താൾ:Mangalodhayam book-10 1916.pdf/244

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

                                                                     #൧൦൯൩
    പുസ്തകം  ൧൦                                                        തുലാം                                                 ലക്കം  ൭
                                                              === മംഗളം ===
                                                    കറകലരുമിരുട്ടിപ്പെട്ടുവട്ടംതിരിഞ്ഞി-
                                                    പ്പിറവിയിലടിതെററിച്ചുററിഞാൻകേണിടുന്നേൻ
                                                     തിറമയിൽവഴികാട്ടിക്കാങ്ക,കെൻകണ്ണിൽവയ്ക്കും 
                                                     മറവകലെയകററുംമാമപ്പൊൻവിളക്കേ!
                                                                     ==സന്മാർഗം  *==
    സന്മാർഗ്ഗമെന്നുള്ളതു,മനുഷ്യനുള്ള അനിതാരണമായ ഒരു ഗുണമാണ് . ഇതരജീവികളുടെ ചേഷ്ടകളേയൊ വ്യാപാരങ്ങളേയൊ സംബന്ധിച്ചു വ്യവഹരിക്കുമ്പോൾസന്മാഗ്ഗമെന്നൊ ദുമ്മാഗ്ഗമെന്നൊ നാം പറയാരില്ലല്ലൊ . ഇത് എന്തുകൊണ്ടാണെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ഗുണദോഷവിവേചനം ചെയ്യുന്നതിനുള്ള ശക്തി മൃഗങ്ങൾക്ക് നൽകപ്പെട്ടിട്ടില്ലെന്നുള്ളതാണ് ഇതിനുള്ള കാരണം. ഇതരജീവികളുടെ വ്യാപാരങ്ങൾ ഒക്കെയും അവയ്ക്കു നൽകപ്പെട്ടിട്ടിട്ടുള്ള മൃഗബുദ്ധിയുടെ അലംഘനീയമായ ആജ്ഞയുടെ അല്ലെങ്കിൽ പ്രേരണയുടെ ഫലങ്ങളാണ് . ഇത് ഒരു മാതിരി അന്ധശക്തി ആണെന്നുവേണം പറവാൻ. എന്നാൽ മനുഷ്യനു'വിശേഷബുദ്ധി 'എന്നൊരു പ്രത്യേകശ 
    ----

തൃശ്ശിവപേരൂർ യോഗക്ഷേമവായനശാലയുടെ വാഷികയോഗത്തിൽ വായിച്ച.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/244&oldid=164707" എന്ന താളിൽനിന്ന് ശേഖരിച്ചത്