താൾ:Samkshepavedartham 1772.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കെണമെന്നതിന്റെ അൎത്ഥമായത

ഗു ദൊഷത്തിന്മെൽ ഉള്ളനൊൻപരം ഇത്ര വലുതാകുവാൻ എന്തൊര അവകാശം ആയത

ശി എല്ലായിലും വലിയതിന്മ ദൊഷമാകുന്നതിനെകൊണ്ട എല്ലായിലും വലിയ നൊൻപരം കൂടെ ഇതിന്മെൽ നമുക്ക ഉണ്ടായിരിക്കയും വെണം

ഗു ഇഹലൊകത്തിലെ അനൎത്ഥങ്ങളും സംകടങ്ങളും ഹെതുവായിട്ട ചിലപ്പൊൾ നാം കരയുന്നപൊലെ ചൈത ദൊഷങ്ങളാലെ കൂടെ കരയെണമെന്നുണ്ടൊ

ശി കണ്ണുനീരും കരച്ചിലും ഗുണമുള്ള വസ്തു ആകുന്നുയെംകിലും ദൊഷത്തിന്മെൽ കരഞ്ഞെ മതിയാവുയെന്നില്ല മറ്റ അനൎത്ഥങ്ങളും സംകടങ്ങളും ഉണ്ടാകുന്നതി

====================================================
                                                          ന്നാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Aparnnababu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/191&oldid=169292" എന്ന താളിൽനിന്ന് ശേഖരിച്ചത്