ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
80 രസികരജിനി [പുസ്തകം @ ................................................................................ ങ്ങളെ വേണ്ടവണ്ണം അഭൃസിച്ച് അതിനു വേണ്ടുന്ന കോപ്പുകളും വർഷംതോറും സർക്കിട്ടു ചെയ്യുന്ന ഈ സമാജത്തിന്റെ ആഗമനത്തെ പ്രാത്ഥിച്ച് , മദ്രാശിക്കാർ പാർസി നാടകക്കമ്പിനിക്കാരെ നോക്കിപ്പാർത്തുകോണ്ടിരിക്കുന്നതുപോലെ ,എല്ലാ മലയാളപട്ടണങ്ങളും സന്തോഷാകുലങ്ങളായിരിക്കുമെന്നു വിശ്വസിക്കാവുന്നതാണ്.
വി .എം .ചെറിയാൻ 06:16, 1 ഫെബ്രുവരി 2014 (UTC)06:16, 1 ഫെബ്രുവരി 2014 (UTC)06:16, 1 ഫെബ്രുവരി 2014 (UTC)06:16, 1 ഫെബ്രുവരി 2014 (UTC)06:16, 1 ഫെബ്രുവരി 2014 (UTC)06:16, 1 ഫെബ്രുവരി 2014 (UTC)06:16, 1 ഫെബ്രുവരി 2014 (UTC)~~ മലയാം കൊല്ലം കന്നിമാസം 06:16, 1 ഫെബ്രുവരി 2014 (UTC)06:16, 1 ഫെബ്രുവരി 2014 (UTC)06:16, 1 ഫെബ്രുവരി 2014 (UTC)~~ 1 നക്ഷത്രമാലകളണിഞ്ഞമലാബരംപു--ണ്ടക്ഷീണശോഭമരവിന്ദമുഖംവിടർത്തി നക്ഷത്രനാഥകിരണസ്മിതമാർന്നുനാനാ ലക്ഷ്മീവിലാസമൊടുകനൃവരുന്നുകാണ്ക' 2 ശക്കിച്ചിടാതെരവികനൃയൊടൊത്തിടുന്നു പഗ്കോത്ഭവങ്ങൾനിറയുന്നുജലാശയത്തിൽ കാഴ്കിന്നുനല്ലമൃതകംഭസമാനമായ തേക്കയ്ക്കുവന്നകുവിന്നവസാറാമില്ല 3 അംഭോധിയാസകലവുംകളിയായ്ക്കുടിച്ച കാഭോത്ഭവൻമുനിതപോനിധിവന്നുദിച്ചു അംഭസ്സുതന്നുടയഭോഷമശേഷവുംവി--ട്ടംഭോജചാരുനയനേ!വിലസുന്നുകാഞ്ക. 4 ക്രടീഗുണങ്ങളധികംനളിനീസുഹൃത്താ--യീടുന്നൊരുഷ്ണകിരണന്റെകരത്തിനെല്ലാം വാടാതെലക്ഷ്മിജലജങ്ങളിൽവന്നുചേർന്നു പാടെതെളിഞ്ഞുസലിലങ്ങൾസമസ്ത [ലോകം 5 കാറെന്നപേറോടുകനത്തുകിടന്നിരുന്ന ചോറങ്ങുനീങ്ങിമുഴുവൻഗഗനത്തിൽ നിന്ന് താരപഥത്തിലഴകോടുചിരിച്ചിടുന്ന താരേശപാഭമതിനിർമ്മലമായിടുന്നു . 6 എല്ലാടവുംമഴുകൾകൊണ്ടുവളംപിടിച്ചു ചൊല്ലാർന്നൊരോഷധികളൊക്കെയുമേറെവാ കലൃാണി!കാഞ്കഭഗവാനുടനോഷധീശ- നുല്ലാസമോടുവിലാസുന്നുമഹാപ്രസാദൽ . [ച്ചു 7 ഒാരായിരംകിരണമിള്ള ദിവാകരന്റെഘോരാംശുകൊണ്ടുളവനങ്ങൾരുപിച്ചിടുന്നു ധാരാളമായ്പിമലശീതളതോയമുള്ള നീരാഴികൾക്കുസുഭഗത്വഗുണംവളർന്നു . 8 ഏറ്റാതണപ്പുഹിമമുള്ളൊരുവൃശ്ചികാദൌ വറ്റുംത്ധഷാജവൃഷഭങ്ങളിലിങ്ങുവെള്ളം
മറ്റുള്ളമാസമഖിലാസലിലാകലങ്ങും മുറ്റുംപ്രിയേ, ജലസുഖളവികന്നിതന്നിൽ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.