താൾ:Mangalodhayam book-10 1916.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

        #൧൮

'മലപ്പുറമതിങ്കലുണ്ടതുവിശേഷ

    രമ്യസ്ഥലം'.

കലക്കമൊടുമാപ്പളപ്പടകൾപ്പൊങ്ങി_

  യാൽത്തൽക്ഷണം

നിലയ്ക്കുവെടിവെയ്ക്കുവാൻവിരുതൊടുണ്ടു

   പട്ടാളവും  

ഒലിച്ചുപുഴചൂഴുമീയ്യഴകുകാഴ്ച_

    കാണേണ്ടതായ്   

'മലപ്പുറമതിങ്കലുണ്ടതുവിശേഷ

   രമ്യസ്ഥലം' .
        വിഷമസമസ്യ
  'തീക്കട്ടയിൽക്കൂടിയെറുമ്പരിയ്ക്കും'

മുക്കണ്ണനങ്കത്തിലെടുത്തെഗൌതി_ യ്ക്കൊക്കുന്നുപോൽഗ്ഗംഗയിലീഷ്യയെന്നാ

                                            (ൽ

നോക്കീട്ടുവേണ്ടാപറയാനുറയ്ക്കാം 'തീക്കട്ടയിൽക്കൂടിയെറുമ്പരിക്കും'. ചൊൽക്കൊണ്ടധമ്മാഗമമൂത്തികണ്ണൻ കക്കുന്നുപാൽവെണ്ണകളെന്നുകേട്ടു ഈക്കേട്ടകായ്യംശരിയെന്നുവന്നാൽ 'തീക്കട്ടയിൽക്കൂടിയെറുമ്പരിയ്ക്കും' ഉൽകൃഷ്ടവിപ്രാംഗനദുഷ്ടയായാൽ ക്കയ്ക്കൊട്ടിനീക്കുമ്പതിവുണ്ടുപക്ഷേ, ഈക്കെട്ടകാലംവളരെപ്രയാസം 'തീക്കട്ടയിൽക്കൂടിയെറുമ്പരിക്കും'

       സമവഷസമസ്യ൧
      'ആനയാനയുമാനയം'
 ആനത്തതലവനല്ലോസ_
 ന്താനംതൻകളികുന്നിലും
  നൂനംസമംഗിരിജയാ_
  'മാനയാനയുമാനയുംട
   താനേകാതിലയാട്ടിടും
   ആനച്ചന്തവുമുണ്ടൊക്കു_
 'മാനയാനയുമാനൊയൂം.'
  ഞാനയച്ചകടക്കണ്ണു_
  മാനക്കാരന്റെതോട്ടയും
  മാനിയാതെന്തഹോപായാ_
 'നാനയാനയുമാനയും.'
   വിച്ശിന്നസമസ്യ.

ംംയ്ക്കാദിത്യനുംചന്ദ്രനുമംംംംംംംംച്ചുപോലും! ദിക് ചക്രംവസ്രുമായുംസകലഭുവനവും

   ദേഹമായുംവിളങ്ങും

പച്ചക്കാമന്റെമെയ്ചുട്ടൊരുചുടുചുടല

 ച്ചാമ്പൽപൂശുന്നപൂജ്യൻ       (യാം

ഇച്ഛയ്ക്കൊക്കുന്നൊരിഷ്ടപ്രണയിനിമണി

 ലോകമായയ്ക്കുവിശ്വ_

ക്കാഴ്ച'യ്ക്കാദിത്യനുംചന്ദ്രനുമ' ഴകിയലും

 തോടയായ് വെച്ചുപോലും'      (വാ

അച്ചിയ്ക്കായിത്തനിക്കുള്ളൊരുമുതൽതനു

 ണെങ്കിലുംപാതിവിററാ

പ്പിച്ചക്കാരന്റെകയ്യിൽക്കനകമലവിള

 ഞ്ഞെന്നുകേട്ടോടിയെത്തി     (ഫോ

പച്ചപ്പാവംമഹാബ്രാഹ്മണനൊരുവന

  തന്റെവായ്പിട്ടുകൂട്ടീ 

ട്ടുച്ച'യ്ക്കാദിത്യനുംചന്ദ്രനുമ'വനിയുമാ

 യേച്ചുപായി ച്ചപോലും'.

അത്യുക്കൻകാററുതട്ടിത്തരുനിരമറിയു

 മ്മാറുമത്ത്യക്കുയാത്രാ 	        (വി

പ്രത്യൂ ഹംപോലെവെള്ളംപുഴകൾകരക

 ഞ്ഞേന്തിവന്നൊന്നുപോലേ

അദ്ദിക്കെല്ലാമടച്ചുൽക്കടമധികദിനം

 രാപ്പകൽബ് ഭേദമില്ലാ

തത്ര'യ്ക്കാദിത്യനുംചന്ദ്രനുമ'തിമറവാം

 മട്ടുവഷി'ച്ചുപോലും.'

സ്ഥാനനിയമമില്ലാത്തതായ പദാനുപ്രാസം.

സംസാരംബഹുസാരമെന്നുകരുതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/241&oldid=164704" എന്ന താളിൽനിന്ന് ശേഖരിച്ചത്