോ ടി നാല്പത്തു നാലുലക്ഷത്തി എമ്പത്തുമൂവായിരത്തി അഞ്ഞൂറ്റി തൊ ണ്ണൂറ്റി അഞ്ചു നാഴിക. ശനിബിംബത്തിനു ചന്ദ്രബിംബത്തിന്റെ ഇരുപതിൽ ഒരുഭാഗം വലിപ്പം ഒണ്ട്. ഭൂപുഷ്ഠത്തുനിന്നു ശനിക അകലം പതിമൂന്നുകോടി അൻപത്തുനാലുലക്ഷത്തി നാലായി രത്തി ഒരുനൂറ്റി എഴുപതു നാഴിക. ഭൂമിയുടെ വ്യാസം ഏഴായിരത്തി തൊള്ളായിരിത്തി പന്ത്രണ്ടു മൈൽ ഭൂമിയുടെ വൃത്തം ഇരുപത്തുനാലായിരത്തി എണ്ണൂറ്റി അ പത്താം മൈൽ. സുനിലിൽ നിന്നു ഭൂമിയുടെ ദൂരം ഒൻപതു [ 100 ] 03.2 ബാലഭൂഷണം കോടി അൻപതുലക്ഷം മൈൽ. സൂര്യൻ ഭൂമിയേക്കാൾ പതി ന്നുലക്ഷം തവണ വലുത്. ബുധൻ സുനിൽ നിന്നു മൂന്നുകോടി എഴുപതുലക്ഷം മൈൽ ദൂരത്തിലാണ്. ബുധന്റെ വലിപ്പം ഭൂമി യുടെ പതിനാറിൽ ഒരുഭാഗം. ശുക്രൻ സൂനിൽ നിന്ന് ആറുകോ ടി എമ്പതിനായിരം അമൽദൂരെ; ശുക്രന്റെ വലിപ്പം ഭൂമിയോള തന്നെ. ചന്ദ്രൻ ഭൂമിയിൽ നിന്നു രണ്ടുലക്ഷത്തി നാല്പതിനായിരം മൈൽ ദൂരെ; ചന്ദ്രന്റെ വലിപ്പം ഭൂമിയുടെ അൻപതിൽ ഒരുഭാ ഗം. കുജൻ സൂരയനിൽനിന്നു പതിന്നാലുകോടി നാല്പതിനായിരം മൈൽ ദൂരം കുജന്റെ വലിപ്പം ഭൂമിയുടെ അഞ്ചിൽ ഒരുഭാഗം. വ്യാഴം സൂര്യനിൽനിന്നു നാല്പത്തൊമ്പതു കോടി അൻപതുലക്ഷം മൈൽ ദൂരെ, വ്യാഴത്തിന്റെ വലിപ്പം ഭൂമിയേക്കാൾ ഒരായിരത്തി മുന്നൂറുതവണയാകുന്നു. ശനി സൂനിൽ നിന്നു തൊണ്ണൂറുകോടി മൈൽ ദൂരെ; ശനിയുടെ വലിപ്പം ഭൂമിയേക്കാൾ എണ്ണൂറ്റി അൻ പതുതവണ വലുത്. ഇങ്ങനെ പാരത്തുങ്കൽ ഭേദമുണ്ടെന്നു കേട്ടിരിക്കുന്നു. സ്വമതത്തിൽ കക്ഷം എന്നു പറയുന്നതു മാത്തുങ്കലെ മദ്ധ്യരേഖ യാകുന്നു. കക്ഷികൾക്കു സമമായി കക്ഷികളിൽനിന്നു കുറഞ്ഞൊന്നു നീങ്ങി ഊഹിക്കപ്പെട്ട വൃത്തം പ്രതിമണ്ഡലമാകുന്നു. കലാമണ്ഡ ലങ്ങളിൽനിന്നു പ്രതിമണ്ഡലങ്ങളുടെ ഒരു ഭാഗം നീങ്ങിയിരിക്കുന്ന താക കൊണ്ടും ഗ്രഹങ്ങൾക്കു പ്രതിമണ്ഡലത്തുകൽ സഞ്ചാരമാക കൊണ്ടും ചിലപ്പോൾ ഭൂമിയിൽ നിന്നു കാമംഗത്തേക്കാൾ ഒര കന്നും ചിലപ്പോൾ അടുത്തും സഞ്ചരിക്കും. അടുക്കുമ്പോൾ ബിം ബം വലുതെന്നും അകലുമ്പോൾ ചെതെന്നും തോന്നും. ശീമാ ച്ചം ഒള്ള കുജാദികൾക്ക് അതുനിമിത്തമായിട്ടും ഗതിക്കു നീക്കമു ണ്ടെന്നു മുൻപിൽ പറഞ്ഞല്ലോ. എന്നാൽ ഈ ഗ്രഹങ്ങൾക്കു ഗ തി സമമാകുന്നു എങ്കിലും മാറ്റങ്ങളുടെ വലിപ്പം കൊണ്ടു രാശി ലംഘനകാലത്തിനു ഭേദം വരുന്നു. ബാലൻ... മാതാവേ! സ്വപക്ഷത്തുങ്കൽ സുമ ബുൾ ക ന്മാരുടെ ക ാമാഗ്ഗം മായി പറഞ്ഞല്ലോ. അതിമഹത്തായി [ 101 ] പതിനെട്ടാം പുഷ്പം രിക്കുന്ന സൂര്യബിംബത്തിന്റെ സഞ്ചാരരേഖയിൽ തന്നെ സഞ്ച രിക്കുന്നതായി തപേക്ഷയോ അല്പമായിരിക്കുന്ന ബുധബിംബവും ശുക്രബിംബവും ചിലപ്പോൾ സൂൻ മുൻപിലും ചിലപ്പോൾ പിന്നിലും കാണപ്പെടുന്നു; ചിലപ്പോൾ ന്നേക്കാൾ വേഗത്തി ലും ഗമിച്ചു കാണുന്നു. അതെങ്ങിനെയാകുന്നു ഗതിയും മാതൃവും മെന്നു പറയുന്നു. സുമതി ഇവൻ സൂക്ഷ്മബുദ്ധിയെന്നു ഗൂഢമായിട്ടു സന്തോ ഷിച്ചുംകൊണ്ടു പറയുന്നു. കക്ഷ്യയിൽ ഒരു വളയം ഗ്രഹം ഗമി കമ്പോൾ ഒരു പ്യമെന്നു പറയും. ഒരു ചിത്രയുഗത്തുങ്കൽ സൂ പ. ബുധ ശുക്രന്മാർ പയ്യയം സമമാകുന്നു എന്നുമാത്രം ക ക്ഷാസാമ്യം പറഞ്ഞതിനു ഫലമാകുന്നു. ഒരു പയത്തിന്റെ എടക്കു ബുധശുക്രന്മാർ ശവൃത്താനുസാരിയായിരിക്കുന്ന ഗമ നംകൊണ്ടു ചുറ്റിസഞ്ചരിക്കും. അതു ഗ്രഹം വേഗത്തിൽ സഞ്ചി രിച്ചിട്ടല്ല, ഗ്രഹത്തെ വഹിക്കുന്ന വൃത്തത്തിന്റെ ഭ്രമണ വേഗം കൊണ്ടാകുന്നു. അതുകൊണ്ടു ബുധശുക്രന്മാർ കക്ഷിയും ഗതിയും സൂനോട് ഒപ്പമെങ്കിലും അവരെ വഹിക്കുന്ന ശീഘവൃത്തം അ ധികം ചലിപ്പിക്കയും സൂക്ഷ്മബിംബത്തിന്റെ അടുക്കൽ പോകാതെ താഴത്തു തുകയും അതിലും താഴത്തു ബുധനേയും പരിഭ്രമിപ്പി ക്കയും ചെയ്യുന്നു. എന്നാൽ, ശീഘ്രമണ്ഡലത്തിന്റെ വലിപ്പു.. ദംകൊണ്ടും, ബുധൻ സൂനോട് അടുത്തും ശുക്രൻ കന്നും സ ഞ്ചരിക്കുന്നു എന്നു തോന്നുന്നു. ഇനി അന്യപക്ഷത്തുങ്കൽ ഭൂ ഹസഞ്ചാരത്തിനു ഭേദമുള്ളതു പറയാം: ഭൂമിയെ പറ്റി ഗ്രഹങ്ങൾ സഞ്ചരിക്കുന്നതുപോലെ സൂനച്ചാറി ഭൂമിയും ഗ്രഹങ്ങളും സ ഞ്ചരിക്കുന്നു എന്നാകുന്നു. സൂക്ഷ്മ ചലനമില്ലാ, സങ്കൽനി ന്നു അവരുടെ ആ കലം പറഞ്ഞിട്ടുണ്ടല്ലോ. അതു കൊണ്ടു ബുധൻ സൂതനെ അടുത്തു ചുവന്നു; അതിന്റെ പുറമെ ശുക്രൻ ചു ന്നും അതിൻപുറമേ ഭൂമിയും ഭൂമിയെച്ചുറ്റിക്കൊണ്ടു ചന്ദ്രനും കൂ അതിനുപുറമെ കുജനും അതിനുപുറമെ ഗുരുവും. അതിനു പുറമെ മുന്ദനും സുധകന്മാരെയും നന്മ [ 102 ] ബാലഭൂഷണം യും കൂടെ ചുറ്റിസഞ്ചരിക്കുന്നു എന്നുവന്നു. ആ പക്ഷത്തു കാ തിശ്ചക്രത്തിന്റെ തിരച്ചിലു വേണ്ട. ഭൂഗ്രഹങ്ങളുടെ ഗതിമാത്രം മതി. ഭൂമിക്കു സൂക്ഷ്മന്റെ ഗതി സങ്കല്പിക്കണം. ഭൂമി സൂര്യനെ ന്നു ചുറ്റുന്നതിന്റെ എടക്കു ചന്ദ്രൻ ഭൂമിയെ ഉദ്ദേശം പതിമ്മൂന്നു ബാലൻ ജ്യോതിശ്ചക്രത്തിനു അവ പതുനാഴിക കൊണ്ടു ഭൂമ ണമില്ലെങ്കിൽ സയ്യാദികളുടെ ഉദയാസ്തമയം എങ്ങിനെ ആകുന്നു സുമതി അമ്പതു നാഴിക കൊണ്ടു ഭൂമി കിഴക്കോട്ട് ഒന്നു തി രിയും; ആ തിരിച്ചിലുകൊണ്ടു സഞ്ചാരമാഗ്ഗത്തിൽ ഉദ്ദേശം മു നൂറി വഞ്ചിൽ ഒരുഭാഗം നീങ്ങുകയും ചെയ്യും. എന്നാ ൽ ഭൂമിയുടെ അക്ഷപ്രദേശം കൊണ്ടു തിരിയുന്നില്ല. മധ്യപ്രദേശം കൊണ്ടാകുന്നു. അതുകൊണ്ടു ധ്രുവൻ ചുവന്നില്ല; സ്ഷിക ളം മാറും മുമ്പിൽ പറഞ്ഞതിന്മണ്ണം ചെറിയ വൃത്തത്തിൽ ചുറ ന്നതുപോലെതന്നെ തോന്നുന്നു. ഇങ്ങനെ തിരിയുമ്പോൾ ഭൂമിയി കൽനിന്ന് ആകാശമാർഗ്ഗത്തിലേക്കുള്ള പ്രദേശങ്ങളെ പന്ത്രണ്ടാ യിട്ട് അംശിച്ചാൽ മുമ്പിലത്തെപ്പോലെ മേഷാദിരാശികൾ സംഭ വിക്കയും അതുകൾ ഭൂമിയോട് അടുക്കുന്ന ഭാഗം വീതി കുറകയും അകലാനഭാഗം വീതി കൂടുകയും ചെയ്യും. അനന്തരം ഗ്രഹന ത്രങ്ങളെ പന്ത്രണ്ടു രാശിയിലും കൂടി കാണുന്നു. ഭൂഭ്രമണപക്ഷത്ത കലും ഭൂമദ്ധ്യസ്ഥന്മാക്ക് അചലനായിരിക്കുന്ന സൂതനേയും ന ത്രങ്ങളേയും ചലിക്കുന്ന ചന്ദ്രജാലികളെയും ഉദിച്ചും അസ്തമിച്ചും കാണാം. ദൃഷ്ടാന്തം, ഒരു വാണിയൻ ചക്കിന്റെ വക്കത്തിരിക്കു മ്പോൾ ചുറ്റിനടക്കുന്ന കാളകളെയും കഴുത്തിൽ ഒള്ള തടിയേയും അതിൽ സ്ഥിരപ്പെടുത്തിയ ആണികളെയും മുൻപിലും പിന്നിലും പാശങ്ങളിലും കാണുന്നു. ഒരിക്കൽ കാളയെ നിർത്തി ചക്ക് ഒരു വട്ടം തിരിച്ചിടുമ്പഴും അവൻ അതുകളെ നാലുപുറത്തും അതുപോ ലെ കാണുന്നു. രണ്ടുസമയത്തും അവൻ ചലിക്കുന്നില്ലാ, അരി വണ്ണം ജ്യോതിശ്ചക്രഭ്രമണം കൊണ്ടും മനുഷ്യരുടെ ആധാരഭൂതയാ യിരിക്കുന്ന ഭൂവിന്റെ മണിത്തിങ്കലും ഭൂസ്ഥന്മാർ സ്ഥിരലഗ്ര [ 103 ] പതിനെട്ടാം പുഷ്പം ഹങ്ങളുടെ ഉദയാസ്ത്രയാനുഭവം മുതലായതു സമം സംഭവിക്കും. ദയമെന്നും അസ്തമയമെന്നും പറയുന്നതു പ്രഥമശനവും പ്രഥമാ ദശനവും ആകുന്നുവല്ലോ. ഭൂമിയുടെ സഞ്ചാരമാഗ്ഗം ഭീഘവൃത്ത മാം കൊണ്ട് അനുഗ്രഹങ്ങളോടു ചിലപ്പോൾ അടുക്കുകയും ചി ലപ്പോൾ അകലുകയും ചെയ്യുന്നു. അതിനാൽ ഭൂസ്ഥന്മാർ ഗ്ര ബിംബങ്ങളെ അടുക്കുമ്പോൾ വലുതായും അകലുമ്പോൾ ചെ തായും കാണുന്നു. സഞ്ചാരവൃത്തം മുൻപറഞ്ഞ കഥാവൃത്തം പോലെ ഘടികാരത്തത്തുങ്കൽനിന്നു തെക്കും വടക്കും ചെരിഞ്ഞിട്ടു ള്ളതാക കൊണ്ട് ഉത്തരായണവും ദക്ഷിണായനവും സിദ്ധിക്കുന്നു. ബുധശുക്രന്മാർ സൂക്ഷ്മനെ ചുറ്റി സഞ്ചരിക്കുകൊണ്ടു ചിലപ്പോൾ ഗതിയും ചിലപ്പോൾ വിഗതിയും സിദ്ധിക്കുന്നു. ഇതിനും സ കലവും പകലും സിദ്ധിക്കും. ബാലൻ... മാതാവേ! ഇപ്പോൾ കേട്ടമാതൃത്തിൽ രണ്ടുപ ത്തിലും ദൃശ്യഭാഗങ്ങൾ ശരിയായിട്ടു സിദ്ധിക്കും. എന്നാൽ, സ മതത്തുകൽ കഥാവത്തുങ്കൽ മദ്ധ്യഗതി എന്നും പ്രതിമണ്ഡലം വേറെ സങ്കല്പിച്ച് അതുകൽ ഗതി എന്നും മനോണം കൊണ്ടു ള്ള ഭേദവും ശിലാച്ചകൊണ്ടുള്ള ദവും ജ്യോതിശ്ചക്രഭ്രമണം ഇങ്ങിനെ അനേകം വളച്ചുകെട്ടിയ വഴികൾ ഗ്രഹങ്ങൾക്കു പ്രത്യേ കം ധരിക്കണം. അന്യമതത്തിങ്കൽ ഭൂമിക്കുമാത്രം ഉദയാനയാനുകൂ ലമായിട്ട് ഒരു തിരിച്ചിലും ഗ്രഹങ്ങളെ പന്ത്രണ്ടു രാശിയിലും കാ അതിന്ന് അനുകൂലമായിട്ടു വത്സരംകൊണ്ട് ഒരു ചുററും ഭൂമാ ഗ്ഗത്തിന്നും അക്ഷപ്രദേശത്തിന്നും ചെരിവും ഇങ്ങിനെ അല്പം വള കെട്ടുമതി. അതുകൊണ്ട് അന്നു തന്നെ കൊള്ളാമെന്നു തൊ അത്രയുമല്ല, അല്പം വിംബങ്ങളെക്കാൾ സൂബിംബം വലുതെന്നും തേജോമയമെന്നും ഈശ്വരന്റെ പ്രധാനാംശമെന്നും അതിന്റെ തേജസ്സു കൊണ്ട് അന്യങ്ങൾ പ്രകാശിക്കുന്നുവെന്നും അതിന്റെ ചൈതന്യംകൊണ്ടു സകലജഡങ്ങൾക്കും ചൈതന്യമു ണ്ടാകുന്നുഎന്നും സ്വത്തുങ്കലും സമ്മതമെല്ലോ. അപ്പോൾ, ഇത യെല്ലാം ശ്രേഷ്ഠതപമുള്ള നയനെ അനങ്ങൾ പരിചരിക്കേണ്ടതാ കുന്നു. വിപരീതമായിട്ടു സൂൻ ജഡമായിരിക്കുന്ന ഭൂമിയെ പരി [ 104 ] ബാലഭൂഷണം രിക്കുന്നതും യോഗ്യമല്ലാ. അതുകൂടാതെ നിരാധാരമായിരിക്കുന്ന ആകാശത്തു ജ്യോതിശ്ചക്രം ഒരു കൂടുപോലെ അനേകം വേലപ്പാടു കൊണ്ടു നിമ്മിച്ച് അതിൽ നക്ഷത്രാദികളെ ബന്ധിച്ച് എല്ലാ പ്പോഴും തിരിച്ചുകൊണ്ട് ഇരിക്കുന്നുവെന്നുള്ളതും വളരെ അര അനേകം വലുതുകളെ ചുറ്റിക്കുന്നതിനേക്കാൾ ഒരു ചെറതു ചുറ്റുന്നതുതന്നെ കൊള്ളാം. അതുകൊണ്ട് തന്നെ സുയോജ്യമെന്നു തോന്നുന്നു. പക്ഷം സുമതി... വിചാരം, ഇവൻ യുക്തിയോടുകൂടി പറയുന്നു. യുക്തിയുക്തം വാ ഗ്രാം ബാലാദപി ശുകാരി യു ദിഹീനം നിഷിദ്ധ നവ ഗ്രാഹ്യം ഗുരോ.പി. വാക്ക്, ഇനി സ്വപക്ഷത്തുങ്കലെ യുക്തിയുടെ കേൾക്കുക. ദൃഷ്ടാന്തം, വൃക്ഷം നിന്നുകൊണ്ടു മേലൊട്ടു ഗമിക്കുന്നു; സിം എ ഴഞ്ഞുനടക്കുന്നു; പക്ഷി പറക്കുന്നു. പശാദികൾ പാദഹസ്തങ്ങ ളെ കൊണ്ടു നടക്കുന്നു. മനുഷ്യൻ നിന്നു പാദംകൊണ്ടു മാത്രം ഗമിക്കുന്നു. ഇങ്ങിനെ ഗതികളും ഗതിമാറ്റങ്ങളും സ്ഥതികളും നാലുവിധത്തിൽ കല്പിച്ച ഈശ്വരൻ നാലു ജാതിക്കു കൊടുത്തത ല്ലാതെ നാലുംകൂടി ഒന്നിന്നു തന്നെ കൊടുത്തില്ലാ. ഇതിന്മണ്ണം ഗതി സ്ഥിതിവിശേഷങ്ങൾ ഭൂമിക്കുന്നിന്നുതന്നെ ഊഹിക്കാതെ ഗ്രഹങ്ങൾ കു കുറേശ്ശേ ഭേദം കല്പിച്ചാൽ ലോകസൃഷ്ടിക്ക് അനുരൂപമായും അ തിപ്രയത്നത്തേക്കാൾ അവർ സുകരമായും ഇരിക്കും. അനേകം വിധ ത്തിലുള്ള പുഷ്പങ്ങളും ഗന്ധങ്ങളും വിയ്യങ്ങളും ഒരുവൃക്ഷത്തിൽ കാണി ക്കുന്ന അതിപ്രയത്നത്തെക്കാൾ അനേകവൃക്ഷജാതിയിൽ കാണിക്കു ന്നത് ഈശ്വരന് എളുപ്പമെന്നും അനുഭവംകൊണ്ടു സൃഷ്ടമെല്ലോ. അതുകൊണ്ടു സപ്തഗ്രഹങ്ങൾക്കും പ്രത്യേകം ഗതിസ്ഥതി ഭേദം വി ചാരിക്കുന്നതു വളച്ചുകെട്ടെന്നും ഭൂമി ഒന്നിന്നുതന്നെ അതൊക്കെ ചെയ്താൽ എളുപ്പമെന്നും ശങ്കിച്ചുകൂടം തൃണാദി ബ്രഹ്മപ ലും വിശേഷരൂപശക്തികളെ ചെയ്തിരിക്കുന്ന ഈശ്വരശക്തി ജ്യോതിശ്ചക്രത്തുങ്കൽ ഒരു വേലപ്പാടെന്നു പറഞ്ഞുകൂടാ. അസ്ഥി [ 105 ] പതിനെട്ടാംപുറം രങ്ങളായിരിക്കുന്ന അനേകദ്ദേഹഭേദങ്ങളിൽ അനേകവിധത്തിൽ പ്രവേശിച്ചു സ്വസഞ്ചാരംകൊണ്ട് ആ ദേഹങ്ങളിൽ ശുദ്ധിയും ബ ലവും കൊടുത്തു ചിരകാലം സഞ്ചരിപ്പിക്കുന്ന വായുഭഗവാന്, സ്ഥി രമായിരിക്കുന്ന ജ്യോതിശ്ചക്രത്തെ ഒരുവിധത്തിൽ തന്നെ സഞ്ചരിപ്പി ക്കുന്നതിന്ന് ഒരു ഭാരവും ശങ്കിക്കാനടയില്ല. ഒരു കപ്പലിൽ അനേക വിധ മനുഷ്യസഞ്ചാരത്തോടും നാഴികമണികളിലെ ചക്ര ഭ്രമങ്ങളോ ടും കൂടി അനേകപദാത്ഥങ്ങളെ കോറി പ്രത്യകം കൊണ്ടുപോകുന്നതി നേക്കാൾ എളുപ്പത്തിന്നുവേണ്ട ഗമിപ്പിക്കുന്നു. അതിനു വക്രത്തെ ഭൂമിപ്പിക്കുന്നു. ഈശ്വരൻ പ്രധാനാംശഭൂതനായിരി ക്കുന്ന സൂൻ പരിചരിക്കുന്നതു യോഗ്യമല്ലെന്നുള്ള പക്ഷത്തിനു പ റയാം: ഒരു ഗുരു ജഡന്മാരായിരിക്കുന്ന ശിശുക്കളെ രണ്ടുപുറത്തും ഇ രുത്തി അവരുടെ ജാഡകളഞ്ഞു നാപ്രകാശമുണ്ടാക്കുവാ ൻ മദ്ധ്യത്തിൽ സഞ്ചരിക്കുന്നു; ആ സഞ്ചാരം ശിശുക്കളുടെ പരി ചാരകമല്ല; അവരിലെ രക്ഷയാകുന്നു. ശിശുക്കളുടെ മദ്ധ്യത്തുങ്കൽ മഹാൻ സഞ്ചരിക്കുന്നു, അതു ഗുരുവിന്ന് അയോഗ്യതയുമല്ലാ. അതിനും അനേകജീവജാല വ്യാപ്തങ്ങളായിരിക്കുന്ന ലോകങ്ങ ൾക്ക് ജാഡ്യനിവൃത്തി പൂർവകമായി ചൈതന്യത്തെയും പ്രകാശ ജ്ഞാന വിശേഷത്തെയും കൊടുക്കുന്നതിന്ന് സഞ്ച 200 രെ തന്റെ രണ്ടു പാത്തുങ്കലും ആക്കി മദ്ധ്യത്തുങ്കൽ രിച്ചു വഹിക്കുന്നതും നല്ല യുക്തിതന്നെ. എന്നാൽ, ഭൂമിക ടെ സഞ്ചരിച്ചാൽ ഈ പറഞ്ഞ അനുഭവത്തിന്ന് ഒട്ടും കാ വില്ലെന്നു പിന്നെയും ശയുണ്ടാവാം. അപ്പോൾ, കല്ലു ജലം മുതലായ ജഡസാധനങ്ങൾ എത്ര വിധത്തിൽ ചലനം വര ണമോ അത്രയും വിധത്തിൽ അത്രനേരം അന്യപ്രയത്നം കാണുക കൊണ്ട് അത്യന്തം ജഡയായിരിക്കുന്ന ഭൂമിക്കു ബഹുവാ സങ്ക പിക്കുന്നതിനെക്കാൾ ചൈതന്യാത്മാവായിരിക്കുന്ന സൂ ചലനംതന്നെ യുക്തമാകുന്നു. എന്നാൽ, ഈ ലോകം പോലെ ആനകലോകങ്ങളും അനേകചന്ദ്രന്മാരുമുണ്ടെന്നു ചില പ്രമാണ ങ്ങളും ചില കുഴൽ കണ്ണാടി നോക്കുന്നവരും പറയുന്നു. മൻ ഒന്നു തന്നെ എന്നും പറയുന്നു. ആ ലോകങ്ങളും ചന്ദ്രനും സൂ 16[ 106 ] ബാലഭൂഷണം നെ ചുറ്റുന്നതുമില്ലാ. അതും സ്വപക്ഷത്തിൽ സ്ഥാപകമാകുന്നു. എന്നു വിചാരിക്കണം. നിരാധാരമായിരിക്കുന്ന ആകാം ഈ കൽ ഇവരുടെ ഗതി വിഗതിമാറ്റത്തങ്ങൾ ഫലംകൊണ്ട് ഊഹിക്ക് പ്പെടുന്നതാകുന്നു. അതുകൊണ്ടു ബുധശുക്രന്മാർ സൂമിനെ ചുറ്റി സഞ്ചരിക്കുന്നുയെന്നുള്ള അഭിപ്രായം സ്വത്തുങ്കലും വിരോധ മില്ലാ. രണ്ടു പക്ഷത്തുങ്കലും ഗ്രഹങ്ങളുടെ സ്ഥിതിഗതികൾക്കു ക താവ് അചിന്ത ശക്തനായിരിക്കുന്ന ഈശ്വരൻ തന്നെ. അന പക്ഷത്തുങ്കൽ ഇനി ഒന്നുകൂടി വിചാരിക്കണം. എന്തെന്നാൽ, മിക്ക പദാർത്ഥങ്ങളെയും സ്വാശ്രിതശരീരികളെയും സഭാവാനു അകന്നുപോയാൽ ആകർഷി Y ക്കുന്നതിന്നും ശക്തിയുണ്ടെങ്കിലും അകന്നുപോയ ശരീരിയെ പൂ സ്ഥലത്തുതന്നെ ആ കഷിക്കുന്നതിന്നു ശക്തികാണുന്നില്ലാ. അ ങ്ങിനെ ഇരിക്കുമ്പോൾ ഈ ഭൂമി അറുപതു നാഴിക കൊണ്ട് ഒന്നു തിരിയുന്നു എങ്കിൽ ഒരു വൃക്ഷത്തുങ്കൽ നിന്നു ഒരു ചെമ്പരുന്തു പ റന്ന് ആകാശത്ത് അതിദൂരെ വൃത്തത്തിൽ ഭൂമിച്ചു മദ്ധ്യാഹ്നത്തുക ൽ താഴെ എറങ്ങുമ്പോൾ പതിനഞ്ചുനാഴികകൊണ്ടു ഭൂമിയുടെ നാ ലിൽ ഒരു പങ്ക് ഉദ്ദേശം ആ വൃക്ഷത്തുങ്കൽനിന്ന് എണ്ണായിരത്തി രുനൂറ്റി അൻപതു നാഴിക പടിഞ്ഞാറുള്ള പ്രദേശത്ത് എറങ്ങുവാ ൻ സംഗതിയുണ്ട്. ആ പരന്തു പൂർത്തുങ്കൽ തന്നെ എറ ന്നു. എന്നാൽ, ഭൂമിക്കു തന്റെ ചുഴലവും വളരെ അകന്നിട്ടുള്ള പ്രദേശത്തുള്ള വസ്തുക്കളെയും തന്നോടുകൂടി സമമായി. ഭൂമിപ്പിക്കാ നമാത്രം വിശേഷശക്തിയുണ്ടെന്നുള്ള പക്ഷത്തുങ്കൽ ആ സ്ഥലത്തു മേഘങ്ങളുടെയും പക്ഷികളുടെയും നാലുദിക്കിലേക്കുമുള്ള സഞ്ചാ രം കാണുന്നതു ശരിയാകയില്ല. അവർ കുറഞ്ഞൊരു ദൂരത്തുള്ള ജന്തുക്കളെ അതുകളുടെ സോച്ഛാസഞ്ചാരത്തിനു വിരോധം കൂടാ തെയും അതുകൾ അറിയാതെയും ഭൂമിപ്പിക്കുന്നതിനു കൂടി ഒരു വി ശേഷാരക്തി ഭൂമിക്ക് ഉണ്ടെന്നും സങ്കല്പിക്കുന്നു എങ്കിൽ, ആസ കല്പം തന്നെ വിശേഷവിധിയാകുന്നു. എന്നാൽ, ഒരു കപ്പലിന്റെ അന്തഭാഗത്തുങ്കലുള്ള മകാരികൾ അന്തരാകാശത്തിൽ കാ സഞ്ചാരത്തോടുകൂടെ അതിദൂരത്തുപോയാലും കപ്പലിൽ പൂർവ്വി [ 107 ] പതിനെട്ടാം ന തഖണ്ഡത്തിൽ തന്നെ ഇരിക്കുന്നതുപോലെ കപ്പലിന്റെ വക്കത്തു നിന്നു പുറത്ത് പോയ ലഘു സാമാനം ആ പ്രദേശത്തോടുകൂ ടെ ശരിയായിട്ട് പോകുന്നില്ലെന്നു തന്നെയുമല്ലോ അതിദൂരത്തുങ്കൽ കാണുന്നു. അതുകൊണ്ടു ഭൂമിയുടെ പുറത്തുനിന്നു വേർപെട്ടു പ രുന്നു ശരിയായിട്ടു പോകുന്നതിനും അനുഭവമില്ലാ. അതുകൊണ്ടു ജഡയായിരിക്കുന്ന ഭൂമിക്കു ഗതിവിശേഷങ്ങളും സ്ഥിതിവിശേഷങ്ങ ളും ദുരൂഹങ്ങളായിരിക്കുന്ന ആ കഷണശക്തി വിശേഷങ്ങളും സങ്കല്പിക്കുന്നതിനേക്കാൾ സൂനു ഗതി കല്പിച്ചു ഭൂമിക്ക് അ ചലാ' എന്ന് അനേകശാസ്ത്രപ്രസിദ്ധമായിരിക്കുന്ന നാമത്തിന്നു യ ഗാതതയേയും അതിനുള്ള അനുഭവത്തെയും തന്നെ വിശ സിക്കുന്നു. ചില കുഴൽ കണ്ണാടികൊണ്ടു നോക്കി അറിഞ്ഞു പ റയുന്നുയെന്നു വിശ്വാസമുണ്ട്. ചിലക്ക് അപ്രത്യക്ഷവൃതാനു ൾ പലതും അനുഭവം വരുത്തിയ യോഗി രാമർ പറഞ്ഞത് എന്നും വിശ്വാസമുണ്ട്. എന്നാൽ യോഗികൾ ഗ്രഹചരണത്തി ന്നു കാലക്രമംകൊണ്ട് അല്പം ഭേദം വരുന്നതെന്നും അതു പലവി ധത്തിൽ നോക്കി അറിയണമെന്നും പറഞ്ഞിരിക്കകൊണ്ടു കൊഴ ൽ കണ്ണാടിക്കാർ പറയുന്നതിൽ നിസ്സംശയങ്ങളായ വിശേഷങ്ങ ളെ വിശ്വസിക്കുക വേണ്ടതാകുന്നു. കണ്ണാടികൊണ്ടു ഗ്രഹങ്ങളു ടെ വാദം ശീതോനാലിലും ചലനം ഇതുകളെ അറിയു ന്നതു വിശേഷം തന്നു. എന്നാൽ ഭൂഗോളത്വം ഇന്നപ്രകാര മെന്നു സർവ്വസമ്മതം വരാൻ തക്കവണ്ണമുള്ള മാറ്റത്തെ ഈശ്വരൻ കാണിച്ചുതന്നിട്ടില്ലങ്കിലും അറിഞ്ഞടത്തോളം വളരെ സന്തോഷി ക്കാവുന്നതാകുന്നു. ഭൂഗോളത്തിന്റെ അവാന്തര വിശേഷങ്ങള വിചാരിക്കുമ്പോൾ ഭൂമി തന്റെ സ്ഥലജലാവയവങ്ങളെക്കൊണ്ട് അനേക ജീവജാലങ്ങളുടെ ഉല്പത്തിസ്ഥിതിലയങ്ങൾക്ക് ആധാരമ കുന്നു. ഭൂമിയിലെ പ്രാണികളായിരിക്കുന്ന ഗജമനുഷ്യാദികളുടെ ശരീരങ്ങളിൽ അന്തഭാഗത്തിങ്കലും ബഹിഭാഗത്തിലും അക സൂക്ഷ്മപ്രാണികൾ ജനനസ്ഥിതിലയങ്ങളെ അനുഭവിക്കുന്നു. ഭൂമി യിലെ വഷാദികാരങ്ങൾ പ്രാണികൾക്കു രക്ഷയാക ന്നതുപോലെ മനുഷ്യരുടെ സ്നാനാദിയും മനുഷ്യാശ്രയ പ്രാണികൾ 611) [ 108 ] ബാലഭൂഷണം ക്ക് രക്ഷയാകുന്നു. ആ പ്രാണികൾക്കും സൂക്ഷ്മശരീരങ്ങളാകകൊണ്ട് എല്ലാം നമുക്കു കണ്ടുകൂടാ. ഇതിനും ചന്ദ്രാദിഗോളങ്ങളിലും അ ഗൊളങ്ങളെ ഭൂമിപ്പിക്കുന്നതായി സൂർ രശ്മി വ്യാപ്തമായിരിക്കുന്ന ഒ ആ ഗ്രഹഗോളമുണ്ടെന്നും അനുഭവമുള്ളതുപോലെ ഇതുകൂടാതെ അന്യങ്ങളായിട്ടും അസംഖ്യം ഭൂഗ്രഹഗോളങ്ങൾ ഉണ്ടെന്നുള്ള പ ക്ഷത്തെയും യുക്തികൊണ്ടു സമ്മതിക്കേണ്ടതാകുന്നു. ദശമത്തിൽ പധാവി ഗണിതാണ്ഡവരാണു പരാ' എന്നുണ്ട്. അനേ ക സൂക്ഷ്മജീവികളെ ധരിച്ച് ഉരുണ്ടിരിക്കുന്നതിനെ അണ്ഡമെന്നു പറയുന്നു. ബ്രഹ്മപ്രധാനദേഹികളും സ്മാദികളും അനുഭവിച്ചി ട്ടുള്ള അണ്ഡം ബ്രഹ്മാണ്ഡമാകുന്നു. കാലത്തിന് അനാദിത്വവും അനന്തവും ഉണ്ടാകുകൊണ്ടും ബ്രഹ്മാവിനു പരാദ്ധകാലമെ ന്നുള്ള പ്രമാണം കൊണ്ടും അതീതാഗാനന്തബ്രഹ്മാണ്ഡസാക്ഷി യായിരിക്കുന്ന ഈശ്വരന്റെ മഹിമശത്തെ സ്മരിക്കാൻ കാരണ മായഗോള വിചാരം സന്തോഷത്തിനും പുണ്യത്തിനും കാരണമാ കുന്നു. എന്നാൽ ഗോളത്തെക്കുറിച്ചു പറയേണ്ട കണക്കുയുക്തി മുതലായത് ഇ വിടെ അണുമാത്രമെ പറഞ്ഞാ. അതിനാൽ മ നസ്സിന് ഒട്ടും തൃപ്തിവരുന്നില്ല എങ്കിലും ബാലന്മാക്ക് ആദ്യം ലമായി സ്വരൂപജ്ഞാനത്തിനു കൊള്ളാമെന്ന് വിചാരിക്കുന്നു. സ്ത്രീധർമ്മം. മതി...നിങ്ങൾ അനേകം അറിവുകളെ പറഞ്ഞു. ഇനി സ്ത്രീകൾ നടക്കേണ്ടുന്ന ക്രമങ്ങളെ അറിയുന്നതിനു ഞാൻ ആഗ്ര പിക്കുന്നു. സുമതി ഇതു ചോദിക്കാനുള്ളതുതന്നെ. എന്നാൽ ക കേട്ടാലും ഒന്നാമതു സ്ത്രീകൾക്കു സ്വതന്ത്രവ്യാപാരം ഒരിക്കലും [ 109 ] പത്തൊമ്പതാം വ അരുത്. ഭർതൃ സമീപത്തുങ്കൽ പോകുന്നതുവരെ പിതാവു രക്ഷി അനന്തരം ഭർത്താവു രക്ഷിക്കുന്നു; വയസ്സ് അധികമാകു മ്പോൾ പുത്രൻ രക്ഷിക്കുന്നു. ഇങ്ങിനെയുള്ള നടപ്പുകൊണ്ടു സാ തന്ത്രം യോഗ്യമല്ലാ. പിതാ രക്ഷതി കൗമാരേ ഭാ രക്ഷതി യൗവനേ പുത്രോ രക്ഷതി വ ന സ്ത്രീ സ്വാതന്ത്ര്യ മഹതി. 9 ഈ പറഞ്ഞ രക്ഷകന്മാരില്ലാതെ വന്നാൽ അവക്കടുത്തുള്ളവ രുടെ രക്ഷയിൽ ഉൾപ്പെടണം. രണ്ടാമത് ആരുമില്ലാതയോ ഉള്ള വർ രക്ഷിക്കാതെയോ വന്നാൽ കുലസ്ത്രീയുടെ ശുശ്രൂഷകൊണ്ടു ഹവൃത്തിചെയ്തു ദൈവത്തെ ഒഴിക കണമെന്നു മനു -ാം അദ്ധ്യായ ത്തിൽ കഥം ശ്ലോകത്തിൽ പറഞ്ഞിരിക്കുന്നു. പിതാവോ പിതാ വിന്റെ അഭാവത്തിൽ തത്തുല്യന്മാരായ സഹോദരാദികളോ അ നുവാദത്തോടുകൂടെ യാതൊരു സ്ത്രീയെ യാതൊരു പുരുഷനായി ക്കൊണ്ടു കൊടുക്കുന്നു. ആ സ്ത്രീ ജീവന്തം ആപുരുഷനെത്ത ന്നെ ശുശ്രൂഷിക്കണം. ഒരു സമയം ഭർത്താവു മൃതനായിപ്പോയാലും അന്യപുരുഷനെ സ്വീകരിക്കരുത് എന്നുള്ള നിയമത്തെ ലാബി കരുതെന്നരിക. മനു ന ാം അദ്ധ്യായത്തിൽ നാം ശ്ലോകത്തിൽ പറയുന്നു. സ്ത്രീ വിരത്തുങ്കൽ വ്രതാനുഷ്ഠാനത്തുങ്കലെപ്പൊ ലെ ശക്തിക്കുതക്കവണ്ണം ശുചിയായി ഓരൊ നിയമം അനുഷ്ഠി ച്ചിരിക്കണം. സമീപത്തെങ്കിൽ അലംകൃതയായും ലജ്ജാ ധാനയായും നിന്ദ തങ്ങളായിരിക്കുന്ന അന്യപുരുഷസംഭാഷണാ ദികളോടു കൂടാതെ സേവചെയ്യണം. -ാം അദ്ധ്യായത്തിൽ 3 -ാം ശ്ലോകത്തിൽ മനോവാക്കായങ്ങളെ കൊണ്ടു പതിയെ അച്ചി ക്കുന്നവൾ ഭർത്താവിനോടുകൂടി സ്വഗത്തെ പ്രാപിക്കുമെന്നും പറയു ന്നു. ഇങ്ങിനെ ഗുണമുള്ള സ്ത്രീകൾ ശിശുക്കളെയും ഗൃഹത്തെയും പരിപാലിച്ചു സദാചാരത്തോടു കൂടിയിരിക്കുന്നടത്തു ശ്രീഭഗവതി താനേ സ്ഥിരയായിരിക്കുന്നു. അവരെ കുറിച്ചു തീയസന്ധത്തി പ്രശംസിച്ചിരിക്കുന്നു. ഗുണമുള്ള വസ്തു ജനം ജനാനാം സ്വശരീരം സമാനമെന്നു [ 110 ] 1000, ബാലഭൂഷണം സിദ്ധം അവളിൽ സംബഭാരമെല്ലാം സ്ഥിരമാക്കി മാൻ സുഖം ചരിക്കും. a പഞ്ചനിങ്ങളൊരു വന്നു വശപ്പെടാതെ സഞ്ചാരമുള്ള നയത്തൊരു മു്ധനാരീ അഞ്ചനെന്ന കയറിട്ടു പിടിച്ചു കെട്ടീട്ടു പോതെയാക്കി യരികിൽ കരുതുന്നു ചിത്രം നാരീസം മെറീടിൽ തത്സകന്മാരടുക്കിലും ചേരുന്ന അതുകൊണ്ടു ഗുണങ്ങളുള്ള സ്ത്രീജനത്തോടു സംസത്തിനു സംഗതി വന്നാൽ അനേകവും കാരണമാകും. അല്ലെ ങ്കിൽ അത്തിനും ഹേതുവാകുമെന്ന സന പറയുന്നു. മതി എന്നാൽ ചിലർ സ്ത്രീകളെ വിദ്യാഭ്യാസം ചെയ്യി കാൽ വളർത്തുന്നു. അവക്ക് എങ്ങിനെ ഗുണമുണ്ടാകുന്നു സുമതി... അഭ്യസിപ്പിക്കരുതെന്നു യാതൊരു പ്രമാണവും ഇ ല്ല. എന്നാൽ അസിപ്പിക്കാത്തത് എന്തുകൊണ്ടെന്നു പറയാം. സ്ത്രീകൾക്കു അന്യാധീനത്വം ആവശ്യമാകകൊണ്ട് ബാലഭിക ലങ്ങളിൽ മുൻപറഞ്ഞ മാതാപിതാക്കന്മാർ തുടങ്ങിയുള്ള രക്ഷകന ങ്ങൾതന്നെ ഓരോസമയം വിധിനിഷേധം മുതലായ ഗുണദോഷ ഞങ്ങളെപ്പറഞ്ഞ് അനേകം അറിവുണ്ടാക്കി സൌശീല്യാദിഗുണങ്ങ ളെ വലിപ്പിക്കുന്നതു യുക്തമെന്നും പുസ്തകങ്ങളിൽ ആവൃത്തിചെ യ്യുന്നതിന്റെ ഫലമായുള്ള സഭാപ്രസംഗവും ആധിപത്യം സ്ത്രീ കൾക്ക് അയോഗ്യ മെന്നും ഉള്ള പക്ഷത്തെ ചിലർ സ്വീകരിച്ചിരി 08.10. അതിൽ തന്നെ ചില ബുദ്ധിവിശേഷമുണ്ടായാൽ ശാ സാമാസം ചെയ്യിപ്പിക്കയും അവർ പ്രസിദ്ധമാരായിട്ടു തീരുകയും ഉണ്ട്. അതുകൊണ്ട് ഉപദേശം കൊണ്ടോ ബുദ്ധി താരതമ്യം പോലെ പാറ വിശേഷംകൊണ്ടോ സ്ത്രീകൾക്കു ഗുണം വധിക്കും. ഇപ്രകാരം ഗുണങ്ങളെ സമ്പാദിക്കാത്തവൾ ചാപല്യം കൊണ്ടു നിന്ദിതയായി ഭവിക്കും. മനു നാം അദ്ധ്യായത്തിൽ ന ാം ശ്ലോകത്തിനു ഭാ മോഹം കൊണ്ടല്ലാജനം വ്യഭിചരിച്ചീടുന്നാ സാഹ [ 111 ] പാമ്പതാം പു com. സംടതുകൊണ്ടു രോഗനിവഹം ചേരുന്നു പാപങ്ങളും നി നിക്കുന്നു ജനം സ്വജനവും ദൂരത്തു വച്ചിടും വന്നീടും ശ സൃഗാലയോനിജനനം ദുർവ്വാസനാ വാൽ ദശമസ്തന്ധത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു. ദുശ്ശീലൻ വിധനൻ വിരൂപി വികലൻ രോഗപ്രധാനൻ ജ ഡൻ ദുദ്ദാന്തൻ സ്വകുഡുംബഭാരവിമുഖൻ വൃദ്ധൻ വിദൂരാദൂതൻ ഈവണ്ണം ചിലഷണം വരികിലും നിഷ്പാപനാം കാന്തനിൽ മാ വംനോക്കി വസിച്ചു. ദൈവജനം ധനാര് ഗുണം ധൂതന്മാരുടെ സംഗമം കല വസ്തുക്കൾക്കേറ്റവും ദുർഘടം കീ ത്തിക്കും സുകൃതത്തിനും നിജസുഖത്തിന്നും വിരോധപ്പെടും ഭർത്താ വും വെടിയും സദാ പുനർലാത്തിക്കാധാരമാം പാത്തീടിൽ കുലടക്കു ന്ന നരകം ചൊല്ലാവതല്ലൊക്കെയും (കുതിക്ക് ഇങ്ങിനെയുള്ള വാക്കുകൾ കേട്ടപ്പോൾ പശ്ചാത്താ പരം കോപം ലക്കും അസൂയയും കൂടി കലന്നു ദീഘശ്വാസ ണ്ടായി അനന്തരം ചോദിച്ചു. കുതി നിങ്ങൾ അന്യപുരുഷനെ നോക്കരുതെന്നും മറ സ്ത്രീധർമ്മത്തെ പറഞ്ഞല്ലോ. അതിനും പുരുഷൻ അസീമു ഖത്തു നോക്കരുതെന്നും മറ്റും ശാസ്ത്രത്തിൽ പറയാഞ്ഞ സിദ്ധാന്തമായൊ മനു നാം അദ്ധ്യായത്തിൽ സുമതി അതും ധർമ്മശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. മനു രാം അദ്ധ്യായത്തിൽ നാം ശ്ലോകത്തിനു ഭാഷാ ശ്ലോകം കേൾക അനായുഷ്യങ്ങളിൽ ശ്രേഷ്ഠം പരദാരാനുസേവനം പുരുഷ നിങ്ങിനെ മറന്നില്ല നം വരുത്തുവാൻ. ശ്ലോകത്തിൽ പുരുഷൻ സ്ത്രീ സംഗം ചെയ്യാതെയും സ്ത്രീ അന്യപുരുഷസംസം യാതെയും ആമരണാന്തം ഇരിക്കുന്നതു മുഖ്യമെന്നു പറയുന്നു. എന്നാൽ സ്ത്രീകൾക്ക് അധികം നിബന്ധനം വരാൻ കാരണ എന്നു പറയാം: സ്ത്രീകൾ അയുക്തബീജത്തെ ഗ്രഹിക്കുകയെന്നും രുഷൻ പാത്രത്തിൽ ത്യജിക്കുക എന്നും മുണ്ട്, അപ്പോൾ [ 112 ] 007 പുരുഷന്റെ ദുവ്യാപാരംകൊണ്ടു പാപമെന്നല്ലാതെ സ്വകുലത ൽ അനുസംബന്ധിസന്താനത്തെ വദ്ധിപ്പിക്കയില്ല. സ്ത്രീയുടെ വ്യാപാരംകൊണ്ടു പാപവും സ്വകുലത്തുങ്കൽ സംബന്ധി സന്താനത്തെ സ്ഥിരമായിട്ടു വദ്ധിപ്പിച്ചിട്ടുള്ള വംശമാലിന്യവും സം ഭവിക്കും. അതുകൊണ്ടു സ്ത്രീകൾക്ക് അധികം നിബന്ധനം ചെ കുമതിചിലർ സ്ത്രീകളുടെ ശരീരം കാണാതേയും,ചിലർ അ നിദശനം ചെയ്യാതേയും മാറ്റം നിബന്ധനം ചെയ്തിട്ടും ആ നിബ സനം അവരുടെ മുന്നടപ്പിനു ബാധകമാകുന്നില്ലാ. ചില സ നാല്ാദനാദി നിബന്ധനം കൂടാതെ ആവശ്യത്തുങ്കലെ സഞ്ചാരവും ഒന്നടപ്പിനു സാധകമാകുന്നില്ല. അതുകൊണ്ടു സ്വഭാവനിബന്ധ സമില്ലാതെ ആഛാദനത്തെ കുറിച്ചുള്ള വ്യവസ്ഥ വ്യമല്ലയോ? സുമതി. അങ്ങിനെ വിചാരിക്കേണ്ട. ആഛാദനവും ഉപ അശാന്തന്മാർ സ്ത്രീദശനത്തുങ്കൽ പ്രാണചി രാ ദോഷം സ്വഭാവമാകകൊണ്ട് അതുനിമിത്തമായിട്ട് അ യോഗ്യത വരാതെ ഇരിക്കാൻ ആരാദന നിയമവും വിജനതയിൽ സാമീ നിഷേധവും ഉപയോഗമാകുന്നു. സമസ്തന്ധത്തിൽ ഇങ്ങിനെ പറഞ്ഞിരിക്കുന്നു. യുവമാനസമാം തം ദ്രവിക്കാൻ യുവതി ദേഹമൊരഗ്നിയായി ഭവിക്കും അതിനാൽ സ്വതന്ത്രയെങ്കിലും താൻ വിജനത്തുങ്കല് യോഗ്യമല്ലാ. ഇവിടെ ദേഹാമാനാദികായകൽ അല്പം പറയാം: വാ സ്തവമായിട്ടു വിചാരിച്ചാൽ സ്ത്രീമാന്മാരുടെ ശരീരങ്ങളിൽ ഏ എല്ലാം അവയവം ജുഗുപ്സിതമായും സ്വഭാവമലിനമായും ഇരിക്കു അവിടെ ആരാദിക്കണമെന്നു സർവ്വദേശത്തും സർവ്വജനങ്ങ ക്കും സമ്മതന്തന്നെ, സൂനം അങ്ങിനെയുള്ള അംഗമല്ലാഴികകൊ ണ്ടു ചിലർ ആാദിക്കുന്നില്ലാ. എന്നാൽ, സുനം കാമക്രീഡ തിങ്കൽ ഉപയോഗപ്പെടുന്നത് എന്നു വിചാരിച്ചു ലജ്ജാകരമെന്നു ശങ്കിക്കുന്നു എങ്കിൽ കാമമൂഢന്മാരായുള്ള ദമ്പതിമാക്ക് ഉന്മാദവ ചാനൽ ഉപയോഗപ്പെടുന്ന അവയവങ്ങൾ ഒക്കെ ആചാരി [ 113 ] eCIM ക്കേണ്ടതാ കൊണ്ടു സാംഗവും ആശാദിക്കണമെന്നു വരും. ചി ലർ സ്ത്രീകളുടെ സാംഗവും മുടിനടക്കുന്നുമുണ്ട്. അതുകൊണ്ട് ആച്ഛാദനത്തെ കലും വേഷഭേദത്തിലും പൂർവ്വാചാരസിദ്ധമായി രിക്കുന്ന ദേശ വിശേഷാചാരത്തെ കുറിച്ചു സജ്ജനങ്ങൾ നിന്ദിക്കു D ചെയ്യാം. ലോകത്തുങ്കൽ യാവാനൊരു തന്നു യാതൊന്നുങ്കൽ ബുദ്ധി കൊണ്ട് അധികം താല്പം ഭവിക്കുന്നു. അതിന്നു നിയോ സ്ഥ നിയിങ്കലും ശരിയല്ലെന്ന് എന്തോ ഒരു നിമിത്തം കൊണ്ട് ആവശ്യക്കാരനു ബോധപ്പെട്ടാൽ അപ്പോൾ അതിനെ ഭരിക്കുന്ന വക്കു ശങ്കയും ആ വാക്കിനു കോപവും ഉണ്ടായി അധികനിബ ന്ധനം ചെയ്യുന്നു എന്നല്ലാതെ പൂർവ്വാചാരദൂഷ്യമല്ല എന്നുള്ള ആ ഭിപ്രായം തന്നെ സാരം. മതി... ഇനി ഒരു സംശയം കൂടെ ചോദിക്കെട്ടെ. പ്രായ നെ മക്കൾ വഴിയായിട്ടു സന്താന സ്വീകാരം നടക്കുന്നു. ചിലേടത്തു മരുമക്കൾ വഴിയായിട്ടു കാണുന്നു. അതിന്നു കാരണമെന്താകുന്നു സുമതി ബോധ്യപ്പെടുന്നതിന്ന് അല്പം ചുവടുകൂടെ പറയ ട്ടെ. മാതാവിന്റെ രജസ്സും പിതാവിന്റെ രേതസ്സും കൂടി ഒരു ഗ രീരമുണ്ടാകുന്നു. അതിൽ അസ്ഥിമുതലായ ചില സാരാംഗങ്ങൾ പൈതൃകങ്ങളായും രക്തമാംസാദി അനേകാംഗങ്ങൾ മാതൃകങ്ങള യും ഭവിക്കുന്നു എന്നു സ്മൃതികൾ വൈദ്യശാസ്ത്രം മുതലായ അ കപ്രമാണം ഭവിക്കുന്നു. അതു കൊണ്ടു പിതാവിനെക്കാൾ പി ആ ഗുരുത്വം മാതാവിനുണ്ടെന്നു സർവ്വസമ്മതാചാരം ഭവിക്കുന്നു. തിൽ പൈതൃകംശാധിക കുത്തുങ്കൽ പുരുഷനും മാതൃകാംശോധി കത്തുങ്കൽ സ്ത്രീയും സംഭവിക്കുന്നു. ഇങ്ങിനെയിരിക്കുമ്പോൾ കാര ഭൂതമാതാപിതാക്കന്മാർ രണ്ടു പേക്കും കൂടി ഒരു വഴി സ്വീകരിക്കുന്നതല്ലാതെ സ്വാംശപ്രാധാന്യം വിചാരിച്ചു. രണ്ടുവഴി യിലും സ്വീകരിച്ചാൽ അവ്യവസ്ഥ വരുമെന്നു വെച്ച് പ്രായേണ ബിൽ സംബന്ധം പ്രമാണിച്ചു പുരുഷസന്താനത്തെ സ്വീകരിച്ചു സ്ത്രീയെ അ വ കുലത്തിൽ കൊടുത്തു മക്കൾ വഴിയായിരിക്കുന്നു. ഒ 17 * [ 114 ] സം ബിസംബന്ധം വിടും ഇല്ല. അപ്പോൾ അതുവാ യിരിക്കുന്ന മാതൃസംബന്ധം പൌത്രത്തിൽ ഭഗമാകും. ഡുംബപ്രാധാന്യം പുരുഷന്മാതന്നെ നിയമിച്ചുകൊണ്ടു ബന്ധത്തെയും പ്രമാണിച്ചു. സ്ത്രീ സന്താനത്തെ സ്വീകരിച്ചു. മരുമ വഴിയെ സ്വീകരിയ്ക്കുന്നു. 'കാന്മാതുല ൈതൃകം ചായ ഭാഗിനേയേ എന്നും സ്മൃതിമൂല വചനങ്ങൾ പ്രമാണം. അവ 09 മാതൃക സംബന്ധം എന്നും വേവിടാതെ ഇരിയ്ക്കുന്നു. പിതൃ സംബന്ധം വിടുന്നു. ഈ രണ്ടു വഴി സ്വീകരിച്ചാലും വംശഹത ഭൂതന്മാരായിരിക്കുന്ന മാതാപിതാക്കന്മാരിൽ ഒരാളുടെ അംശം പ്ര ധാനമായിട്ടും അനാംശം അപ്രധാനമായിട്ടും സന്താനങ്ങളിൽ സം ബന്ധിക്കുന്നതു സമമാകകൊണ്ടു രണ്ടുപക്ഷവും സപ്രമാണമായിട്ട് ആചരിക്കുന്ന പ്രകാരം കേട്ടിരിക്കുന്നു. എന്നാൽ അസാധാരണമാ യിരിക്കുന്ന മരുമകവഴിയെ നിയമിച്ചവർ കാലാവസ്ഥയെ വി ചാരിച്ച് ഒരഭിപ്രായവിശേഷം ഉള്ളതിനെകൂടി കേൾക്കണം. പാതി 'വ നിയമം എല്ലാ സ്ത്രീകൾക്കും വലിയ കം എങ്കിലും അതി ലംഘനത്തിങ്കൽ ആനകദേശങ്ങളിൽ അനേക ജനങ്ങൾ നി ശന്മാരായിട്ടു തുടങ്ങിയത് അറിക കൊണ്ടും നിയമ ഭംഗത്തുങ്കൽ മകൾ വഴിക്കാരന്റെ സന്താനമെന്നു ഭാവിക്കുന്ന ബാലൻ അ കുലസ്ത്രീയുടെയും അന്യപുരുഷന്റെയും അംശരൂപനാകകൊ ഒരു അസംബന്ധം പോലും ഇല്ലാതെ വംശാസ്ത്രനായിട്ട് അ സംബന്ധമായിട്ടു കമ്മങ്ങൾ ചെയ്യും. മരുമക്കവഴിക്കു പാതിവ്ര നിയമംഗം വന്നു പോയാലും വംശകത്തിയായിരിക്കുന്ന മാതാ വികൽനിന്നു തുടങ്ങിയുള്ള രക്തസംബന്ധവാരം സന്താന തങ്കൽ ഒരുനാളും വ്യത്യാസം വരുത്താൻ പാടില്ലാടിക്കൊണ്ടു ക ലസംബന്ധം വിടാതയും അവർ ചെയ്യുന്ന കർമ്മങ്ങൾക്ക് അ സാന്ധകൂടാതയും ഇരിയ്ക്കും. അതിനാൽ ഈ കാലത്ത് ഈ പ വും ഒരു വിധത്തിൽ ശ്രേഷ്ഠമെന്നു നിയാമകൻ അഭിപ്രായപ്പെ ആ ചരിപ്പിയ്ക്കുന്നു. പുനർവിവാഹശങ്കപരിഹാരം. കുതി.. ഇനി ഒരു സംശയംകൂടി ഒണ്ട്, പുരുഷൻ ഭായ്യാനാ വിനാൽ സന്താനത്തെ ഇിച്ചിട്ടോ കാമപീഡയെ സി [ 115 ] പത്തൊമ്പതാം പു 50009 ക്കാൻ വഹിയാഞ്ഞിട്ടൊ പുനർവിവാഹം ചെയ്യുന്നു. സ്ത്രീക്കും രണ്ട് ആ വശ്യവും സമമായിരിക്കുമ്പോൾ യുവതിക്കു ഭനാശം വന്നു പോയാൽ പുനവിവാഹം ചെയ്യാതിരിക്കാൻ കാരണമാകുന്നു. സുമതി. വിചാരം യുക്തിയോടുകൂടിയോ പ്രമാണത്തോടുകൂടി യോ ഉത്തരം പറഞ്ഞെങ്കിലെ ശരിയായിട്ടു സമ്മതിക്കുന്നൊള്ളു. യുക്തി പ്രബമാകുമ്മനം ഉള്ളടത്തു പ്രമാണാപേക്ഷയില്ല. അ ല്ലാ മത പ്രമാണം തന്നെ ശരണം. അദൃഷ്ടഫലങ്ങളിൽ വി ശ്വാസമില്ലാത്തവ പ്രമാണവും ബോധപ്പെടുന്നതല്ല. അതുകൊ ണ്ട് അലാദ്ദിഷ്ടമായിരിക്കുന്ന ധമനിയമം ഇവൾക്കു ദു രാധന എങ്കിലും കുറെ പറഞ്ഞുനോക്കാം. വാക്ക്, അല്ല യോ കുതി പുനർവിവാഹത്തിന്നു രണ്ടു ഫലം നീ പറഞ്ഞതിൽ മു മ്പിൽ പറഞ്ഞതു മുഖ്യഫലം തന്നെ. രണ്ടാമത്തേതു നിസ്സാരമാ മതി. അതു നേരെ മറിച്ചുതന്നെ. ആഹാരാദി ചതുഷ്ടയ വേഗം ദുസ്സഹമാകകൊണ്ടു ദുസ്സഹോപദ്രവപ്രതിക്രിയ അത്യാവ ശക്തമാകയാൽ മുഖ്യഫലമാകുന്നു. അതു ഭർത്താവില്ലാത്തവൾ എ ങ്ങിനെ സഹിക്കും. സന്താനമില്ലാഞ്ഞിട്ടുള്ള ദുഃഖം ദേഹപീഡാക സുമതി എന്നാൽ ഇതിനെ ഉദ്ദേശിച്ചു. ഞാൻ കുറെ പറ യാം. ദേഹത്തിൽ മ് വേഗങ്ങൾ മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. അ തിൽ ആഹാരനീഹാരനിദ്രാമൈഥുനങ്ങൾ ആകുന്ന നാലു വേഗ ങ്ങൾക്കു പ്രബലതയെ പറയാൻ വേണ്ടി ജനങ്ങൾ നാലും കൂടി പ റയുന്നത് അല്ലാതെ നാലും ഒരുപോലെയെന്നു വിവക്ഷയില്ലാ. അ തെന്തെന്നാൽ ഒന്നാമത്തെ ആഹാരാദി മൂന്നും ജനനദിവസം മുത ൽ മരണാന്തം പ്രതിദിവസം ആവശ്യമായിരിക്കുന്നു. അതിനാൽ സഹജങ്ങൾ എന്നു പറയാം. നാലാമത്തേതു യൌവാനാരത്തുക ൽ തുടങ്ങി തൽക്ഷയംവരെ അനേകം വിനോദങ്ങളിൽ മനസ്സുവരു മ്പോൾ ചില ശാപദേശം കൊണ്ടു വളരെ ശ്രേഷ്ഠമെന്നുമിച്ച് അതുൽ മനസ്സു സംകല്പിച്ചു ദുഃഖമുണ്ടാക്കീട്ടു പിന്നെ സ്ത്രീയോടു കൂടി പ്രയത്നം ചെയ്ത് ആ ദുഃഖത്തെ നിവൃത്തിപ്പിക്കുന്നതാക [ 116 ] ബാലഭൂഷണം ണ്ട് ആരോപിതമായിരിക്കുന്നു. ദേഹത്തിലെ രക്തം ദുഷിച്ചതു ക ഇഞ്ഞാൽ പിന്നയും ഉണ്ടാകുന്നതുപോലെ അതും കളഞ്ഞാൽ പിന്നെ ഉണ്ടാകുമെന്നല്ലാതെ കളഞ്ഞ് കഴിയുന്നില്ല. എ ന്നാൽ ഇതു സന്താനമായി വിധിപോലെ ചെയ്യുന്നതു സ പ്രയോജനവും ധാം കുന്നു. ഇങ്ങിനെ സഹനങ്ങളെന്നും ആരോപിതമെന്നും വളരെ ഭേദമുണ്ട് ഈ ആരോപിതം കൊ ണ്ടു ശരീരികളുടെ വനത്തുങ്കൽ തൽപരനായിരിക്കുന്ന ഈശ രൻ ജന്തുക്കളെയും ഭ്രമിപ്പിക്കുന്നു. വിവേകധീരന്മാരെ ഭ്രമിപ്പിക്കുന്നി ല്ലാ. രാണ്ടാമത്, യൌവനക്കാക്കും രോഗങ്ങളെക്കൊണ്ടോ അ കാരങ്ങളേക്കൊണ്ടോ വ്യസനങ്ങളോടുകൂടിയിരിക്കുമ്പോൾ ആഹാ രാഭിമൂന്നും വണ്ടിക്കപ്പെടുന്നില്ലാ. നാലാമത്തതിന്റെ കഥപോലും ഇല്ലാതെ കാണുന്നു. അതു കൊണ്ടു കാമമെന്നു പറയുന്നതു അനി ത്തുങ്കൽ ഉണ്ടാകുന്ന കോപം പോലെ സുഖസ്മരണംകൊണ്ട് ഉ ണ്ടാകുന്ന ആഗ്രഹമാകുന്നു. അതുകൊണ്ടു ക്രോധാദിപോലെ കാ മവും വിവേകധീരന്മാക്കു ബാധകമല്ലാ. മൂന്നാമത് ദേഹരക്ഷയോടു കൂടി സദാചാരങ്ങളെ നിയമിച്ചവർ വ്രതവിശേഷങ്ങൾ ബ്രഹ്മ സന്യാസാശ്രമങ്ങൾ മുതലായിട്ടു വിധിച്ചിട്ടുള്ളതിൽ ആദ്യം മൂ ന്നും നിഷേധിച്ചിട്ടില്ലാ. അന്ത്യം നിഷേധിക്കയും അതിനും ആ ചരിച്ചു ദീഗലായുസ്സായിരിക്കയും കാണുന്നു. അതുകൊണ്ട് വനശമെന്നതു സമ്മതമെന്നറിയാം. നാലാമത് ഹാവയവങ്ങളിൽ വച്ചു പുരീഷമൂത്രാദികൾ ത്യാജ്യങ്ങളെന്നും ര രക്താദിശു കാന്തസപ്തധാതുക്കൾ ദേഹരക്ഷക്കുവേണ്ടി ധാനങ്ങ ളെന്നും വളരെ ഭേദമുണ്ട്. ഇനിയും സൂക്ഷ്മവിചാരത്തിൽ അനേ ക്യനുഭവങ്ങളെക്കൊണ്ടു സന്താനലാഭമല്ലാത്ത ഫലം ബഹു പ്രമാദമെന്നു തോന്നും. കുമതി- ഞാൻ യോഗ്യനായി വിരക്തനായിരിക്കുന്ന ഹരിയുടെ ശ്ലോകത്തിന്നു ഭാഷ കേട്ടിട്ടുണ്ട്. വിശ്വാമിത്ര പരാശര പ്രതിയും പത്രാംബുവായുക്കളെ ഭക്ഷി കുമ്പഴ മുശി മുഖമുഖം കണ്ടിട്ടു മോഹിച്ചുപോൽ ശാസനം ആവും പയറ്റു ദധിയും നിത്യം ഭജിക്കും ജനം ചെയ്യുന്ന യെങ്കില് വിന്ധ്യൻ പറക്കും ടി വി. ശാന്തി 600 [ 117 ] സുമതി ഇതു ഞാനും കേട്ടിട്ടുണ്ട്. ഇതിന്റെ താഴ്ചയ്ക്കും ഇ - കാപ്ര മാസമുണ്ടെന്നാകുന്നു. വിശ്വാമിത്രൻ വശിനാൽ പൂയ്യം നകാലവും അനന്തരവും ജിതേന്ദ്രിയനെന്നു പ്രസി രാജാവ സ്ഥയിൽ ദുർവ്വാസാവശാൽ മനശ്ചലനം വന്നു പോയി. അതു കൊണ്ടു വാസനാക്ഷയം വരെ എന്നു കരുത ഒന്നു താളം. നിത്യബ്രഹ്മചാരിയായിരിക്കുന്ന പരാത മനസ്സും ചലിച്ചില്ലെന്നും ഈ രാമഹേതുവായിട്ട് അറിയാ ൽ പ്രവൃത്തിച്ചു എന്നും പ്രസിദ്ധമല്ലോ. അതു കൊണ്ട് ഇന്ദ്രിയ ഉള്ളവർ വൃഷഭക്ഷണം കൂടാതെ ദേഹരക്ഷചെയ്യണം എന്നഭിപ്രായം. അവിവേകികൾ മദ്യപാനം കൊണ്ടു ചിത്താന്മാദം വരുത്തി അഹങ്കരിക്കുന്നതുപോലെ ശാന്നക്ഷരാളികളെ ഭി ച്ചു കാമാന്മാദം വരുത്തി പിന്നെ അതിനെ പ്രയാസപ്പെട്ടു ശ മിപ്പിച്ചു സന്തോഷിക്കുനതും രക്തം കൊണ്ടു ചൊറിയുണ്ടാക്കി വള നരം ചൊറിഞ്ഞു സന്തോഷിച്ചു പിന്നെ അതിന്റെ വെള്ളം കളഞ്ഞു ശമിപ്പിക്കുന്നതും ഒരുപോലെ എന്നാകുന്നു ഹരിപ്ര ഭൂതികളായിരിക്കുന്ന വിവേകികളുടെ പക്ഷം. കാനന കരയോ രി മ ദുഃഖഃഖം' എന്നു സമസ്തകത്തിലും പറഞ്ഞിട്ടുണ്ട് ഇ വിടെ ഈ യഥാ വിചാരം വിവേകികൾക്കു രസമെങ്കിലും മൂത്ത ണ്ടു ദശമുഖന്റെ സോദരി കണ്ണനാസികാച്ചുംകൊണ്ട്. വിത്ര പയായി നിലവിളിച്ചപ്പോൾ ശത്രുവായിരിക്കുന്ന രാമന്റെ വൃത്ത തത്തിൽ സിതാഗുണം കൂടി അല്പം പറഞ്ഞുപോയി. അപ്പോൾ വൈരൂപ്യനിമിത്തമായുള്ള നിഭാവമാനത്തെയും സോദരാദ്യം ജന നാശത്തെയും നാദരിച്ചു പ്രകൃതംവിട്ടു. സിതാലാഭത്തുങ്കൽ പ്രയത്നം തുടങ്ങി മാര ചൻ അനക വിവേകവചനവും ഫലിച്ചില്ലെന്നുള്ള കഥ സിദ്ധയല്ലൊ. അതു കൊണ്ടു സമ്മാനകരമായിരിക്കുന്ന കാമോ ന്മാദത്ത് ഉണ്ടാക്കി നശിപ്പിക്കാൻ വിവാഹം വിധിച്ചിട്ടില്ലാ സ ഞാനാ ഫലമെന്നറിഞ്ഞാലും. എന്നാൽ സന്താനമി 18 * [ 118 ] A അണ്ടി സ്ത്രിക്കു പുറവാസവും യോഗ്യമല്ലാ. എന്നാൽ സ ന്ധ്യാവന്ദനായി നിത്യകങ്ങളും വിവാഹം മത്തി ക ളും പുണ്യം ഉദ്ദേശിച്ചുള്ള വൈദികങ്ങളാകുന്നു. കം ഇല്ലാ ഞ്ഞാൽ ഭക്ഷണാദി അശകില്ലാ. സ്ത്രീക്ക് പുനർവിവാഹം വേദ ത്തിൽ വിധിച്ചിട്ടില്ലെന്നു കേട്ടിരിക്കുകൊണ്ട് അവിഹിതമ്മാനു ഷ്ഠാനത്തുങ്കൽ പുണ്യമില്ലെന്നു തന്നെയുമല്ലാ പാപവും അപവാദ റുമുണ്ട്. സമാചാരങ്ങളെ ലംഘിച്ചു സന്താനം ലഭിച്ചാൽ മതി യെങ്കിൽ ന്മാരിൽനിന്നു സുലഭമാകുന്നു. വിവാഹ പ്രസംഗം പോലും വേണ്ട. വൈദികകൂടാതെ ലൌകികാചാരംകൊണ്ടു ജന ബോധത്തിനു വേണ്ടീട്ടെങ്കിൽ വാദ്യാഘോഷം വെടി വിളംബരം മു തലായിട്ടുള്ള വ്യാപാരങ്ങളെ കൊണ്ട് ഒറപ്പായിട്ട് ആ ബോധം വരുത്തുന്നതു കൊള്ളാം. ഏതുവിധം വിചാരിച്ചാലും വൈദികമാ യിരിക്കുന്ന വിവാഹം സ്ത്രീക്കും രണ്ടാമത് അത്യന്തം അന്ത ന്നെയെന്നറിക. മനു -ാം അദ്ധ്യായത്തിൽ നാം ശ്ലോകത്തിൽ കന്യാവുനദാനം ചെയ്യരുതെന്നും ചെയ്താൽ വലിയ പമെന്നും പറഞ്ഞിരിക്കുന്നു. അതു വാഗ്ദാനവിഷയമെന്നുള്ള പകലും സാക്ഷാൽ ദാനം അത്യന്തം അയുക്തമെന്നു സ്പഷ്ടം. --o000000- കുമതി ഈ പറഞ്ഞ സ്ത്രീപുരുഷമങ്ങൾ യഥാവിധി നട കണ്ടതിന്ന് രാജമ്മം മുഖ്യകാരണമാകുന്നു. ബാലൻ വിചാരം ഇവൾ നിജദുരാചാരംരാജശാസനമില്ലാ ഞ്ഞിട്ടെന്നു ഭാവിക്കുന്നു. ജനം സ്വദോഷം അന്യന്മാരിൽ ആരോ പിക്കും. വാക്ക്, മാതാവെ! രാജധം കേട്ടാൽ കൊള്ളാം. സുമതി അതു ഭാരതത്തിൽ വിസ്മരിച്ചു പറഞ്ഞിട്ടുണ്ട്. സ കല നാമത്തിനും രാജധം കാരണം തന്നെ. ഭാരതത്തിൽ ശ്രേഷ്ഠ നാന്നാ ചരിക്കുമ്പോൾ ശിഷ്ടമുള്ള ജനങ്ങളും 23 മാചരിക്കും പെട്ടന്നപ്പോൾ പ്രമാണമാം. [ 119 ] ഇരുപതാം പും അഷ്ടദികാലാംശത്താൽ സൃഷ്ടിചെയ്യുന്നു ഭൂപനെ ദു ന്മാരെ ജയിച്ചിട്ടു ഷ്ഠനാകുന്നു ഭൂമിയിൽ എന്നാൽ രാജധം അനുഷ്ഠിക്കുന്നതു പ്രയാസം, കൊ ഭൂപാലൻ നീതിശാസ്ത്രം വിരവിനൊടു പഠിക്കേണമാചാര ദം സാധങ്ങൾ തന്റെ കുലമഹിമ നിജാന്യാവന പാലവൃത്തം നല്ലോണം താനറിഞ്ഞിടുകിലഥ മനുജാധിപീഠം കരേറ്റാം. കീഴെ കരിപ്പതിനു നല്ല കുലീനരായിട്ടോടു മന്ത്രികളുപായിക ളായി വേണം ഊഴികലുള്ള ജനരക്ഷകളോത്തുനിന്നും വാഴേണ മായ കുമതി ഇതു കുറെ പ്രയാസം തന്നെ. നിങ്ങൾ പറഞ്ഞ തോമസിക്കണമെങ്കിൽ തന്നെ ഒരു ജന്മം പോരെന്നു തോന്നു ന്നു. അങ്ങിനെ അഭ്യസിച്ചാലും രാജ്യത്തുള്ള വിവിധജനങ്ങളുടെ യോഗക്ഷേമം എല്ല പാഴും വിചാരിച്ചുകൊണ്ടിരിക്കണമെന്നാൽ രാജാവിനു സാദം തന്നെ നിശ്ചയം. എന്റെ വീട്ടിലെ യോ ഗക്ഷേമം വിചാരിച്ചിട്ടുള്ള ദുഃഖം ഇനിക്കുതന്നയെ അറിയാവു അതിരിക്കട്ടെ. ഇനിക്കൊരു സംശയം. ഏഴോ എട്ടോ മന്ത്രിമാരെ നിയമിക്കണമെന്നു പറഞ്ഞല്ലോ. എന്നാൽ ബഹുനായകത. വന്നു സകലകാമത്തിന്നും ഭിന്നമായിട്ട് ഒരോ പക്ഷത്തെ ശങ്ക വന്ന് ഒരു കാലത്തിനും നടപ്പില്ലാതാവുകയില്ലയോ? സുമതി മനുഷ്യൻ എന്ന അഭ്യസിച്ചാലും സർവ്വജ്ഞനാ യിട്ടു ഭവിക്കയില്ല. ചിലഭാഗം അറിഞ്ഞിട്ടുണ്ടെങ്കിൽ ചിലത് അ റിയാതെയിരിക്കും. ഒരു രാജ്യത്ത് അനേകവിധം ജാതികളും കാ ങ്ങളും മയ്യാദകളും ഉണ്ടായിരിക്കും. ഒരു മന്ത്രിതന്നെ ആയാൽ ഗുണ വാനെങ്കിൽ ആ മന്ത്രി അറിയുന്നഭാഗം നന്നാവും, അല്ലാത്തതു മ ലിനമാകും. ഈ വാനല്ലെങ്കിൽ ഒക്കെയും മലിനമാകും. രാജാവു സർവ്വാത്മനാ മന്ത്രിയെ വിശ്വസിക്കയും മന്ത്രി സതാംകൊ [ 120 ] 802 ബാലഭൂഷണം ണ്ടും രാജാവിനു ഗുണം ചെയ്തയും മുഖ്യമാകകൊണ്ടും ഭേദിച്ചാ ൽ ഉഭയ വ്യസനവും സകല നാനവും വിരോധവും സംഭ വിക്കുന്നതാക കൊണ്ടും ധമ്മത്തെ അനുവര്ത്തിക്കുന്ന രാജാവിനു മ ന്ത്രി ചിരോമയുക്തമാകുന്നു. അപ്പോൾ ഒരു മന്ത്രിതന്നെയെങ്കിൽ ആ മന്ത്രിയുടെ അജ്ഞത ഭാഗങ്ങളിലുള്ള മാലിന്യത്തിന്റെ നിവ ത്തിക്ക് ഒരു വഴിയില്ലാതെ തീരും. അതു രാജ്യ വിരോധത്തിനു നിമി മാകും. പലവിധത്തിലും അറിവുള്ള മന്ത്രികൾ അധികമുണ്ടാ യാൽ അവർ സമാധികാരമാകകൊണ്ട് അവരവർ അറിഞ്ഞിരി ക്കുന്ന ഗുണദോഷങ്ങളെ നിശ്ശമാകുംവണ്ണം പകയും അതു സ്വീകരിക്കയും ചെയ്യാൻ ഇടവരും. അല്ലെങ്കിൽ അതേഭാഗ ങ്ങളിൽ വൈമുഖ്യം ജനസ്വഭാവമാകകൊണ്ടു താഴെയുള്ള അധി കാരികളും അഹിതഭീതികൊണ്ടു യുക്തമാകും. ണ്ണം പറയുകയില്ല. എന്നാൽ ബഹുനായകത്വമെന്നു ശങ്കയും വേണ്ട. മന്ത്രികൾക്കു ഭിന്നപക്ഷം വരുമ്പോൾ ഏറിയ പക്ഷം സ്വീകരിക്കയും സമമായാൽ മാറ്റം ജ്ഞാനവൃദ്ധന്മാരോടും സബുദ്ധികൊണ്ടും ആലോചിച്ചു നി പാത്രമാകുംവണ്ണം ഉള്ള രാജാജിപ്രായം നടത്തുമ്പോൾ ഏക നായകത്വമായിത്തന്നെ ഭവിക്കും. ദുഗ്ഗമന്ത്രി വചനം വെടിയാതിരുന്നാൽ ദുരൂപനെന്നാ പാദമടുത്തുകൂടും സന്മാർഗ്ഗ മന്ത്രി വചനങ്ങളനാദരിച്ചാൽ പാ ന്യായസ്ഥരാജിവചനം ശിരസാവഹിച്ചു ഭൂരചെയ്തതിലതു മ ന്ത്രി വരുന്നു മാനം ഭാരമ സചിവങ്കിലണച്ചു കായ്ക്കും നേരേ നട സമീപവന്നു സൌഖ്യം ഇനി രാജ്യഭാരം വലിയ ദുഃഖമെന്നും ശങ്കിക്കെണ്ട. വിധത്തിലുള്ള അറിവു മനുഷ്യ പെരു സുഖത്തിന്നു കാരണ മായകൊണ്ടു വളരെ ദുഃഖിച്ചിട്ടെങ്കിലും താനം സമ്പാദിക്കേണ്ട താകുന്നു. എന്നാൽ രാജാവിനു സുഖത്തിനു വിരോധം കൂടാതെ മിതത്തെ അനുവർത്തിച്ച് അതാതുസമയത്തുങ്കൽ അതാരാളികൾ വന്നഭ്യസിപ്പിക്കുന്നതാക കൊണ്ടു പാത്തുങ്കൽ സീത കാല [ 121 ] കളിൽ നിന്നു വിശേഷണത്തളികളെ സമ്പാദിക്കുന്നതുപോലെ സത്വാദി ഗുണങ്ങളുള്ള പുരുഷരങ്ങളെ എവിടെങ്കിലും ആ ഷിച്ചു സമ്പാദിക്കണമെന്നുമാത്രം ഒരു യമുണ്ട്. ഗുണ വാമാം സ്ഥാനത്തുങ്കൽ സ്ഥാപിപ്പിച്ചാൽ അവർ ധവിരോധി വണ്ണമുള്ള നിയമങ്ങൾ റുപ്പിച്ചു പ്രയാസം കൂടാതെ ജനരക്ഷയേയും രാജാവിനു സമൃദ്ധിയേ പിന്നെ അതിൽ ചീത്തയാവുന്നവരെ മാത്രം ക ഞ്ഞു പകരം വച്ചു നടത്തികൊണ്ടിരുന്നാൽ രാജ്യഭാരം സുകരമാകും. അപ്പോൾ രാജാവിനു പ്രയാസം കൂടാതെ സുഖവും പുണ്യവും ലഭി ഉദാഹരണം പതിനായിരം പുസ്തകം എഴുതിയുണ്ടാക്കുന്നതു വളരെ പ്രയാസം തന്നെ. നല്ല അച്ചുകൾ ഉണ്ടാക്കി മറ്റുസാമഗ്രി കളും കൊടുത്ത് അതിൽ പരിചയിച്ചവരെ നിയമിച്ചാൽ എഴു ത്തിന്റെ പ്രയാസത്തിൽ ശതാംശമില്ലാതെ പുസ്തകങ്ങൾ ഉണ്ടാ അക്ഷരങ്ങളോ മറ്റോ ചീത്തയാവുന്നതു മാത്രം മാറി ച്ചാൽ മതി. ഇതിനും സകലകാലങ്ങളിലും ബുദ്ധിമാന്മാർ അല്പ പ്രയത്നം കൊണ്ടു നിയമങ്ങളെ ചെയ്തു വളരെ ഗുണത്തെ ലഭിക്കുന്നു. അതുകൊണ്ടു മനു താം അദ്ധ്യായത്തിൽ നാം ശ്ലോകത്തിൽ നാന്മാരായി വേദശാസ്ത്ര നിപുണന്മാരായി രാഗദ്വേഷാദിമോ ഷം കൂടാതെ വിശുദ്ധമനസ്സുകളായി ദയാലുക്കളായിരിക്കുന്ന ബ്രാ ഹ്മണരാടു നിത്യപരിചയവും ആലോചനയും വേണമെന്നും, തിൽ തന്നെ -ാം ശ്ലോകത്തിൽ കുലീനന്മാരായും സൂക്ഷ്മദൃഷ്ടികളാ യും നന്മയും ഏഴോ എട്ടോ മന്ത്രിമാരെ വയ്ക്കണം, -ാം ശ്ലോകത്തിൽ ബ്രാഹ്മണമല്ലാതെ അന്യജാതിയിലും ചില മ ന്ത്രിമാർ വേണമെന്നും വിശേഷകാരങ്ങളിൽ പ്രത്യേകം അവരുടെ അഭിപ്രായം അറിഞ്ഞു രാജാവ് നിശ്ചയിക്കണമെന്നും പറഞ്ഞി ക്കുന്നു. മുൻ നാം ശ്ലോകത്തിനു ഭാഷാ വിശ്രമസാധങ്ങൾ നയിച്ചു മഹിതലെ പൂമം യതു രക്ഷിച്ചാൽ മനം ഭൂഷൻ ഗുണപ്പെടും 6) രി വികലമാകലും ധം സമമായ് ഭവിക്കണം 19 * [ 122 ] ബാലഭൂഷണം പാലക് വിപ്ലവം നാകത്തിനു ഭൂമി ദുഃഖം ജനകവൃത്തി ജനങ്ങളിലെപ്പൊഴും ജനവരൻ കനിവോടി ചെയ്യണം നിജകളേബര രക്ഷണവും സദാഗജകുലാധിപനി യല്ലയോ ദുമന്ത്രിയായാൽ ഉടനെ അവനെ കളയണം. മന്ത്രശക്തി നരനായകനെക്കെടുക്കും ദുമ്മാഹസംഗതി യതീശ്വരനേയുമേവം ദുഷ്ത്രനെന്നു വരികിൽ കുലവും നശിക്കുമ വരും. നല്ല ഭൂതനല്ലെങ്കിൽ അവൻ നിമിത്തമായിട്ടും പരദൂഷ്യം തന്റെ ദുർവൃത്തവിധങ്ങളെല്ലാം മതാധിപന്നിലടുത്തു ചേരും ഹസ്തപ്രദേശത്തണയുന്ന രോഗം മല്ലന്നു വരുന്നതല്ല. ചിലപ്പോൾ സത്യം തെളിയാൻ വേണ്ടീട്ടുള്ള അസത്യവും കാ നിനാദ വ്യാപാരവും ദോഷമല്ലാ. വെണം സത്യമസത്യം കഠിനവും വാക്കിന്നു മധുമയും പി ഡിപ്പിക്കയും മൊട്ടുവേണമൊരിടത്തും ദയാഭാരവും ആദായത്തി നടുത്ത പോലെ ചിലവും പാലകനായും നേരിന്റെ പരി പാലനത്തിനിവയൊക്കെ മൊഞ്ജനം 202 ജനങ്ങളുടെ ഗുണദോഷങ്ങളെക്കൊണ്ടു രാജാവിനു സന്തോ ഷവും കോപവും മനസ്സിലുണ്ടായാലും അതുകളുടെ ഫലം ചെ യാന്തക്കവണ്ണമുള്ളതുമാത്രമെ ജനങ്ങളിൽ പ്രകാശിപ്പിക്കാം. ഇ ണത്തിനും ദോഷത്തിനും ഫലം ചെയ്ത ഇല്ലന്നറിഞ്ഞെങ്കിൽ ജന ങ്ങൾക്കു ബഹുമാനവും ഭയവും ഉണ്ടാകയില്ല. ഭാരതത്തിൽ വിദ മവാക്യം കേൾക്കുക. ഒണ്ടാകൊലാ ഝടിതി ഭൂപൻ തോഷകോപമുണ്ടാകിലായതി നഫലം വരേണം ഷണ്ഡൻ സന്നിധിയിലിലണഞ്ഞ ടുത്താലുണ്ടാകയില്ല യുവതിക്കു വികാരമൊട്ടും സ്വരരാജ്യവൃത്താന്തങ്ങളെ അറിഞ്ഞു യാതമായിട്ടു രാ [ 123 ] ഇരുപതാം പുഷ്പം ജാവിങ്കൽ വിജ്ഞാപനം ചെയ്യുന്നവർ ചാരപുരുഷന്മാരാകുന്നു. അ വർ രാജാവിനു വിശേഷമായിട്ട് ഒരു കണ്ണാകുന്നു. മുഖത്തുള്ള കണ്ണു കൊണ്ടു മറകൂടാതെ അടുത്തുള്ളതുമാത്രമേ കാണുന്നൊള്ളു. അതിര് ത്താന്തങ്ങളെ അറിവാൻ ചാരദൃഷ്ടിയും സ്വബുദ്ധിയും ആ വശ്യമാകുന്നു. വിശാസൂചാരനരനും നിജബുദ്ധിയും താൻ നിശ്ശേഷവൃത്തമ റിവാനി കരണ്ടു കണ്ണ് വിശ്വത്തിലിന്നു മുഖഭൂഷണമായ കണ്ണുപ ശ്വാദികൾക്കുമിതിനഫലം നിനയ്ക്കിൽ ഇനി രാജശബ്ദത്തിനു യഥാർത്ഥമായിട്ടുള്ള ഒരു ശ്ലോകം കേൾ ഞാന്തന്നെ പാലകനേറെയിഷ്ടനെന്നവരും ചേതസി ചി ചെയ്യാൻ വേണ്ടും പ്രദാനശീലമുള്ള രാജാവു തന്നിൽ വിള 20-30 ago. ശീലഗുണം. -0- ബാലൻ മാതാവെ! ആബാലവൃദ്ധം സാമാന്യേന ഹിതമാ യിട്ടുള്ള ഗുണങ്ങൾ പറഞ്ഞാൽ കൊള്ളാം, സുമതി. ശീലഗുണന്തന്നെ എല്ലാ മനുഷ്യക്കും സുഖകരമാ വിദ്യാധനം കുലഗുണം നിജശക്തി കീർത്തിയെന്നീ ഗുണങ്ങളി ല മാദരവുണ്ടു മാറും എന്നാലിവാറിലിഹ ശീലഗുണപ്രധാനനേ കം കുലമനൊഹരമായ മാനം സുശീലൻ ലക്ഷണവും പക്ഷവും കുറെ പറയാം. മിത്രത്തിൽ സ്നേഹഭാരംശിപുവിനയം ബനിൽ ദ്രവ്യദാനം കായസ്ഥത്വം മഹി ദ്വിജഗുരു സുനൗഘത്തിൽ വേണം വണ ക്കം മൂഖമാരിൽ കഥാഭംഗികൾ വിബുധൻ ശാസ്ത്രയുക്ത പ്ര [ 124 ] ബാലഭൂഷണം സംഗം സ്ത്രീയിൽ കേളീ പടുത്വം ശിശുവിലുചിതമാം ലാളനം ശീ ലചിഹ്നം സംസം സുജനങ്ങളിൽ പർഗുണേ മാറ്റം സ്വദ യാ യത്നം വിദ്യകളിൽ പരാത്മമഹിമാവാത്തിട്ടു സന്തോഷവും ദു മോഹന്ദ്രിയനിഗ്രഹം നിജകുലാചാരത്തിൽ വിശ്വാസവും സ തം ചിത്ത പ്രവൃത്തികളിലെന്നേവം സുശീലോചിതം താഴുന്നു മേൽഗമിക്കാൻ നിർഗുണമിതരകാലത്താൽ തെ ലോകോപകാരം പരിചിനാടിനാൽ സ വും പുഷ്ടമാക്കും മൂന്മാക്കുള്ള വാക്കിൻ കഠിനതയിൽ മൃദുത്വം വരു ം മൃദു ക്യാ ചിന്തിച്ചാൽ സജനത്തിൻ മഹിമയിതു മഹാ യമാകുന്നു കേൾപ്പിൻ. സുശീലന്മാരാൽ തജിക്കപ്പെടേണ്ടതും കേൾക്കുക. പരനിന്ദ മുഖസ്തുതി പ്രസാദം പരനാരീജനനാഭിലാഷം വെറുതേ ചില യോഗ്യരോടു വരം പരിവാദത്തിനു ഹേതുവായി തെല്ലാം. കുതി മുഖസ്തുതിയിൽ പ്രസാദം വേണ്ടതല്ലയോ? താഭിമാ നമില്ലാത്ത ഈശ്വരന്മാരെയും സ്തുതിക്കണമെന്നും സ്തുതികൊണ്ട് അവർ സന്തോഷമുണ്ടെന്നും പറയുന്നു. അതിനും വലിയ ആ ളുകളെ ജനങ്ങൾ സ്തുതിക്കുമ്പോൾ അവർ അതുകൊണ്ടു സന്തോ ഷിക്കാഞ്ഞാൽ വിര്ഭാവമെന്നു വരികയില്ലയോ സുമതി അതുകൊണ്ടുള്ള ദോഷത്തെ കേൾക്കുക. മുമ്പത ന്ന ബാഷകാരണമായ അഹംകാരത്തെ വിളിക്കും, പി തൻ എന്നു ജനബോധം വന്നാൽ ഇയാളെക്കൊണ്ടുവ ങ്ങുന്ന കായ്യം സ്തുതികൊണ്ടു സാധിച്ചുകൊള്ളാമെന്നു വിചാരിച്ചു സ ഹവാസികൾ ചതിക്കും. അത്രയുമല്ല, മുഖസ്തുതി ചെങ്കിലേ സാ ധിക്കൂ എന്നുവിചാരിച്ചു യഥാവാദികളും മനസ്സില്ലാതെ സ്തുതി ച്ചു വ്യസനപ്പെടും, അതുനിമിത്തം മുഖസ്തുതി അപവാദത്തിനു കാ രണതന്നെ. അതിനാൽ സജ്ജനം മുഖസ്തുതി കേട്ടാൽ ലജ്ജിക്കു ന്നു. ഗുണങ്ങളുണ്ടെങ്കിൽ അനുജനങ്ങളോടു പറയുന്നതു യോഗ ലക്ഷണമാകുന്നു. ഈശ്വരന്നു സ്തുതികൊണ്ടു ജളതയില്ല. ആ സ്മാ a [ 125 ] ം ഭഗവൽ ഗുണസ്മരണം കൊണ്ടു മനിയേയും ജ്ഞാനത്തെ യും ഉണ്ടാക്കും. അതിരിക്കട്ടെ, പ്രകൃതം നടക്കട്ടെ. കാത്തിടുവതിന്നതിലേയ്ക്കു പായം പൂർവ്വം നിനയ്ക്കണമു പായതിന്റെ ശേഷം കായ്ക്കുന്ന സാഹസത്തിന്റെ പരിണാമമോ മ്മം കലർന്നു തുനിയുന്നതു യോഗ്യപക്ഷം. മന്നിൽ ഗുണങ്ങൾ വരുവാനവനീന്ദ്രവീരനിന്നു നീതിവഴി വെച്ചതറിഞ്ഞതുങ്കൽ നിന്നീടണം വിവരമൊക്കയറിഞ്ഞിടേണം നിന്ദിക്കിലന്നവനു താലിവരും സഭായാം. ചതുരത്തിൽ ഇങ്ങിനെ പറഞ്ഞിരിക്കുന്നു. ലോകകാല പരിപാകവശത്താൽ ലോകനാഥനൊരു പാപി യെങ്കിലും ലോകരന്നവരിൽ നിന്ദ യൊലാ ലോകപാലഗണ ശക്തിയാക്കണം. സാമമെന്നൊരു മനോഹരപന്ഥാവാവതാളത്തിലേ നട ണം താമസിക്കിലുമൊരുത്തനു പോലും ബാധയില്ലിതിലത്ര വി നല്ലകാലമൊരുവന്നു വരുമ്പോളില്ലൊരേടവുമവന്നു മടക്കം ശല്യമൊന്നിലവന്നു തുടന്നാൽ തെല്ലടി മരുവുന്നതു കൊള്ളാം. ബന്ധിക്കിലോ ദുരിതകാലമവന്നു സർവ്വബന്ധുക്കളും സഹ നും സ്വജനങ്ങൾ താനും എന്തിന്നഹോ സ്വജനനി തനയൻ പി താവുമെന്തെങ്കിലും തുടരുന്നു വരം. 20 നാനാജനങ്ങളിലിണങ്ങി നടക്കവേണം നാനഗുണങ്ങളവ രോടു ധരിക്കണം താനേ ഗമിച്ചു വനത്തിലകം നടന്നാൽ നങ്ങളൊട്ടു ലഭിയാത്തവനെന്തു സാദ്ധ്യം. ഇങ്ങിനെയുള്ള പ്രമാണങ്ങളെക്കൊണ്ടും ഓരോ അറിവുകളെ ക്കൊണ്ടും പലരിൽ നിന്നും ശക്തിയും ജ്ഞാനവും വിളിച്ചാൽ സുഖമായിരിക്കാം. ഭാരതത്തിൽ വിദുരവാക്യത്തിൽ ഒള്ള ഒരു ശ്ലോകം കേൾക്കുക. എകയാ .. വിനിശ്ചിത ത്രിംശ്ചതുരി കുരു പ ജി so 20 [ 126 ] ബാലഭൂഷണം ബാലൻ ഇതിന്റെ അർത്ഥം പറഞ്ഞുകേട്ടാൽ കൊള്ളാം. സുമതി ഇതിനു രണ്ടുവിധത്തിൽ അത്ഥമുണ്ട്. ഒന്നു വീതി യിൽ ഉപയോഗപ്പെടും; മാതു ജ്ഞാനത്തുങ്കൽ ഉപയോഗപ്പെടു മാകുന്നു. അതിൽ നീതിയിലെ അം മുമ്പിൽ പറയാം: ദ്ധി ഒ ന്നുകൊണ്ടു കായവും തം കാര്യം ഇങ്ങിനെ രണ്ടിനേയും വിചാരിച്ചു നിശ്ചയിച്ചിട്ടുപിന്നെ ബന്ധു ശത്രു സാധാരണ ഇങ്ങിനെ മൂന്നുവി ധത്തിലുള്ള ജനത്തെയും സാമം, ദാനം, ഭേദം,ദണ്ഡം ഇങ്ങിനെ നാ പായങ്ങളെക്കൊണ്ട് ഉചിതം പോലെ പ്രയോഗിച്ചു സ്വാധീനമാ ക്കണം. അതിലാളനം കൊണ്ടു കാഴ്ച വിരോധഹേതുക്കളായ ച പന്ത്രാണ ജിഹ്വാക്കുകളാകുന്ന അഞ്ച് ഇന്ദ്രിയങ്ങളെ ജ യിച്ചിട്ടു സദൃശംപോലെ ചെയ്യേണ്ടതായ * സന്ധി, വിഗ്രഹം, യ നം, ആസനം, ധീഭാവം, സ്വാശ്രയം എന്നു പ്രസിദ്ധങ്ങ ളായ ആറിനെയും അറിഞ്ഞിട്ടു ക്രമംവിട്ട സ്ത്രിഗമനം, കളി, അനാവശ്യത്തിൽ നായാട്ട്, മദ്യപാനം, ദൂഷണം, കഠിനവ നം, കഠിനദണ്ഡം ഇങ്ങിനെ ഏഴിനെയും ഉപേക്ഷിച്ചിട്ടു സുഖ ത്തോടുകൂടിയിരിക്കണം എന്നാകുന്നു. ഇനിജ്ഞാന പക്ഷത്തു യാം: നിശ്ചയിച്ചിട്ടെന്നും വശത്തിലാക്കണമെന്നും മറ്റുമുള്ള സംബ ന്ധം ഇതുപോലെതന്നെ. ശബ്ദങ്ങൾക്കു ഭേദമുള്ളതു പറയാം.എ കം എന്നു പറഞ്ഞതു ബുദ്ധിതന്നെ രണ്ടെന്നു പറഞ്ഞതു നിത്യനായി രിക്കുന്ന ആത്മാരും അനിത്യമായ പ്രപഞ്ചവും ആകുന്നു. മൂന്ന് എ പറഞ്ഞതു കാമക്രോധലോഭങ്ങൾ. നാലൻ പറഞ്ഞതു ചിത്ത യമാകുന്ന ശ്രമവും, ദശന്ദ്രിയജയമാകുന്ന ഭ്രമവും, അഹങ്കാരനിമി ം അനാവശ്യകവ്യാപാരങ്ങളിൽ നിന്ന് അടക്കമാകുന്ന ഉപക
- ശത്രുവിനോടു ചേർന്നാൽ ഗുണമുള്ള സമയം ചേരുന്നതു സന്ധി. ഗുണ
വിനുവേണ്ടി എന്നതു വിഗ്രഹം. ജയിക്കാൻ പോകുന്നതു യാനം, സാ നാക്കി സ്വസ്ഥമായിരിക്കുന്നത് ആസനം, ശത്രു സൈന്യത്തെ ഭിന്നിപ്പിക്കുന്ന