ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
--- 55 ---
തി എന്തായിരിക്കു. പണ്ടങ്ങളുടേയും വസ്ത്രങ്ങളു ടേയും കതയെ കുറിച്ച് ഇനി വിസേഷിച്ചു പരയേ ണ്ടതുമില്ല. അറയിലേക്കും കഴുത്തിലേക്കുള്ള ഒരു ചരടിനുപോലും കാശു കിട്ടാതെ കഷ്ടപ്പെടുന്ന ദി ക്കു ധാരാളമാണെന്നു പരഞ്ഞാൽ അത് ഒട്ടും അ തിശയോക്തിയാകുന്നതല്ല. ഇനി ഇവരുടെ വിദ്യാ ഭ്യാസത്തിന്റെ കാര്യമാണ് പറയാനുള്ളത്. പ ണ്ട് ഒരു എഴുത്തശ്ശനെ വെക്കുന്ന സമ്പ്രദായമെങ്കി ലും ഉണ്ടായിരുന്നു. ഇപ്പോൾ അതും കൂടി ഇല്ലാ തായിരിക്കുന്നു. ആകപ്പാടെ ഇവരുടെ സ്ഥിതി വ ളർത്തു മൃഗങ്ങളേക്കാൾകൂടി കഷ്ടമാണെന്നു പറ ഞ്ഞാൽ മതിയല്ലൊ. ഇത്രത്തോളം സംഗതിക ളിൽഉണ്ണികലുടേയും, പെങ്കിടാങ്ങളുടേയും അവസ്ത ഒന്നുതന്നെയാണ്. എന്നാൽ ഉണ്ണികൾ സമാവ ർത്തനം കഴിയുന്നതോടുകൂടി ഈ തടവിൽനിന്ന് ഒ രുവിദം രക്ഷപ്പെട്ടു കഴിയും. പക്ഷേ പിന്നെ യാതൊ രു കീഴക്കവുമില്ലാതെ താന്തോന്നികളായി തീർന്ന് കാരണവരുടെ നടപടിയെത്തന്നെ അനുകരി പ്പാൻ തുടങ്ങുകയായി. എന്നാൽ പെങ്കിടാങ്ങളു ടെ നരകം പിന്നേയും അവസാനിക്കുന്നില്ല. ബാ ല്യത്തിൽ വലരെ വിചാരങ്ങളൊന്നും ക്ലേശിപ്പി ക്കാൻ ഇല്ലാത്തതുകൊണ്ട് ആ കാലം ഒരുവിധം അങ്ങിനെ കഴിഞ്ഞുകൂടും. അതിൽനിന്നു യൌവ നത്തിലേക്കുള്ള പ്രവേശമാണ്, 'വാവുചട്ടിയിൽ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |