താൾ:Samkshepavedartham 1772.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലൊകത്തിലെ മെനിക്ഷയവും മാനുഷരുടെ ന്യായവും പെടിച്ചീട്ട ഉള്ള നൊൻപരം മാനുഷവിചാരത്തിന്നു അടുത്ത നൊൻപരമാകുന്നതിനെകൊണ്ട് വൎഗ്ഗത്താലെ ഉള്ള നൊൻപരം തന്നെ ആയത എന്നാൽ ദൊഷങ്ങളുടെ പൊറുതിക്ക് ഇ ഒടുക്കത്തെ നൊൻപരം പൊര മെലിൽ നിന്നു വരുന്ന മുൻപിലത്തെ നൊൻപരംതന്നെ കൂടിയെ മതിയാവു ദൊഷങ്ങളുടെ പൊറുതികിട്ടുവാൻ

ഗു ദൊഷത്തിന്മെൽ ഉള്ള നൊൻപരം എല്ലായിലു വലിയത ആകുന്നതയെന്നതിന്റെ അൎത്ഥമെന്തന്നു

ശി വല്ലൊരസം കടവും ഛൊനാശവും നമുക്കുണ്ടാകുന്നതിനെകാൾ തംപുരനൊട മറുത്തപിഴച്ചീട്ടുള്ള ക്ലെശവും ദുഃഖവും നൊൻപരവും വലുതായിരി

========================================================

ക്കെണ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Aparnnababu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/190&oldid=169291" എന്ന താളിൽനിന്ന് ശേഖരിച്ചത്