താൾ:Mangalodhayam book-6 1913.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു ശ്മശാനപുഷ്പം

                .
  ഏതന്മാഹത്മ്യമോത്താലനിതരസുമസാ-        മാതംഗത്തിനമദത്തിലകൊതിയെഴുമടവീ
                 .
     ധാരണത്വെനവണ്ണി                                          മത്തഭൃംഗങ്ങളസാര
 ച്ചോതത്തക്കൊന്നതല്ലെകിലുമതുജമതാ-          സ്വൂതംതേനുംലഭിക്കുന്നതിനുലകിലഹോ
            .
   സാധുവാദാഹമത്രെ                                         കഷ്ടമഹങ്ങളാണോ 
                                               
                                                                                       
പൂതത്രീപൂണ്ടഫൂക്കള്ക്കിടയിലൊരുചിത
  സ്ഥാനമില്ലെകിലുമവന്
പ്രേതക്കാട്ടില്ജനിക്കുന്നതിനുദുരിതമേ-
 താണ്ടുനീപണ്ടുചെയ്തൊ?
ശ്രീമത്വംപാരമേറുംനഗരിയിലധിവാ-
 സത്തിനാകായ്തിലുംകു-     (മോ
ഗ്രാമത്തിമൂലയോവല്ലൊരുവയല്നില-
  ജന്മഭൂവായിരുന്നാല്
ഈമട്ടാകില്ലാഹാ!നിന്കഥ,സുരചിരസൌ
 ഭാഗ്യസൌരഭ്യസാര-
                        .
സ്തൌമത്തെസ്സംസ്തുതിക്കുംകുളുകുസുമചരി-
ത്രത്തിലൊന്നായിരിക്കും.
കഷ്ടഠ!സാകുതമാലോകനമതിയനയി
               .
പാത്രമായില്ലസവ്വോല്-

കൃഷ്ടഠനിന്നാസവംനാഗരികനൊരളിബാ-

ലന്നുമെത്തീലനേടാന്

ഇഷ്ടംപോലൊന്നുകേളീവനപവനസുഖം

നേടുവാന്കുടിയില്ലി-

ന്നഷ്ടനിസ്സാരമല്ലിന്നിതിന്ഹദുരവ-

സ്ഥാനമത്രെനിദാനം.
വാടിപ്പോകുന്നനേരത്തായി!ജലമരുളും
 കൈകളോഹന്തതൊട്ടാ-
വാടിക്കുട്ടത്തെനീക്കുന്നതിനൊരുകൊടുവാ
ളോനിനക്കില്ലതന്നെ;

മോടിക്കൊത്തോരുനിന്നെപ്പരിചൊടുപ

ക്ഷിക്കുവാനിപ്പൊഴല്ലാം

കുടിക്കാണുന്നതിന്നിപ്രകൃതിയുടെകൃപാ
 ലോകമെന്നൊന്നുമാത്രം.
ഭുതക്കുട്ടങ്ങള്തനനിദ്ദയനയുഗം
രുപസൌഭാഗ്യവുംദു-

ഷ്പ്രേതത്തിന്ഗന്ധമേന്തന്നനിലഹനഘമാ

യുള്ളസൌരഭ്യവുയ്പു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/10&oldid=165070" എന്ന താളിൽനിന്ന് ശേഖരിച്ചത്